<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-30038119</id><updated>2012-01-30T23:01:32.859+05:30</updated><category term='സിനിമാ നിരൂപണം'/><category term='സിനിമ'/><category term='കവിത'/><category term='അനുഭവക്കുറിപ്പ്'/><category term='ഓര്‍മ്മക്കുറിപ്പ്'/><category term='വാര്‍ത്ത'/><category term='നിര്‍ദ്ദേശം'/><category term='നര്‍മ്മം'/><category term='അനുശോചനക്കുറിപ്പ്'/><category term='ചിന്തകള്‍'/><category term='കുറിപ്പ്'/><category term='സന്ദര്‍ശനം'/><category term='ആശംസ'/><category term='പുസ്തക പരിചയം'/><category term='കഥ'/><category term='അറിയിപ്പ്'/><category term='തവിക'/><title type='text'>കോമരം kOmaram</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://komaram.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default?max-results=100'/><link rel='alternate' type='text/html' href='http://komaram.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>98</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-30038119.post-8336165073823265772</id><published>2012-01-30T21:23:00.000+05:30</published><updated>2012-01-30T21:23:31.352+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>സിനിമാ മന്ത്രിയുടെ ശ്രദ്ധയ്ക്ക്</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="MsoNormal"&gt;&lt;span style="font-family: ML-TTKarthika;"&gt;മലയാള സിനിമാ വ്യവസായത്തെ പരിപോക്ഷിപ്പിക്കുന്നതിനായി സിനിമാ മന്ത്രി ഒരുപാട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും, നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം ശ്രമങ്ങളെ എതിര്‍ക്കാനും, തുരങ്കം വെയ്ക്കാനും ഒരു കൂട്ടം ആളുകളുണ്ടെന്ന് നാം ഇതിനകം കണ്ടു കഴിഞ്ഞു. അതിലെ പ്രധാന വില്ലന്മാര്‍ ഒരു കൂട്ടം തിയ്യേറ്റര്‍ ഉടമകളോ, അതുമല്ലെങ്കില്‍ ഉടമകളെ അടിമകളാക്കാന്‍ കഴിയുന്ന തിയ്യേറ്റര്‍ മാനേജര്‍മാരോ ആണെന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: ML-TTKarthika;"&gt; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: ML-TTKarthika;"&gt;മലയാള സിനിമ റിലീസിനുവേണ്ടി തിയ്യേറ്ററുകളെ സമീപിക്കുമ്പോള്‍ നല്‍കാതിരിക്കുകയും അതേ സമയം അന്യഭാഷാ ചിത്രങ്ങള്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ റിലീസ് ചെയ്യുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഇത്തരം ഒരു നെറികേട് മഹാരാഷ്ട്രയിലെയോ, തമിഴ്നാട്ടിലെയോ, കര്‍ണ്ണാടകയിലെയോ തിയ്യേറ്റര്‍ ഉടമകളോ, മാനേജര്‍മാരോ ചെയ്യില്ല എന്നതാണ്.&amp;nbsp; അവരെപോലെ ഭ്രാന്തമായ ഒരു ഭാഷാ സ്നേഹമോ, മണ്ണിന്റെ മക്കള്‍ വാദമോ സമ്പൂര്‍ണ്ണ സാക്ഷരത അവകാശപ്പെടുന്ന ഒരു ജനതയ്ക്ക് ഭൂഷണമല്ലെങ്കിലും, കേരളത്തിലെ തിയ്യേറ്ററുകള്‍ മലയാള സിനിമയ്ക്ക് പ്രഥമ സ്ഥാനം നല്‍കണം എന്ന ഒരു മിനിമം മോഹം മലയാളികള്‍ക്കുണ്ടായാല്‍ അതില്‍ തെറ്റു പറയാനാവുമോ! എന്നാല്‍ കാശുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് തിയ്യേറ്റര്‍ നടത്തുന്നതെന്നും, അതിനു അന്യഭാഷാ ചിത്രങ്ങളാണ് അഭികാമ്യമെന്നും തോന്നുന്നുവെങ്കില്‍ അവരുടെ തിയ്യേറ്ററുകള്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്ന് പറയാന്‍ സര്‍ക്കാരിനു കഴിയേണ്ടതാണ്. മലയാല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പണിതീര്‍ത്ത കെ.എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തിയ്യേറ്ററുകള്‍ പോലും മേല്പറഞ്ഞ ദുഷ്പ്രവൃത്തികളില്‍ നിന്നും മുക്തമല്ല എന്നത് ഖേദകരമാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: ML-TTKarthika;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: ML-TTKarthika;"&gt;ഇത്തരം തിയ്യേറ്റര്‍ ഉടമകളേയും, കൈക്കൂലി വാങ്ങി തന്നിഷ്ടപ്രകാരം മലയാള സിനിമയെ അകറ്റി നിര്‍ത്തി അന്യഭാഷാ ചിത്രങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ ഉത്സാഹിക്കുന്ന മാനേജര്‍മാരേയും ഒരു പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമാ നടനും, സിനിമാ മന്ത്രിയുമായ ശ്രീ ഗണേഷ്‌കുമാറിന്റെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് വിനയപൂര്‍വ്വം ക്ഷണിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-8336165073823265772?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/8336165073823265772/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=8336165073823265772' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/8336165073823265772'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/8336165073823265772'/><link rel='alternate' type='text/html' href='http://komaram.blogspot.com/2012/01/blog-post.html' title='സിനിമാ മന്ത്രിയുടെ ശ്രദ്ധയ്ക്ക്'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-2135692969056154045</id><published>2011-12-31T14:53:00.000+05:30</published><updated>2011-12-31T14:53:06.125+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആശംസ'/><title type='text'>പുതുവത്സരാശംസകൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-jQYJelRW8to/Tv7ULqsqF5I/AAAAAAAAAMg/2-_3dqrsB4I/s1600/jaipur.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="135" src="http://3.bp.blogspot.com/-jQYJelRW8to/Tv7ULqsqF5I/AAAAAAAAAMg/2-_3dqrsB4I/s320/jaipur.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;എന്റെ എല്ലാ ബൂലോക ചങ്ങാതിമാർക്കും ശാന്തിയും, സമാധാനവും, ഐശ്വര്യവും നിറഞ്ഞ ഒരു പുതു വത്സരം ആശംസിച്ചുകൊള്ളുന്നു.&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-2135692969056154045?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/2135692969056154045/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=2135692969056154045' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/2135692969056154045'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/2135692969056154045'/><link rel='alternate' type='text/html' href='http://komaram.blogspot.com/2011/12/blog-post.html' title='പുതുവത്സരാശംസകൾ'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-jQYJelRW8to/Tv7ULqsqF5I/AAAAAAAAAMg/2-_3dqrsB4I/s72-c/jaipur.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-5609991373844835153</id><published>2011-11-29T21:29:00.000+05:30</published><updated>2011-11-29T21:29:54.361+05:30</updated><category scheme='http://www.blogger.com/atom/ns#' term='അറിയിപ്പ്'/><title type='text'>അമര്‍രാജ് തിരിച്ചെത്തി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;രണ്ടുമാസത്തെ പ്രാര്‍ത്ഥനയ്ക്കും, കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് അമര്‍‌രാജിനെ കുറിച്ചുള്ള ആദ്യ അറിയിപ്പ് ലഭിച്ചത് ഹിമാചല്‍ പ്രദേശിലെ സൈനിക ക്യാമ്പിലുണ്ടായിരുന്ന ഒരു ക്യാപ്റ്റനില്‍ നിന്നാണ്. പിന്നീട് അമര്‍‌രാജിനെ അദ്ദേഹം ഡെല്‍ഹിയിലെത്തിക്കുകയും, അവിടെ നിന്ന് ഒരാളെ കൂട്ടി അമര്‍‌രാജിനെ നാട്ടിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അമര്‍‌രാജ് അച്ഛന്റെയും, അമ്മയുടെയും അടുത്തെത്തി, അവര്‍ ഒരുമിച്ച് പറശ്ശിനിക്കടവ് മുത്തപ്പനെ വണങ്ങി തിരിച്ചെത്തിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അമര്‍‌രാജിനെ കാണാതായപ്പോള്‍, അവന്‍ തിരിച്ചെത്തുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവനെ തിരയാന്‍ പരിശ്രമിക്കുകയും ഒക്കെ ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-5609991373844835153?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/5609991373844835153/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=5609991373844835153' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/5609991373844835153'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/5609991373844835153'/><link rel='alternate' type='text/html' href='http://komaram.blogspot.com/2011/11/blog-post.html' title='അമര്‍രാജ് തിരിച്ചെത്തി'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-53868510172449967</id><published>2011-10-04T23:15:00.001+05:30</published><updated>2011-10-04T23:23:21.248+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><title type='text'>അമര്‍ രാജിനെ കാണാനില്ല - Man Missing</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-2MNSLpMtzhQ/TotFQ0E-Y1I/AAAAAAAAALA/zoHcfpnxQlQ/s1600/Image0399.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;/a&gt;&lt;/div&gt;&lt;span style="font-family: AnjaliOldLipi;"&gt;കൂട്ടുകാരേ&lt;/span&gt;,  &lt;span style="font-family: AnjaliOldLipi;"&gt;വളരെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;വേദനയോടെയാണ്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ഞാനിതെഴുതുന്നത്&lt;/span&gt;. &lt;span style="font-family: AnjaliOldLipi;"&gt;എനിക്കറിയില്ല&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;നിങ്ങള്‍&lt;/span&gt;‍&lt;span style="font-family: AnjaliOldLipi;"&gt;ക്കെങ്ങനെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;സഹായിക്കാനാവുമെന്ന്&lt;/span&gt;. &lt;span style="font-family: AnjaliOldLipi;"&gt;എങ്കിലും&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;എവിടെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;നിന്ന്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;എപ്പോഴാണ്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ഒരു&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ആശ്വാസ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ശബ്ദം&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;കേള്‍&lt;/span&gt;‍&lt;span style="font-family: AnjaliOldLipi;"&gt;ക്കുകയെന്നറിയില്ലല്ലോ&lt;/span&gt;.. &lt;span style="font-family: AnjaliOldLipi;"&gt;അതുകൊണ്ടാണിവിടെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;കൊടുക്കുന്നത്&lt;/span&gt;.&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇരിങ്ങാലക്കുടയ്ക്കടുത്ത്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;മാപ്രാണം&lt;/span&gt; - &lt;span style="font-family: AnjaliOldLipi;"&gt;തളിയക്കോണം&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ദേശത്ത്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;താമസിക്കുന്ന&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;എന്റെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;സുഹൃത്ത്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;മധു&lt;/span&gt; - &lt;span style="font-family: AnjaliOldLipi;"&gt;ഷീല&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ദമ്പതികളുടെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;മകന്‍&lt;/span&gt; &lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;അമര്‍&lt;/span&gt;‍ &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;രാജ്&lt;/span&gt;, 15 &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;വയസ്സ്&lt;/span&gt;, 5 &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;അടി&lt;/span&gt; 7 &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇഞ്ച്&lt;/span&gt; &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;ഉയരം&lt;/span&gt;, 70 &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;കിലോ&lt;/span&gt; &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;തൂക്കം&lt;/span&gt;, &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇരുനിറം&lt;/span&gt;, 29-9-2011 &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;മുതല്‍&lt;/span&gt;‍&amp;nbsp; &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;കാണ്മാനില്ല&lt;/span&gt;&lt;/b&gt;. &lt;span style="font-family: AnjaliOldLipi;"&gt;ഇരിങ്ങാലക്കുട&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;നാഷണല്‍&lt;/span&gt;‍ &lt;span style="font-family: AnjaliOldLipi;"&gt;ഹൈസ്കൂള്‍&lt;/span&gt;‍ &lt;span style="font-family: AnjaliOldLipi;"&gt;പത്താം&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ക്ലാസ്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;വിദ്യാര്‍&lt;/span&gt;‍&lt;span style="font-family: AnjaliOldLipi;"&gt;ത്ഥിയാണ്&lt;/span&gt;. NCC Captain &lt;span style="font-family: AnjaliOldLipi;"&gt;ആണ്&lt;/span&gt;. &lt;span style="font-family: AnjaliOldLipi;"&gt;നന്നായ്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;പഠിക്കുന്ന&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;കുട്ടിയാണ്&lt;/span&gt;. &lt;span style="font-family: AnjaliOldLipi;"&gt;അവന്റെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;എല്ലാ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;വസ്ത്രങ്ങളും&lt;/span&gt;, &lt;span style="font-family: AnjaliOldLipi;"&gt;സര്‍&lt;/span&gt;‍&lt;span style="font-family: AnjaliOldLipi;"&gt;ട്ടിഫിക്കറ്റുകളും&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;കൊണ്ടാണ്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;വീട്ടില്‍&lt;/span&gt;‍ &lt;span style="font-family: AnjaliOldLipi;"&gt;നിന്നും&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;പോയിരിക്കുന്നത്&lt;/span&gt;. &lt;span style="font-family: AnjaliOldLipi;"&gt;അവന്റെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ഫോട്ടോയും&lt;/span&gt;, &lt;span style="font-family: AnjaliOldLipi;"&gt;മറ്റു&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;വിവരങ്ങളും&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;താഴെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;കൊടുക്കുന്നു&lt;/span&gt;.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-2MNSLpMtzhQ/TotFQ0E-Y1I/AAAAAAAAALA/zoHcfpnxQlQ/s1600/Image0399.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://2.bp.blogspot.com/-2MNSLpMtzhQ/TotFQ0E-Y1I/AAAAAAAAALA/zoHcfpnxQlQ/s320/Image0399.jpg" width="240" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;NAME: AMAR RAJ&lt;br /&gt;AGE &amp;amp; DATE OF BIRTH: 15 YEARS - 23/3/1996&lt;br /&gt;HEIGHT: 5' 7"&lt;br /&gt;WEIGHT: 70 KG&lt;br /&gt;LANGUAGES KNOWN: MALAYALAM, ENGLISH, HINDI &amp;amp; TAMIL&lt;br /&gt;MISSING DATE: 29/9/2011&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഈ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;കുട്ടിയെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ആരെങ്കിലും&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;എവിടെയെങ്കിലും&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;വെച്ച്&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;കാണുകയാണെങ്കില്‍&lt;/span&gt;‍ &lt;span style="font-family: AnjaliOldLipi;"&gt;താഴെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;കാണുന്ന&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ഏതെങ്കിലും&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ഫോണ്‍&lt;/span&gt;‍ &lt;span style="font-family: AnjaliOldLipi;"&gt;നമ്പറില്‍&lt;/span&gt;‍ &lt;span style="font-family: AnjaliOldLipi;"&gt;വിളിച്ചറിയിയ്ക്കാന്‍&lt;/span&gt;‍ &lt;span style="font-family: AnjaliOldLipi;"&gt;അഭ്യര്‍&lt;/span&gt;‍&lt;span style="font-family: AnjaliOldLipi;"&gt;ത്ഥിക്കുന്നു&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;കുട്ടിയുടെ&lt;/span&gt; &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;അച്ഛന്‍&lt;/span&gt;‍ &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;മധുവിന്റെ&lt;/span&gt; &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;മൊബൈല്‍&lt;/span&gt;‍ &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;നമ്പര്‍&lt;/span&gt;‍: +91-9447314178&lt;/b&gt;&lt;br /&gt;&lt;b&gt;Residence No. 0480-2887117&lt;/b&gt;&lt;br /&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്റെ&lt;/span&gt; &lt;/b&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;നമ്പര്‍&lt;/span&gt;‍: (Murali Menon)&amp;nbsp; +91-9745379521&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;സ്നേഹപൂര്‍&lt;/span&gt;‍&lt;span style="font-family: AnjaliOldLipi;"&gt;വ്വം,&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;മുരളി&lt;/span&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-53868510172449967?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/53868510172449967/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=53868510172449967' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/53868510172449967'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/53868510172449967'/><link rel='alternate' type='text/html' href='http://komaram.blogspot.com/2011/10/man-missing.html' title='അമര്‍ രാജിനെ കാണാനില്ല - Man Missing'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-2MNSLpMtzhQ/TotFQ0E-Y1I/AAAAAAAAALA/zoHcfpnxQlQ/s72-c/Image0399.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-1456797221693306311</id><published>2011-08-22T16:56:00.002+05:30</published><updated>2011-09-18T11:40:38.632+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുശോചനക്കുറിപ്പ്'/><title type='text'>കണ്ണീര്‍ പ്രണാമം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&lt;/span&gt;  &lt;br /&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇമ്പമേറിയ കുറേ ഗാനങ്ങ&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ൾ&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt; മലയാള സിനിമയ്ക്ക് സമ്മാനിച്ച ജോ&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ണ്‍സണ്‍ മാസ്റ്റര്‍ തന്റെ ഹൃദയതാളം നഷ്ടപ്പെട്ട് നിശബ്ദതയെ പുല്‍കിയിരിക്കുന്നു. പൊന്നില്‍ കുളിച്ചു നിന്ന ചന്ദ്രികാവസന്തം തന്നെയായിരുന്നു മലയാളികള്‍ക്ക് എന്നെന്നും ജോണ്‍സണ്‍ മാസ്റ്ററുടെ സംഗീതം.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;സംഗീത സംവിധാനത്തിന് ‘പൊന്തന്‍ മാട’, ‘സുകൃതം’ എന്നീ സിനിമകളിലൂടെ ദേശീയ പുരസ്കാരവും, ‘ഓര്‍മ്മയ്ക്കായ്’, ‘മഴവില്‍ക്കാവടി’, ‘വടക്കുനോക്കിയന്ത്രം’, ‘അങ്ങനെ ഒരവധിക്കാലത്ത്’ എന്നീ സിനിമകളിലൂടെ സംസ്ഥാന പുരസ്കാരവും ജോണ്‍സണ്‍ മാസ്റ്റര്‍ നേടുകയുണ്ടായി. ‘സദയം’, ‘സല്ലാപം’ എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന പുരസ്കാരവും ജോണ്‍സണ്‍ മാസ്റ്റര്‍ക്കായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;കരളില്‍ വിരിഞ്ഞ പൂക്കള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് കടന്നുപോയ ആ മഹാനായ സംഗീതജ്ഞന് എന്റെ കണ്ണീര്‍ പ്രണാമം.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;- 0 - &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-1456797221693306311?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/1456797221693306311/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=1456797221693306311' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1456797221693306311'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1456797221693306311'/><link rel='alternate' type='text/html' href='http://komaram.blogspot.com/2011/08/blog-post.html' title='കണ്ണീര്‍ പ്രണാമം'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-5123075000739998829</id><published>2010-07-29T00:35:00.002+05:30</published><updated>2010-08-02T13:13:16.971+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുശോചനക്കുറിപ്പ്'/><title type='text'>മൌനമേ, നിറയും മൌനമേ...........</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_gIKwH29cMCw/TFJqBWX1hpI/AAAAAAAAAKE/S5QkI0g_7nA/s1600/mg+radhakrishnan.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" bx="true" height="320" src="http://3.bp.blogspot.com/_gIKwH29cMCw/TFJqBWX1hpI/AAAAAAAAAKE/S5QkI0g_7nA/s320/mg+radhakrishnan.jpg" width="236" /&gt;&lt;/a&gt;&lt;/div&gt;പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ എം.ജി.രാധാകൃഷ്ണന്‍ ജൂലായ്‌ രണ്ടിന്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. പലപ്പോഴും നഷ്ടപ്പെടുമ്പോള്‍ മാത്രമേ നഷ്ടപ്പെട്ടതിന്റെ മൂല്യം നമ്മള്‍ തിരിച്ചറിയൂ. ശുദ്ധ സംഗീതത്തെ ഇഷ്ടപ്പെടുന്ന, മലയാള ഭാഷയെ പ്രണയിക്കുന്ന ജനങ്ങളുടെ മനസ്സില്‍ വിലമതിക്കാനാവാത്ത രത്നങ്ങളിലൊന്ന് നഷ്ടമായതിന്റെ വേദന തുളുമ്പുകയാണ്‌.&lt;br /&gt;&lt;br /&gt;മലയാള സിനിമാ സംഗീതം മറ്റേതു ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതം പോലെ പഴയ ഹിന്ദി സിനിമാ സംഗീതത്തിന്റെ വിരല്‍ തുമ്പില്‍ തൂങ്ങിയാണ്‌ നടക്കാന്‍ പഠിച്ചത്‌. പക്ഷെ ദേവരാജന്‍ മാസ്റ്ററും, ദക്ഷിണാമൂര്‍ത്തി സ്വാമിയും, എം.കെ. അര്‍ജ്ജുനനുമെല്ലാം വളരെ വേഗം മലയാള ഭാഷയുടെ തനിമ നില നിര്‍ത്തുന്ന സംഗീത ലോകം സൃഷ്ടിച്ചെടുക്കുകയുണ്ടായി. അവരുടെ പിന്‍ഗാമികളില്‍ മലയാളികളുടെ മനസ്സില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന സംഗീതജ്ഞനാണ്‌ എം.ജി. രാധാകൃഷ്ണന്‍.&lt;br /&gt;&lt;br /&gt;ഇന്ന് പ്രയോഗത്തിലിരിക്കുന്ന നശീകരണ പദങ്ങളായ 'അടിപൊളി', 'അടിച്ചുപൊളി' എന്നിവ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തെ സ്പര്‍ശിക്കാത്തവയായിരുന്നു. ലളിതഗാന ശാഖയ്ക്ക് ‌ ചാരുത നല്‍കുന്നതില്‍ തൃശൂര്‍ പി. രാധാകൃഷ്ണനുശേഷം മുന്‍പന്തിയില്‍ നിന്നിരുന്നത്‌ എം.ജി. രാധാകൃഷ്ണനായിരുന്നു. 'ശാരികേ, ശാരികേ സിന്ധുഗംഗാ നദീ തീരം വളര്‍ത്തിയ ഗന്ധര്‍വ്വ ഗായികേ' എന്ന ലളിതഗാനം പാടാത്ത ഒരു ഭാഷാസ്നേഹിയും ആ തലമുറയിലുണ്ടായിരുന്നില്ല എന്നുള്ളത്‌ ആ ഗാനത്തിന്റെ ലാളിത്യത്തേയും, സൌന്ദര്യത്തേയും പ്രകടമാക്കുന്നു. അദ്ദേഹം സംഗീതം നല്‍കിയ എല്ലാ സിനിമാ ഗാനങ്ങളും തുളസിക്കതിരിന്റെ വിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈര്‍മ്മല്യവുമുള്ള തായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് മനസ്സിലാക്കാന്‍ ഒരു ഡസന്‍ ഗാനങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ.&lt;br /&gt;&lt;br /&gt;(1) എത്ര പൂക്കാലമിനിയെത്ര മധുമാസമിനിയെത്ര നവരാത്രികളിലമ്മേ... (2) പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തു പൂന്തിങ്കളാകുന്നു ഭാര്യ (രാക്കുയിലിന്‍ രാഗ സദസ്സില്‍) (3) നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു (ചാമരം) (4) മൌനമേ നിറയും മൌനമേ (തകര) (5) ശലഭം വഴിമാറുമാ മിഴി രണ്ടിലും (അച്ഛനെയാണെനിക്കിഷ്ടം) (6) വരുവാനില്ലാരും (മണിച്ചിത്രത്താഴ്‌) (7) നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ (അഗ്നിദേവന്‍) (8) അമ്പലപ്പുഴ ഉണ്ണിക്കണനോടു നീ എന്തു പരിഭവം (അദ്വൈതം) (9) ഞാറ്റുവേല കിളിയേ നീ (മിഥുനം) (10) സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം) (11) ഒരു ദലം മാത്രം (ജാലകം) (12) തിര നുരയും (അനന്തഭദ്രം)&lt;br /&gt;&lt;br /&gt;1978 ല്‍ തമ്പില്‍ തുടങ്ങി 2010 ജൂലായ്‌ മാസത്തില്‍ ഈ ലോകത്തോട്‌ വിട പറയുന്നതുവരെ മലയാള ഭാഷാ സ്നേഹികളുടെ മനസ്സില്‍ തത്തിക്കളിക്കാന്‍ ഒരുപിടി നൈര്‍മ്മല്യമുള്ള ഗാനങ്ങളൊരുക്കിയ എം.ജി.രാധാകൃഷ്ണന്‍ ഒരു മൌന നൊമ്പരമായ്‌ എന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കും. 2001 ലെ അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമയിലെ സംഗീതത്തിനും 2005 ലെ അനന്തഭദ്രത്തിലെ സംഗീതത്തിനും അദ്ദേഹത്തിന്‌ സംസ്ഥാന അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ വാനമ്പാടിയായ കെ.എസ്‌. ചിത്രയെ ഗായികയെ അട്ടഹാസം എന്ന സിനിമയിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയതു എം.ജി.രാധാകൃഷ്ണനാണ്‌.&lt;br /&gt;&lt;br /&gt;ഇന്നത്തെ തലമുറക്ക്‌ അടിച്ചുപൊളിക്കാന്‍ സംഗീത സംവിധായകര്‍ വിദേശവും, സ്വദേശവുമൊക്കെ കൂട്ടിക്കലര്‍ത്തി കോക്ക്ടൈല്‍ നല്‍കി നാഴികക്ക്‌ നാല്‍പ്പതു വട്ടം മുളച്ചു പൊന്തുന്ന ഓരോ അവാര്‍ഡും കരസ്ഥമാക്കി സംഗീതത്തിന്റെ അപ്പോസ്തലന്‍മാരായ്‌ വാഴുന്ന ഇക്കാലത്ത്‌ എം.ജി. രാധാകൃഷ്ണനെന്ന സംഗീതജ്ഞനെ വേണ്ടത്ര ഗൌരവത്തില്‍ ആദരിച്ചോ എന്നൊരു കുറ്റബോധം അപ്പൊസ്തലന്‍മാരെ വാഴിക്കുന്നവര്‍ക്കുണ്ടാകേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഇന്ന് എം.ജി.രാധാകൃഷ്ണന്റെ അഭാവത്തിലും മൌനത്തില്‍ നിന്നും അദ്ദേഹത്തിന്റെ സംഗീതം ഉയരുന്നത്‌ നാം അറിയുന്നു. ആ മഹാനുഭാവന്റെ ഓര്‍മ്മകള്‍ക്ക്‌ മുമ്പില്‍ പ്രണമിക്കുന്നു.&lt;br /&gt;&lt;br /&gt;- 0-&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-5123075000739998829?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/5123075000739998829/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=5123075000739998829' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/5123075000739998829'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/5123075000739998829'/><link rel='alternate' type='text/html' href='http://komaram.blogspot.com/2010/07/blog-post.html' title='മൌനമേ, നിറയും മൌനമേ...........'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_gIKwH29cMCw/TFJqBWX1hpI/AAAAAAAAAKE/S5QkI0g_7nA/s72-c/mg+radhakrishnan.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-6805783108399380257</id><published>2010-06-15T16:50:00.003+05:30</published><updated>2010-06-22T12:46:45.742+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആശംസ'/><title type='text'>ഒരു പൊന്‍തൂവല്‍ കൂടി</title><content type='html'>2009&amp;nbsp;ലെ ജെ.സി.ഡാനിയല്‍ പുരസ്കാരം നേടിയ പ്രശസ്ത സംവിധായകന്‍ ശ്രീ കെ.എസ്‌. സേതുമാധവന്‌ നല്ല സിനിമയെ ഇഷ്ടപ്പെടുന്ന&amp;nbsp; ഒരു ആസ്വാദകന്റെ ഒരായിരം പൂച്ചെണ്ടുകള്‍! &lt;br /&gt;&lt;br /&gt;ഇന്നത്തെ പോലെ നായകന്‍മാര്‍ക്ക്‌ വേണ്ടി കഥ മെനഞ്ഞുണ്ടാക്കി അവര്‍ ചൂണ്ടിക്കാണിക്കുന്നവരെ നായികയും, ഉപകഥാപാത്രങ്ങളുമാക്കി അവരുടെ താളങ്ങള്‍ക്കനുസരിച്ച്‌ ചെണ്ടക്കൊട്ടാനിറങ്ങിയ വ്യക്തിത്വമായിരുന്നില്ല കെ.എസ്‌. സേതുമാധവന്‍ എന്ന പ്രതിഭാശാലിയായ സംവിധായകന്റേത്. നല്ല കഥകള്‍ കണ്ടെത്തുകയും, അതിലെ കഥാപാത്രങ്ങള്‍ക്കനുയോജ്യരായ നടന്‍മാരേയും, നടികളേയും കണ്ടെത്തുകയായിരുന്നു അദ്ദേഹം ചെയ്തത്‌. സിനിമാരംഗത്തെ പ്രതിസന്ധി എന്നത്‌ സിനിമ കാണാന്‍ തിയ്യറ്ററില്‍ പോകാന്‍ മടിക്കുന്ന ജനങ്ങളുടെ ദുഃസ്വഭാവമാണെന്ന മട്ടില്‍ ഇപ്പോഴും ചിന്തിക്കുന്ന ഒരു കൂട്ടം സംവിധായകരും, താരങ്ങളും (നടന്‍മാരല്ല) സമയം കിട്ടുകയാണെങ്കില്‍ കാണേണ്ട ചിത്രങ്ങളാണ്‌ കെ.എസ്‌. സേതുമാധവന്‍ സംവിധാനം ചെയ്തീട്ടുള്ളത്‌. &lt;br /&gt;&lt;br /&gt;മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഇന്നത്തെ തലമുറക്ക്‌ അതിശയോക്തിയായി തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല. കാരണം അവര്‍ കണ്ടുകൊണ്ടിരിക്കുന്നത്‌, മാടമ്പിയും, പോക്കിരി രാജയും, തസ്ക്കരവീരനും, ഏയ്ഞ്ചല്‍ ജോണും, സാഗര്‍ ഏല്യാസ്‌ ജാക്കിയും, ചട്ടമ്പിനാടും, അലക്സാണ്ടര്‍ ദ ഗ്രേറ്റും, പാപ്പി അപ്പച്ചനുമൊക്കെയാണ്‌. അവയൊക്കെ പാലഭിഷേകം നടത്തി പാഞ്ചജന്യം മുഴക്കുവാന്‍ ഒരു കൂട്ടം തൊഴിലാളികളും ഉണ്ട്‌. അങ്ങനെ ദിനംപ്രതി നല്ല സിനിമ ആസ്വാദകരെ തിയ്യറ്ററില്‍ നിന്നും ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നു. കെ.എസ്‌. സേതുമാധവന്റെ സിനിമകളിലെ നടീ നടന്‍മാര്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട് മറഞ്ഞപ്പോള്‍, തിയ്യറ്റര്‍ വിട്ടിറങ്ങിയ ജനങ്ങള്‍ അവരെ ഹൃദയത്തില്‍ ആവാഹിച്ച്‌ കൂടെ കൊണ്ടുപോയി. ഇന്ന് നടീ നടന്‍മാരില്ല. താരങ്ങള്‍ മാത്രം. താരങ്ങള്‍ ആകാശത്തും, ജനങ്ങള്‍ ഭൂമിയിലും. ആകാശത്തേക്ക്‌ നോക്കി നടന്ന് കഴുത്തുളുക്കിയ ജനങ്ങള്‍ നിലത്തു നോക്കി നടക്കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. &lt;br /&gt;&lt;br /&gt;'ജ്ഞാനസുന്ദരി' എ സിനിമയിലൂടെയായിരുന്നു കെ.എസ്‌.സേതുമാധവന്‍ മലയാള സിനിമയിലേക്ക്‌ കടന്നുവത്‌. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍. മലയാളത്തിലെ മുന്‍ തലമുറയിലെ പല നടീ നടന്‍മാരേയും മലയാള സിനിമയുടെ അവിഭാജ്യ ഘടകം എന്ന നിലയിലേക്ക്‌ ഉയര്‍ത്തിയതില്‍ കെ. എസ്‌ സേതുമാധവന്റെ സിനിമകള്‍ വഹിച്ച പങ്ക്‌ നിസ്തുലമാണ്‌. 'കണ്ണും കരളും' എന്ന ചിത്രത്തിലൂടെ ബാലതാരമായ്‌ വന്ന കമലാഹാസന്‍ പിന്നീട്‌ യുവാവായപ്പോള്‍ നായകനായും സേതുമാധവന്റെ ചിത്രത്തില്‍ അഭിനയിച്ചു. ഈയിടെ കമലാഹാസന്റെ സാന്നിദ്ധ്യത്തില്‍&amp;nbsp;തന്നെ സേതുമാധവന്‍ ഒരു വേദിയില്‍ പറഞ്ഞത്‌, &lt;em&gt;“കമലാഹാസനെ ബാലനായിരുന്നപ്പോഴും, യുവാവായിരുന്നപ്പോഴും തനിക്ക്‌ മലയാള സിനിമയില്‍ അഭിനയിപ്പിക്കാനായി. ഇനി എഴുപതു വയസ്സുള്ള കമലാഹാസനെ വെച്ച്‌ സിനിമ ചെയ്യുവാനും തനിക്ക്‌ മോഹമുണ്ട്‌ എന്നാണ്‌.”&lt;/em&gt; &amp;nbsp;ആ മോഹം പൂവണിയുന്നതിനായ്‌ കെ.എസ്‌. സേതുമാധവനും, കമലാഹാസനും ആയുരാരോഗ്യസൌഖ്യം ഈശ്വരന്‍ പ്രദാനം ചെയ്യെട്ടെ എന്ന്‌ ആശംസിച്ചുകൊണ്ട്‌, ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;കെ.എസ്‌. സേതുമാധവന്‍ മലയാളികള്‍ക്ക്‌ നല്‍കിയ 50സിനിമകള്‍&lt;/strong&gt; &lt;br /&gt;&lt;br /&gt;&lt;ol&gt;&lt;li&gt;ജ്ഞാനസുന്ദരി&lt;/li&gt;&lt;li&gt;കണ്ണും കരളും &lt;/li&gt;&lt;li&gt;നിത്യ കന്യക &lt;/li&gt;&lt;li&gt;സുശീല &lt;/li&gt;&lt;li&gt;മണവാട്ടി&lt;/li&gt;&lt;li&gt;&amp;nbsp;ഓമനക്കുട്ടന്‍ &lt;/li&gt;&lt;li&gt;ഓടയില്‍ നിന്ന്&lt;/li&gt;&lt;li&gt;അര്‍ച്ചന &lt;/li&gt;&lt;li&gt;റൌഡി &lt;/li&gt;&lt;li&gt;സ്ഥാനാര്‍ത്ഥി സാറാമ്മ &lt;/li&gt;&lt;li&gt;കോട്ടയം കൊലക്കേസ്‌ &lt;/li&gt;&lt;li&gt;നാടന്‍ പെണ്ണ്‌ &lt;/li&gt;&lt;li&gt;ഒള്ളതു മതി &lt;/li&gt;&lt;li&gt;തോക്കുകള്‍ കഥ പറയുന്നു &lt;/li&gt;&lt;li&gt;യക്ഷി &lt;/li&gt;&lt;li&gt;ഭാര്യമാര്‍ സൂക്ഷിക്കുക &lt;/li&gt;&lt;li&gt;അടിമകള്‍ &lt;/li&gt;&lt;li&gt;കടല്‍പ്പാലം &lt;/li&gt;&lt;li&gt;കൂട്ടുകുടുംബം &lt;/li&gt;&lt;li&gt;മിണ്ടാപ്പെണ്ണ്‌ &lt;/li&gt;&lt;li&gt;അമ്മ എന്ന സ്ത്രീ &lt;/li&gt;&lt;li&gt;വാഴ്‌വേമായം &lt;/li&gt;&lt;li&gt;കുറ്റവാളി &lt;/li&gt;&lt;li&gt;അരനാഴികനേരം &lt;/li&gt;&lt;li&gt;ഒരു പെണ്ണിന്റെ കഥ &lt;/li&gt;&lt;li&gt;തെറ്റ്‌ &lt;/li&gt;&lt;li&gt;അനുഭവങ്ങള്‍ പാളീച്ചകള്‍ &lt;/li&gt;&lt;li&gt;കരകാണാകടല്‍ &lt;/li&gt;&lt;li&gt;ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ &lt;/li&gt;&lt;li&gt;ലൈന്‍ ബസ്‌ &lt;/li&gt;&lt;li&gt;ദേവി &lt;/li&gt;&lt;li&gt;അച്ഛനും ബാപ്പയും &lt;/li&gt;&lt;li&gt;പുനര്‍ജന്‍മം &lt;/li&gt;&lt;li&gt;ആദ്യത്തെ കഥ &lt;/li&gt;&lt;li&gt;പണിതീരാത്ത വീട്‌ &lt;/li&gt;&lt;li&gt;കലിയുഗം &lt;/li&gt;&lt;li&gt;ചുക്ക്‌ &lt;/li&gt;&lt;li&gt;അഴകുള്ള സെലീന &lt;/li&gt;&lt;li&gt;ജീവിക്കാന്‍ മറന്നുപോയ സ്ത്രീ &lt;/li&gt;&lt;li&gt;ചട്ടക്കാരി &lt;/li&gt;&lt;li&gt;കന്യാകുമാരി &lt;/li&gt;&lt;li&gt;ചുവന്ന സന്ധ്യകള്‍ &lt;/li&gt;&lt;li&gt;മക്കള്‍ &lt;/li&gt;&lt;li&gt;പ്രിയംവദ &lt;/li&gt;&lt;li&gt;അമ്മേ അനുപമേ &lt;/li&gt;&lt;li&gt;ഓപ്പോള്‍ &lt;/li&gt;&lt;li&gt;ആരോരുമറിയാതെ &lt;/li&gt;&lt;li&gt;അവിടത്തെപ്പോലെ ഇവിടെയും &lt;/li&gt;&lt;li&gt;സുനില്‍ വയസ്സ്‌ 20&lt;/li&gt;&lt;li&gt;വേനല്‍ക്കിനാവുകള്‍&lt;/li&gt;&lt;/ol&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-6805783108399380257?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/6805783108399380257/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=6805783108399380257' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/6805783108399380257'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/6805783108399380257'/><link rel='alternate' type='text/html' href='http://komaram.blogspot.com/2010/06/blog-post.html' title='ഒരു പൊന്‍തൂവല്‍ കൂടി'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-6542207220575595191</id><published>2009-12-02T11:41:00.002+05:30</published><updated>2009-12-02T11:45:31.170+05:30</updated><category scheme='http://www.blogger.com/atom/ns#' term='പുസ്തക പരിചയം'/><title type='text'>ഫ്രാന്‍സിസ് ഇട്ടിക്കോര - പുസ്തക പരിചയം</title><content type='html'>എന്റെ സുഹൃത്തും, കൊച്ചിയിലെ മെട്രൊ ഫിലിം സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ കെ.ആര്‍. ജോണ്‍സണ്‍ ആണ് ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ എന്നു പേരുള്ള പുസ്തകം എനിക്ക് വായിക്കാന്‍ തന്നത്. അദ്ദേഹത്തിന് ഗ്രന്ഥകര്‍ത്താവ് ശ്രീ ടി.ഡി.രാമകൃഷ്ണന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തി നല്‍കിയ കോപ്പിയായിരുന്നു അത്. ആ പുസ്തകത്തിന്റെ പേരു തന്നെയായിരുന്നു ഒരു തൃശൂക്കാരനെന്ന നിലയില്‍, പ്രത്യേകിച്ച് ഇരിങ്ങാലക്കുടക്കാരനെന്ന നിലയില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. വായനയുടെ പല ഘട്ടങ്ങളിലും ഇതിലെ കഥാപാത്രങ്ങള്‍ എന്റെ നാട്ടുകാരായി മാറുന്ന കാഴ്ചയും ഞാന്‍ കണ്ടു. ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ എന്ന പുസ്തകം മുരളി വായിക്കണം എന്ന് ജോണ്‍സണ്‍ പറഞ്ഞപ്പോള്‍ പൊടുന്നനെ എന്റെ മനസ്സിലേക്കോടിയെത്തിയത് ‘അമൃതംഗമയ’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം വിനീതിന്റെ കഥാപാത്രത്തെ റാഗിംങ് നടത്തുമ്പോള്‍ പറയുന്ന ഡയലോഗ് ആണ്. അതിങ്ങനെ “ഇട്ടിവര്‍ഗ്ഗീസ് എന്ന പേരില്‍ ഒരു ഡോക്ടര്‍ ഉണ്ടാവില്ല, അല്ലെങ്കില്‍ ആ പേരില്‍ ഒരു ഡോക്ടര്‍ ഉണ്ടാവാനേ പാടില്ല”. അതുപോലെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന പേരില്‍ ഒരു നോവലോ, ഹേയ് അതെങ്ങനെ ശരിയാവും.......!&lt;br /&gt;&lt;br /&gt;സാധാരണ ഒരു നോവല്‍ വളരെ വേഗം വായിച്ചു തീര്‍ക്കുന്ന ഒരു ശീലമാണ് എനിക്കുള്ളത്. അങ്ങനെ തീരുമാനിച്ചുതന്നെയാണ് ജോണ്‍സന്റെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങിയതും. പക്ഷെ വായിച്ച് തുടങ്ങി ഏതാനും അദ്ധ്യായങ്ങള്‍ പിന്നിട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉടലെടുത്തു. ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ ഒരു നോവലാണെന്ന് ആരാണ് പറഞ്ഞത്. ഞാന്‍ പുസ്തകത്തിന്റെ ആമുഖത്തിനു മുമ്പിലുള്ള പേജ് വീണ്ടും മറിച്ചുനോക്കി. ഡി.സി. ബുക്സ് ലേബല്‍ ചാര്‍ത്തിയിരിക്കുന്നത് നോവല്‍ എന്നാണ്. ഞാന്‍ വീണ്ടും വായന തുടര്‍ന്നു, അപ്പോള്‍ എനിക്കു തോന്നി ഇത് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന ഒരു ഇന്റര്‍നാഷണല്‍ കുരുമുളകു കച്ചവടക്കാരന്റെ ആത്മകഥയാണെന്ന്, വായന കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ തോന്നി ഇത് ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ മാത്രമല്ല, ഇട്ടിക്കോരയുടെ വംശപരമ്പരയുടേയും, ആ പരമ്പരയിലെ കണ്ണികളെ കണ്ടെത്താന്‍ തുനിയുന്ന ഓരോ കഥാപാത്രങ്ങളുടേയും ആത്മകഥയാണെന്ന്. കഥാപാത്രങ്ങള്‍ സ്വന്തം കഥ പറയുന്ന രീതിയിലാണ് ഗ്രന്ഥകര്‍ത്താവ് ആഖ്യാനം നടത്തിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;വായനയുടെ മറ്റൊരു ഘട്ടത്തില്‍ ഇതൊരു യാത്രാവിവരണമാണെന്ന് തോന്നി. പിന്നീട് ഇതൊരു ചരിത്രപുസ്തകമായാണ് അനുഭവപ്പെട്ടത്. പുസ്തകത്തിന്റെ പകുതിയോളം വായന പിന്നിട്ടപ്പോള്‍ ഒരു കുറ്റാന്വേഷണ നോവലിന്റെ ആകാംഷയും, ഭീതിയും, ബീഭത്സതയും ഒക്കെ അനുഭവപ്പെടാന്‍ തുടങ്ങി. ജെയിംസ് ബോണ്ട് സിനിമകള്‍ കണ്ടിരിക്കുമ്പോള്‍ പൊടുന്നനെ സംഭവിക്കുന്ന സെക്സ് പലപ്പോഴും വായനക്കിടയില്‍ മിന്നിത്തെളിഞ്ഞ് കടന്നുപോയി. അതിനിടയില്‍ ഗണിതശാസ്ത്രത്തിന്റെ മാസ്മരികതിയില്‍ കുടുങ്ങി വിസ്മയിച്ചു നിന്നു. ഒടുവില്‍ പുസ്തകം പൂര്‍ണ്ണമായും വായിച്ച് അടച്ചുവെച്ചപ്പോള്‍ സ്വപ്നത്തില്‍ പലപ്പോഴും നമ്മള്‍ ഒരു കെണിയില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട് ചിലപ്പോള്‍ മരണം തന്നെ സംഭവിക്കുമെന്ന് വരുമ്പോള്‍ ഞെട്ടി ഉണരുന്നതുപോലെയുള്ള ഒരനുഭവവും ഉണ്ടായി. അങ്ങനെ നോക്കുമ്പോള്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന ഈ പുസ്തകം ഏത് കാറ്റഗറിയില്‍ പെടുത്തണം, നോവല്‍? ആത്മകഥ? ചരിത്രം? യാത്രാവിവരണം? ക്രൈം ത്രില്ലര്‍? ഹൊറര്‍ ഫിക്ഷന്‍? എന്റെ ഉത്തരം ഈ പുസ്തകം ഇതെല്ലാമാണെന്നാണ്.&lt;br /&gt;&lt;br /&gt;ഇതിനു മുമ്പ് മലയാളത്തില്‍ നോവലിന്റെ ഇതിവൃത്തം കൊണ്ട് എന്നെ അതിശയിപ്പിച്ചീട്ടുള്ളത് ശ്രീ ആനന്ദ് ആണ്. (ഉദാഹരണത്തിന് മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങിനെ, ഗോവര്‍ദ്ധനന്റെ യാത്രകള്‍) മറ്റൊരാള്‍ (വിശ്വസാഹിത്യത്തില്‍) പൌലോ കൊയ്‌ലോ (ദ ആല്‍ക്കെമിസ്റ്റ്). ഇതിനര്‍ത്ഥം മലയാളത്തിലും, വിശ്വസാഹിത്യത്തിലും ഇതിവൃത്തത്തില്‍ പുതുമകള്‍ കൊണ്ടുവരുന്നവര്‍ വേറെയില്ല എന്നല്ല, മറിച്ച് പെട്ടെന്ന് എന്റെ മനസ്സിലേക്കോടിയെത്തിയ രണ്ടുപേര്‍ ഇവരാണെന്നുമാത്രം. ആ ലിസ്റ്റിലേക്കിതാ ടി.ഡി. രാമകൃഷ്ണനും. ഇതിന്റെ പഠനം എഴുതിയിരിക്കുന്നത് പ്രശസ്തനായ ആഷാ മേനോനാണ്. മിക്ക പുസ്തകങ്ങളുടേയും ആരംഭത്തില്‍ തന്നെ കൊടുക്കുന്ന പഠനം വായിച്ചു കഴിയുമ്പോള്‍ തോന്നാറുള്ളത് പണ്ട് അമ്മമാര്‍ കുട്ടികളെ മുലയൂട്ടുന്നത് തടയാന്‍ മുലഞെട്ടില്‍ ചെന്നിനായകം അരച്ചുപുരട്ടുന്നത് പോലെയാണ്. അതുകൊണ്ട് പഠനം എന്ന ചെന്നിനായകം നുണഞ്ഞ് നുണഞ്ഞ് വായില്‍ തന്നെ വെച്ച് ഒരു തുള്ളിപോലും ഇറക്കാതെ തുപ്പിക്കളഞ്ഞ്, പിന്നീട് നോവലാകുന്ന മുലപ്പാലിന്റെ മധുരം നുണയാറാണ് പതിവ്. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രത്യേകിച്ച് ആഷാമേനോന്‍ എന്ന മഹാമേരുവിന്റെ ഭാഷാ പ്രയോഗത്തെ ഭയന്ന് ഞാന്‍ ഫ്രാന്‍സിസ് ഇട്ടിക്കോര വായിച്ച് തീര്‍ന്നതിനുശേഷമാണ് പഠനം വായിച്ചത്... ഇതുവരെയുള്ള എന്റെ അനുഭവങ്ങള്‍ക്ക് കടകവിരുദ്ധമായി, ആഷാ മേനോന്റെ പഠനം പാലില്‍ പഞ്ചസാരയെന്നോണം അലിഞ്ഞ് ഗ്രന്ഥത്തിന്റെ മേന്മ കൂട്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;പുസ്തകത്തിലെ ചില വാക്യങ്ങളെങ്കിലും ഇവിടെ പകര്‍ത്തിയെഴുതാന്‍ കൊതി തോന്നുന്നുണ്ടെങ്കിലും, ഈ പുസ്തക പരിചയം എഴുതാന്‍ ഞാന്‍ ഗ്രന്ഥകര്‍ത്താവിന്റേയോ, പ്രസാധകന്റേയോ അനുമതി വാങ്ങാത്തതിനാല്‍ കോപ്പിറൈറ്റ് നിയമ കുരുക്കുകളിലേക്ക് ചെന്ന് വീഴാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആ സാഹസത്തിനു മുതിരുന്നില്ല. വായനാശീലരായ എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു വ്യത്യസ്തമായ പുസ്തകം ഉണ്ടെന്ന് അറിയിക്കാന്‍ എന്റേതായ ഒരു ശ്രമം മാത്രമാണീ പുസ്തക പരിചയത്തിനു പുറകില്‍. ഗ്രന്ഥകര്‍ത്താവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!&lt;br /&gt;&lt;br /&gt;പുസ്തകത്തിന്റെ വിശദവിവരങ്ങള്‍:&lt;br /&gt;&lt;br /&gt;Title: ഫ്രാന്‍സിസ് ഇട്ടിക്കോര&lt;br /&gt;Author: ടി.ഡി. രാമകൃഷ്ണന്‍&lt;br /&gt;Publisher: ഡി.സി.ബുക്സ്&lt;br /&gt;Year: ആഗസ്റ്റ് 2009&lt;br /&gt;പേജ് 308&lt;br /&gt;വില: 150 രൂപ&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-6542207220575595191?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/6542207220575595191/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=6542207220575595191' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/6542207220575595191'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/6542207220575595191'/><link rel='alternate' type='text/html' href='http://komaram.blogspot.com/2009/12/blog-post.html' title='ഫ്രാന്‍സിസ് ഇട്ടിക്കോര - പുസ്തക പരിചയം'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-1508704078482032085</id><published>2009-07-23T18:26:00.005+05:30</published><updated>2010-06-22T12:45:39.240+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആശംസ'/><title type='text'>ലാല്‍ സലാം</title><content type='html'>&lt;a href="http://3.bp.blogspot.com/_gIKwH29cMCw/SmhkKAGMsuI/AAAAAAAAAHg/q1DgAmd4Wp8/s1600-h/lal+2.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5361645479372042978" src="http://3.bp.blogspot.com/_gIKwH29cMCw/SmhkKAGMsuI/AAAAAAAAAHg/q1DgAmd4Wp8/s320/lal+2.jpg" style="cursor: hand; display: block; height: 214px; margin: 0px auto 10px; text-align: center; width: 320px;" /&gt;&lt;/a&gt;&lt;br /&gt;&lt;div align="justify"&gt;മലയാള സിനിമാരംഗത്ത്‌ ഇരട്ട സംവിധായകരായ്‌ പ്രത്യക്ഷപ്പെട്ടവരില്‍ പ്രമുഖരായിരുന്നു സിദ്ദിക്ക്‌-ലാല്‍. നിലവിലുള്ള സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിക്കാതെ പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ സിനിമ ചെയ്യാമെന്നും അത്‌ സൂപ്പര്‍ ഹിറ്റാക്കാമെന്നും മലയാള സിനിമാപ്രേക്ഷകര്‍ക്ക്‌ കാണിച്ചുതന്ന ഫാസിലിന്റെ ശിഷ്യന്‍മാര്‍‍. ഒരുപക്ഷെ അവര്‍ ആകെ കൂടി ഗുരുവില്‍ നിന്നും സ്വീകരിച്ച പാതയും അതുമാത്രമായിരുന്നുവെന്നു തോന്നുന്നു. അതായത്‌, സൂപ്പര്‍ താരങ്ങളില്ലാതെ ഒരു കൂട്ടം ചെറുപ്പക്കാരെ അവതരിപ്പിച്ചുകൊണ്ട്‌ സിനിമയെടുക്കാമെന്ന രീതി. എന്നാല്‍ കഥ പറയുന്ന രീതി ഗുരുവില്‍ നിന്നും സ്വീകരിച്ചില്ലെന്നതും ഇവരുടെ പ്രത്യേകതയായ്‌ കാണാം. 'രാംജിറാവ്‌ സ്പീക്കിംഗ്‌', 'ഇന്‍ ഹരിഹര്‍ നഗര്‍' എന്നീ സിനിമകള്‍ ആബാലവൃദ്ധം ജനങ്ങളിലും ഉണര്‍വ്വും ഉന്‍മേഷവും ഉണ്ടാക്കിയെങ്കില്‍ അതിനെ കടമെടുത്തുകൊണ്ട്‌ കഴിവില്ലാത്ത ചില സംവിധായകര്‍ ചെയ്ത കഴമ്പില്ലാത്ത മിമിക്രി സിനിമകള്‍ മലയാള സിനിമാ പ്രേക്ഷകരുടെ തിയ്യറ്ററിലേക്കുള്ള പ്രവാഹം തടയുന്നതിന്‌ ഇടവരുത്തിയെന്നതും കാണാതിരുന്നുകൂടാ.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഒരു തിരക്കഥ-സംവിധാന കൂട്ടുകെട്ടില്‍ ഒതുങ്ങി നിന്ന ലാലിനെ കാമറയുടെ മുന്നിലേക്ക്‌ കൊണ്ടുവന്ന ദൌത്യം നിര്‍വ്വഹിച്ചത്‌ കളിയാട്ടം എന്ന സിനിമയിലൂടെ അതിന്റെ സംവിധായകനായ ജയരാജ്‌ ആയിരുന്നു. ഷേക്സ്പിയറുടെ 'ഒഥല്ലോ' എന്ന നാടകത്തിലെ 'ഇയാഗോ' എന്ന കഥാപാത്രം 'പനിയന്‍' ആയി ലാലിലൂടെ ‘കളിയാട്ട'ത്തില്‍ പുനര്‍ജ്ജനിക്കുകയായിരുന്നു. സുരേഷ്‌ ഗോപിക്കൊപ്പമോ അതിനേക്കാള്‍ മികച്ചതെന്നോ പറയാവുന്ന ഒരു കഥാപാത്രമായിരുന്നു അത്‌. പിന്നീടങ്ങോട്ട് നിരവധി സിനിമകള്‍, ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍. വില്ലനായാലും, നായകതുല്യമായതായാലും, ക്യാരക്ടര്‍ റോളുകളായാലും ഓരോന്നും വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളായ്‌ ടൈപ്‌ ചെയ്യപ്പെടാതെ മുന്നോട്ട് കൊണ്ടു പോകാന്‍ ലാലിനു സാധിച്ചു എന്നുള്ളതാണ്‌ ലാലിലെ നടന്റെ സവിശേഷത. ഒടുവില്‍ 'തലപ്പാവി'ലെ അന്തഃസംഘര്‍ഷങ്ങളനുഭവിക്കു നിസ്സഹായനായ ഒരു മനുഷ്യന്റെ മാനസികാവസ്ഥ അവതരിപ്പിക്കുന്ന ലാലിന്റെ കഥാപാത്രം എത്രമാത്രം മനോഹരമായിരുന്നുവെതിന്റെ തെളിവാണ്‌ ലാലിനെ തേടിയെത്തിയ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ്‌. സിദ്ദിക്കിനോടൊപ്പം നിരവധി കോമഡി സിനിമകള്‍ സംവിധാനം ചെയ്തീട്ടുള്ള ലാല്‍, അത്തരം കഥാപാത്രങ്ങളെ തനിക്ക്‌ സ്വയം അവതരിപ്പിക്കാനും കഴിയും എന്ന് ഇതിനകം തെളിയിച്ചിരിക്കുന്നു. അതിനുദാഹരണങ്ങളാണ്‌, 'ദയ', 'തെങ്കാശിപ്പ'ണം', 'തൊമ്മനും മക്കളും' എന്നീ സിനിമകളില്‍ ലാല്‍ ചെയ്തിരിക്കുന്ന വേഷങ്ങള്‍. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ലാലിനെ തേടിയെത്തിയ സിനിമളുടെ എണ്ണം അദ്ദേഹത്തിലെ നടന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നുവെന്ന്‌ നിസ്സംശയം പറയാം. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;1. കളിയാട്ടം. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;2. ചന്ദ്രനുദിക്കുന്ന &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;3. കണ്ണകി&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;4. ദയ&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;5. ബ്ലാക്ക്‌ &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;6. മഴ &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;7. ഓര്‍മ്മച്ചെപ്പ്‌&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;8.വണ്‍മാന്‍ഷോ&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;9. കന്‍മദം&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;10. തെങ്കാശിപ്പട്ടണം &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;11. തൊമ്മനും &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;12. ചാന്തുപൊട്ട്&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;13. പന്തയക്കോഴി&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;14. കല്യാണരാമന്‍ &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;15. ഉന്നതങ്ങളില്‍&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;16. പഞ്ചാബി ഹൌസ്‌&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;17. അരയന്നങ്ങളുടെ വീട്‌&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;18. രണ്ടാംഭാവം&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;19. നക്ഷത്രങ്ങള്‍ പറയാതിരുന്നത്&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;20. ഈ നാട്‌ ഇന്നലെവരെ&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;21. എന്റെ ഹൃദയത്തിന്റെ ഇടം&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;22. അന്യര്‍&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;23. പുലിവാല്‍ കല്യാണം&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;24. ചതിക്കാത്ത ചന്തു&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;25. ബംഗ്ളാവില്‍ ഔത&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;26. ദി ഡോണ്‍&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;27. പോത്തന്‍ വാവ&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;28. റോക്ക്‌ &amp;amp; റോള്‍&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;29. ട്വൊന്റി ട്വൊന്റി&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;30. ടൈംസ്&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;31. ഒരുവന്‍&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;32. തലപ്പാവ്‌ കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങള്‍. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഒരഭിനേതാവിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ പ്രധാന തട്ടകം ഉപേക്ഷിച്ചീട്ടില്ലെന്ന് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം സംവിധാനം ചെയ്ത 'ടു ഹരിഹര്‍ നഗര്‍' വന്‍ വിജയമാവുകയും ചെയ്തു. ഒരുപക്ഷെ കൂട്ടുകെട്ട് സംവിധാനം ഉപേക്ഷിച്ച നിമിഷം മുതല്‍ ലാലിന്റെ ബഹുമുഖ പ്രതിഭ തിളങ്ങാന്‍ തുടങ്ങുകയായിരുന്നു. അഭിനേതാവ്‌, നിര്‍മ്മാതാവ്‌, വിതരണക്കാരന്‍, സ്റ്റുഡിയോ ഉടമ എന്നു വേണ്ട താന്‍ വ്യവഹരിച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ലാലിന്‌ കഴിഞ്ഞു. തികച്ചും അര്‍ഹമായ അംഗീകാരമായി ഇതാ സംസ്ഥാന അവാര്‍ഡും. ഇപ്രാവശ്യം ഏറ്റവും നല്ല നടനുള്ള അവാര്‍ഡു പ്രഖ്യാപിച്ചപ്പോള്‍ പല കേന്ദ്രങ്ങളില്‍ നിന്നും സാധാരണയുണ്ടാവാറുള്ള മുറുമുറുപ്പുകളൊന്നും ഉണ്ടായില്ല എന്നതും ലാല്‍ എത്രമാത്രം ആ അവാര്‍ഡിന്‌ അര്‍ഹനാണെന്നതിന്റെ തെളിവാണ്‌. സിനിമക്കാവശ്യം താരങ്ങളല്ല, നടന്‍മാരാണ്‌ എന്ന് ഫാന്‍സ്‌ അസോസ്സിയേഷന്‍ പോലുള്ള ആരാധക വൃന്ദങ്ങള്‍ ഒഴിച്ച്‌ മലയാള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരും തന്‍മൂലം സിനിമാപ്രവര്‍ത്തകരും, തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അല്ലായിരുന്നെങ്കില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാകുമായിരുന്നല്ലോ? സിനിമയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുത്‌ അതിന്റെ കഥയും, അവതരണരീതിയുമാണെന്ന് തിരിച്ചറിവുള്ള നിര്‍മ്മാതാക്കളും, സംവിധായകരും ഉണ്ടാകുമ്പോള്‍ കഥക്കും, കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ നടന്‍മാരേയും, നടികളേയും കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യും. അല്ലാത്തവര്‍ താരങ്ങള്‍ക്കനുയോജ്യമായ കഥകള്‍ ഉണ്ടാക്കി കഷ്ടപ്പെടുകയും, നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെയുള്ള അവസ്ഥാവിശേഷങ്ങളിലൂടെ കടന്നുപോകുന്ന മലയാള സിനിമാ രംഗത്ത്‌ ലാല്‍ ഒരു നല്ല നടനും, സംവിധായകനും, നിര്‍മ്മാതാവും, വിതരണക്കാരനുമൊക്കെയായ്‌ മലയാള സിനിമയിലെ താരമാവാതെ എക്കാലവും തിളങ്ങി നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു. ലാല്‍ സലാം ലാല്‍! &lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-1508704078482032085?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/1508704078482032085/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=1508704078482032085' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1508704078482032085'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1508704078482032085'/><link rel='alternate' type='text/html' href='http://komaram.blogspot.com/2009/07/blog-post.html' title='ലാല്‍ സലാം'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_gIKwH29cMCw/SmhkKAGMsuI/AAAAAAAAAHg/q1DgAmd4Wp8/s72-c/lal+2.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-1295296624336235139</id><published>2009-06-20T23:18:00.000+05:30</published><updated>2009-06-20T23:22:00.211+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആശംസ'/><title type='text'>അര്‍ഹതപ്പെട്ട ഒരംഗീകാരം</title><content type='html'>&lt;div align="justify"&gt;മലയാള സിനിമ എക്കാലത്തും കടപ്പെട്ടിരിക്കുന്ന ഒരു മഹദ്‌ വ്യക്തിയായിരുന്ന ശ്രീ ജെ.സി.ഡാനിയേലിന്റെ നാമധേയത്തിലുള്ള അവാര്‍ഡ്‌ ഈ വര്‍ഷം ലഭിച്ചിരിക്കുത്‌ ശ്രീ കെ രവീന്ദ്രന്‍നായര്‍ക്കാണ്‌. വൈകിയാണെങ്കിലും തികച്ചും അര്‍ഹതപ്പെട്ട ഒരംഗീകാരം. ആദ്യ നിശബ്ദ ചിത്രത്തിന്റെ നിര്‍മ്മാതാവും, സംവിധായകനും ഛായാഗ്രഹകനുമൊക്കെയായ്‌ മലയാള സിനിമക്ക്‌ തുടക്കം കുറിച്ച്‌ ലോക സിനിമാ ഭൂപടത്തില്‍ കേരളത്തിനും ചെറുതെങ്കിലും ഒരു ഇരിപ്പടം ഒരുക്കിയ ആ സാഹസികനായ മനുഷ്യന്റെ പേരിലുള്ള അവാര്‍ഡാണ്‌ മലയാള സിനിമയില്‍ കുറേ നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ സന്‍മനസ്സു കാണിച്ച രവീന്ദ്രന്‍ നായരെ തേടിയെത്തിയത്‌.&lt;br /&gt;&lt;br /&gt;മലയാള സിനിമാ രംഗത്ത്‌ ഉത്തമ ചലച്ചിത്രകലക്കു വേണ്ടി നിലകൊണ്ട ഒരേ ഒരുനിര്‍മ്മാതാവായിരുന്നു രവീന്ദ്രന്‍ നായര്‍ എന്നു പറയേണ്ടിയിരിക്കുന്നു. കലയും കച്ചവടവും കൂട്ടിക്കുഴച്ച്‌ ഒരു വര്‍ഷം അവാര്‍ഡും മറ്റൊരു വര്‍ഷം ബോക്സാഫീസ്‌ ഹിറ്റും എന്ന നിലയില്‍ ചിന്തിക്കുവാന്‍ രവീന്ദ്രന്‍ നായര്‍ മിനക്കെടാഞ്ഞതില്‍ നിന്നും സിനിമയെ ഒരു ബിസിനസ്സ്‌ ആയി അദ്ദേഹം എടുത്തീട്ടില്ല എന്നു വേണം നാം മനസ്സിലാക്കേണ്ടത്‌. അല്ലായിരുന്നുവെങ്കില്‍ ജി അരവിന്ദന്റെയും, അടൂര്‍ ഗോപാലകൃഷ്ണന്റെയും സിനിമകളുടെ എണ്ണം വളരെ ശുഷ്കമാവുമായിരുന്നു. 'സ്വയംവരം' മുതല്‍ 'നിഴല്‍ക്കുത്തു'വരെയുള്ള അടൂരിന്റെ സിനിമകളില്‍ 'എലിപ്പത്തായം', 'മുഖാമുഖം', 'അനന്തരം', 'വിധേയന്‍' എന്നിവയും അരവിന്ദന്റെ സിനിമകളില്‍ 'കാഞ്ചനസീത', 'കുമ്മാട്ടി, 'പോക്കുവെയില്‍', 'തമ്പ്‌' എന്നിവയും നിര്‍മ്മിച്ചത്‌ രവീന്ദ്രന്‍നായരായിരുന്നു. സംവിധായകരെല്ലാം ലോക പ്രശസ്തരായപ്പോള്‍ അതിലേറിയ പങ്കും അവകാശപ്പെടാവുന്ന അല്ലെങ്കില്‍ അതിനര്‍ഹതയുള്ള ഒരു വ്യക്തിയാണ്‌ ശ്രീ രവീന്ദ്രന്‍നായര്‍. മറ്റൊരര്‍ത്ഥത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെയും അരവിന്ദനെയും സിനിമാ രംഗത്ത്‌ നിലനിര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ചത്‌ ജനറല്‍ പിക്ചേഴ്സും അതിന്റെ ഉടമ രവീന്ദ്രന്‍ നായരുമാണെന്ന്‌ പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തി ഉണ്ടാവാന്‍ ഇടയില്ല.&lt;br /&gt;&lt;br /&gt;"വീടുപണി കഴിഞ്ഞാല്‍ പിന്നെ ആശാരി പുറത്ത്‌" എന്നൊരു നാടന്‍ ചൊല്ലുണ്ട്‌. പക്ഷെ പലപ്പോഴും രവീന്ദ്രന്‍ നായരുടെ വീടുകള്‍ പണിതു കഴിഞ്ഞപ്പോള്‍ ആശാരിമാര്‍ പൂമുഖ വാതില്‍ക്കല്‍ ചാരുകസേരകളില്‍ കിടക്കുന്നതും മാധ്യമങ്ങള്‍ മൂത്താശാരിയെ പ്രകീര്‍ത്തിക്കുന്നതും, വീട്ടുടമ മുന്നോട്ടു വരാതെ, നിശബ്ദനായ്‌ ആ വീടുകളുടെ കോലായിലെവിടെയോ ഒതുങ്ങി നില്‍ക്കുന്നതും നാം കണ്ടു. അപ്പോഴൊക്കെ നല്ല സിനിമയെ ആരാധിച്ചവര്‍ ആ വിനീത നിര്‍മ്മാതാവിനെ കാണാതിരുന്നില്ല. ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ ഒരൂള്‍വിളിയുണ്ടായാല്‍ "ചെറുമന്റെ നേര്‍ക്കുള്ള അക്രമങ്ങളും, തെയ്യവും, തിറയും, ഓട്ടന്‍‍ തുള്ളലും കഥകളിയും, പുള്ളുവന്‍ പാട്ടും, കൊയ്ത്തുപാട്ടും,, ലോട്ടയും, കിണ്ടിയും സ്ഥാനത്തും, അസ്ഥാനത്തും മാറി മാറി കുത്തി നിറച്ച്‌ ഇതാ കേരളത്തിന്റെ തനതു സിനിമകള്‍" എന്ന്‌ അവകാശപ്പെടുന്നവരുടെ കൈകളില്‍ പെടാതെ പുതിയ ചിന്തകള്‍ക്ക്‌, പുതിയ ഇതിവൃത്തങ്ങള്‍ക്ക്‌ തിരികൊളുത്താന്‍ കഴിവുള്ള പുത്തന്‍ തലമുറയിലെ അകിര കുറോസോവമാരേയും, കിം കി ഡുക്ക്മാരേയും കണ്ടെത്താന്‍ ശ്രദ്ധിക്കുമല്ലോ.&lt;br /&gt;&lt;br /&gt;എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍‍!&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-1295296624336235139?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/1295296624336235139/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=1295296624336235139' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1295296624336235139'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1295296624336235139'/><link rel='alternate' type='text/html' href='http://komaram.blogspot.com/2009/06/blog-post.html' title='അര്‍ഹതപ്പെട്ട ഒരംഗീകാരം'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-4415909243504489117</id><published>2009-05-26T14:35:00.003+05:30</published><updated>2009-05-26T14:45:46.641+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മക്കുറിപ്പ്'/><title type='text'>നിറകണ്ണുകളോടെ എന്റെ സ്മരണാഞ്ജലി</title><content type='html'>&lt;div align="justify"&gt;മെയ് 20. ഞാന്‍ ഉച്ചക്ക് ടി.വി.യില്‍ ന്യൂസ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ശ്രീ ശോഭന പരമേശ്വരന്‍ നായര്‍ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് അന്തരിച്ചു എന്ന പ്രത്യേക അറിയിപ്പ് കാണാനിടയായത്. അദ്ദേഹത്തിന്റെ വാര്‍ദ്ധക്യവും, രോഗവും മരണത്തെ ഏത് നിമിഷവും മാടിവിളിക്കും എന്നറിയാമായിരുന്നീട്ടും ആ സത്യത്തെ സ്വീകരിക്കാന്‍ മടിക്കുന്നതുപോലെ മനസ്സിനൊരു വിങ്ങല്‍, കണ്ണുകളില്‍ നനവ്‍. മനസ്സിനെ ഇതുപോലെ നൊമ്പരപ്പെടുത്തിയ ഒരു മെയ് മാസം 11 വര്‍ഷം മുമ്പ് ശ്രീ എം.പി.നാരായണപിള്ളയുടെ വിയോഗമായിരുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ശ്രീ ശോഭന പരമേശ്വരന്‍ നായരുമായ് വളരെ അടുത്ത സൌഹൃദങ്ങളൊന്നുമില്ലാത്ത എനിക്ക് ഇങ്ങനെ ഒരു സ്മരണാഞ്ജലി രേഖപ്പെടുത്താനാവുന്നത് അങ്ങനെ ഒരു നിയോഗമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നതു കൊണ്ടാണ്. അല്ലെങ്കില്‍ പിന്നെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഞാനാഗ്രഹിക്കാതെ തന്നെ അദ്ദേഹവുമായ് ഒരു സൌഹൃദ സംഭാഷണത്തിനു ഇട വരില്ലായിരുന്നു. കഴിഞ്ഞ കൃസ്തുമസ്സിനാണ് യാദൃശ്ചികമായ് ഞാന്‍ ശോഭന പരമേശ്വരന്‍ നായരുമായ് ഫോണില്‍ സംസാരിച്ചത്. എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് എന്നെപ്പറ്റി അദ്ദേഹത്തോട് പറയുകയും അങ്ങനെ ഫോണില്‍ സംസാരിക്കാന്‍ സാഹചര്യം ഒരുങ്ങുകയുമായിരുന്നു. അദ്ദേഹം ആദ്യം ചോദിച്ചത്, “മുരളി എന്നെ അറിയുമോ“ എന്നാണ്. “മലയാള സിനിമയെ സ്നേഹിക്കുന്ന, അറിയുന്ന, അറിയാന്‍ ശ്രമിക്കുന്ന ഏതൊരാളും സാറിനെ അറിയാതിരിക്കില്ല“ എന്ന എന്റെ മറുപടിയില്‍, അദ്ദേഹം വിനയത്തോടെ പറഞ്ഞത് , “ഏയ്. അങ്ങനെയൊന്നുമില്ല, ഇപ്പോള്‍ ഞാനീ രംഗത്ത് സജീവമല്ല, അപ്പോള്‍ നിങ്ങളുടെ തലമുറയിലെ ആരും എന്നെ അങ്ങനെ അറിയണമെന്നില്ല”. പിന്നീട് എന്റെ പ്രവര്‍ത്തന മേഖലയെ കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ സംസാരിച്ചു. സിനിമയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ അത് പ്രശസ്തരുടേതാണെന്നോ, പുതുമുഖങ്ങളുടേതാണെന്നോ ഭേദമില്ലാതെ നല്ലത് കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള മനോഭാവം മാത്രമാണ് പ്രകടമായിരുന്നത്. അതു തന്നെയാണ് അദ്ദേഹത്തെ മറ്റു സിനിമാ പ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നും ഞാന്‍ കരുതുന്നു. ഈ ഒരു സംഭാഷണംകൊണ്ടു മാത്രം അദ്ദേഹവുമായ് വര്‍ഷങ്ങളോളം അടുപ്പമുള്ള ഒരാളായ് മാറിയതുപോലെ എനിക്ക് തോന്നിയെങ്കില്‍, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഈ വിയോഗം എത്രമാത്രം വേദനാജനകമായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.&lt;br /&gt;&lt;br /&gt;നല്ല സാഹിത്യത്തെ മനോഹരമായ സിനിമയാക്കി ഒന്നു കൂടി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കാമെന്ന് തെളിയിച്ച അപൂര്‍വ്വം ചില നിര്‍മ്മാതാക്കളില്‍ ഒന്നാമനായിരുന്നു ശ്രീ ശോഭന പരമേശ്വരന്‍ നായര്‍. വെറുമൊരു സിനിമാ നിര്‍മ്മാതാവായിട്ടല്ല അദ്ദേഹത്തെ സിനിമാ ലോകം കണ്ടിരുന്നത് മറിച്ച് പ്രതിഭാശാലിയായ കലാസ്നേഹിയും, മനുഷ്യസ്നേഹിയുമായിട്ടാണ്. തന്റെ സിനിമകള്‍ക്കുള്ള കഥകള്‍ സാഹിത്യരചനകളിലൂടെ ഊളയിട്ട് സ്വയം കണ്ടെത്തി, അതിന്റെ അണിയറ പ്രവര്‍ത്തകരെ കരുതലോടെ തിരഞ്ഞെടുക്കുമ്പോള്‍, പ്രവര്‍ത്തകരുടെ സിനിമാ മേഖലയിലെ പരിചയസമ്പന്നതയോ, പ്രശസ്തിയോ അല്ല മറിച്ച് അവരില്‍ പ്രതിഭയുടെ മിന്നലാട്ടമുണ്ടോ എന്നു മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചത്. അങ്ങനെ അദ്ദേഹം മലയാള സിനിമയിലേക്ക് കൂട്ടിക്കൊണ്ടു വന്നവരില്‍ ചിലരാണ്, എന്‍.എന്‍. പിഷാരടി, രാമു കാര്യാട്ട്, പി.ഭാസ്കരന്‍, എം.ടി.വാസുദേവന്‍ നായര്‍, പ്രേംനസീര്‍, മധു, ശ്രീദേവി, അടൂര്‍ഭാസി, ഇന്നസെന്റ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍ തുടങ്ങിയവര്‍. ഇവരെല്ലാം മലയാള സിനിമയില്‍ ഒരിക്കലും മറക്കാനാവാത്ത വിധം വ്യക്തി മുദ്ര പതിപ്പിച്ചവരാണെന്ന് നമുക്കറിയാം. എം.ടി വാസുദേവന്‍ നായരുടെ മുറപ്പെണ്ണ് എന്ന നോവല്‍ വള്ളുവനാടന്‍ ശൈലിയിലുള്ളതാണെന്നും അത് തെക്കന്‍ തിരുവിതാംകൂര്‍കാര്‍ക്ക് സ്വീകാര്യമാവുന്നതല്ലെന്നും പറഞ്ഞ് ആ നോവല്‍ സിനിമയാക്കുന്നതില്‍ നിന്നും ശ്രീ ശോഭന പരമേശ്വരന്‍ നായരെ തടഞ്ഞവര്‍ക്ക് കീഴ്പ്പെടാതെ അദ്ദേഹം മുറപ്പെണ്ണ് സിനിമയാക്കുകയും അത് വന്‍ വിജയമാവുകയും ചെയ്തു. അങ്ങനെ നല്ല സാഹിത്യം ഭാഷാ ഭേദങ്ങള്‍ക്കോ, ശൈലീ ഭേദങ്ങള്‍ക്കോ, കാലഭേദങ്ങള്‍ക്കോ അപ്പുറമാണെന്ന് ഇക്കൂട്ടര്‍ക്ക് തെളിയിച്ചു കൊടുക്കുകയും ചെയ്തു. നിണമണിഞ്ഞ കാല്പാടുകള്‍, മുറപ്പെണ്ണ്, കൊച്ചുതെമ്മാടി, അഭയം, കള്ളിച്ചെല്ലമ്മ, നഗരമേ നന്ദി, നൃത്തശാല, തുലാവര്‍ഷം, പൂജയ്ക്കെടുക്കാത്ത പൂക്കള്‍, അമ്മുവിന്റെ ആട്ടിന്‍‌കുട്ടി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച് തന്റേതായൊരു കയ്യൊപ്പ് ചാര്‍ത്താനും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിയ്ക്കാനും ശോഭന പരമേശ്വരന്‍ നായര്‍ക്ക് കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഒരു പക്ഷെ മലയാള സിനിമയുടെ പ്രായവും, ശ്രീ ശോഭന പരമേശ്വരന്‍ നായരുടെ പ്രായവും ഏതാണ്ട് ഒപ്പമായത് യാദൃശ്ചികമാവാം. ഭഗവദ്ഗീതയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു,&lt;br /&gt;&lt;br /&gt;“കാര്യമിത്യേവ യത് കര്‍മ്മ നിയതം ക്രിയതേ&lt;br /&gt;സംഗം ത്യക്താ ഫലം ചൈവ സ ത്യാഗഃ സാത്ത്വികോ മതഃ“&lt;br /&gt;&lt;br /&gt;അര്‍ത്ഥം: ചെയ്യേണ്ടതാണെന്ന വിചാരത്തോടെ തന്നെ അഭിനിവേശത്തേയും ഫലേച്ഛയേയും ഉപേക്ഷിച്ചീട്ട് നിശ്ചിതമായ ഏതൊരു കര്‍മ്മം ചെയ്യുന്നുവോ ആ ത്യാഗത്തെ സാത്വികമെന്നു പറയുന്നു.&lt;br /&gt;ഇത് എല്ലാ അര്‍ത്ഥത്തിലും അനുവര്‍ത്തിച്ചു പോന്ന ഒരു വ്യക്തിയായിരുന്നു ശ്രീ ശോഭന പരമേശ്വരന്‍ നായര്‍. സിനിമകളും, സിനിമാ പ്രവര്‍ത്തകരും ഇവിടെ ഇനിയും വന്നു പോകും. പക്ഷെ ശ്രീ ശോഭന പരമേശ്വരന്‍ നായരുടെ പേര്‍ എക്കാലവും സിനിമാപ്രേമികളുടെ മനസ്സില്‍ പ്രശോഭിച്ചുകൊണ്ടേയിരിക്കും. എന്റെ അന്ത്യ പ്രണാമം. &lt;/div&gt;&lt;div align="center"&gt;- 0 -&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-4415909243504489117?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/4415909243504489117/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=4415909243504489117' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/4415909243504489117'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/4415909243504489117'/><link rel='alternate' type='text/html' href='http://komaram.blogspot.com/2009/05/blog-post.html' title='നിറകണ്ണുകളോടെ എന്റെ സ്മരണാഞ്ജലി'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-7135939424613379333</id><published>2008-11-17T12:35:00.002+05:30</published><updated>2008-11-17T12:39:36.708+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചിന്തകള്‍'/><title type='text'>ലേബലുകളില്‍ അഭിരമിക്കുന്ന കപടബുദ്ധിജീവികള്‍ക്കൊരു കുറിപ്പ്</title><content type='html'>&lt;div align="justify"&gt;“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു&lt;br /&gt;മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു&lt;br /&gt;മനുഷ്യനും, മതങ്ങളും, ദൈവങ്ങളും ചേര്‍ന്ന്&lt;br /&gt;മണ്ണു പങ്കുവെച്ചു&lt;br /&gt;മനസ്സു പങ്കുവെച്ചു“&lt;br /&gt;&lt;br /&gt;മനുഷ്യന് പിന്നേയും സമയം ബാക്കിയുണ്ടായിരുന്നതുകൊണ്ട് അവന്‍ സാഹിത്യം തരം തിരിച്ച് ലേബലുകളുണ്ടാക്കി ഒട്ടിയ്ക്കാനിരുന്നു. കാര്യമായ ജീവിതാനുഭവങ്ങളോ, മാനുഷിക സ്നേഹമോ അതുമല്ലെങ്കില്‍ ഭാവനാ ലോകത്തിലെ കുഴിയാനകളെ ചിറകുകള്‍ മുളപ്പിച്ച് വര്‍ണ്ണതുമ്പികളാക്കി പറപ്പിക്കാനുള്ള ആവേശമോ ഇല്ലാത്ത ഒരു കൂട്ടം പുല്‍ക്കൂട്ടിലെ പട്ടികളെ പോലെയുള്ളവര്‍, സാഹിത്യലോകത്തെ പ്രതിഭകളെ തിരഞ്ഞുപിടിച്ച് ചാപ്പ കുത്തി തരം തിരിച്ചു. അതിനെ തുടര്‍ന്ന് നമ്മള്‍ ശ്രവിച്ച, ഗോചരമല്ലാത്ത ചില ലേബലുകളാണ് കാല്പനികം, ആധുനികം, ഉത്തരാധുനികം, അസ്തിത്വവാദം, പുരോഗമനവാദം, ആക്ഷേപഹാസ്യം, കറുത്ത ഹാസ്യം, ഇസ്ലാമിക സാഹിത്യം, ദളിത് സാഹിത്യം, പെണ്ണെഴുത്ത്, ആണെഴുത്ത് എന്നിവ. വരും കാലങ്ങള്‍ സാഹിത്യരംഗം ലേബലുകളൊട്ടിക്കുന്നവരുടേതായ് മാറിക്കൂടായ്കയില്ല. കാരണം നമുക്ക് ഇനിയും തരം തിരിക്കാനായ് എല്ലാ മതത്തിലും ജാതികളും, ഉപജാതികളും ഇഷ്ടം പോലെയുണ്ടല്ലോ. ഉദാഹരണത്തിന്, ബ്രാഹ്മണ സാഹിത്യം, അതില്‍ നമ്പൂതിരി സാഹിത്യം, ഭട്ടത്തിരിപ്പാട്, പോറ്റി, എമ്പ്രാന്തിരി മുതല്‍ അയ്യര്‍, അയ്യങ്കാര്‍ വരേയും, നായര്‍ സാഹിത്യത്തില്‍ മേനോന്‍, കുറുപ്പ്, പണിക്കര്‍, പിള്ള തുടങ്ങി വെളുത്തേടന്‍, വിളക്കിത്തല വരേയും, കൃസ്ത്യന്‍ സാഹിത്യത്തില്‍, റോമന്‍, മാര്‍ത്തോമ, ക്നാനായ, ലത്തീന്‍, യാക്കോബ, സുറിയാനി തുടങ്ങി എണ്ണമില്ലാത്തവയും, ഇസ്ലാമിക സാഹിത്യത്തില്‍ സുന്നി, ഷിയാ തുടങ്ങിയവയും അടങ്ങുന്ന ലേബലുകളുടെ നീണ്ട നിര. (ഇതില്‍ ഉള്‍പ്പെടുത്താത്ത അസംഖ്യം സമുദായക്കാര്‍ സദയം മാപ്പു നല്‍കുക, അവര്‍ക്ക് അതാതു സമയങ്ങളില്‍ ലേബല്‍ കിട്ടിയിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്)&lt;br /&gt;&lt;br /&gt;ഇസ്ലാമിക സാഹിത്യമെന്നര്‍ത്ഥമാക്കേണ്ടത്, മുസ്ലീങ്ങള്‍ എഴുതുന്ന സാഹിത്യമാണോ അതോ മുസ്ലീം കേന്ദ്രകഥാപാത്രമായ രചനകളാണോ എന്ന് ചര്‍ച്ചകള്‍ നടത്താം. ലേബലുകളൊട്ടിച്ചു കഴിയുമ്പോള്‍ ആരാദ്ധ്യരായ വൈക്കം മുഹമ്മദ് ബഷീറും, എന്‍.പി.മുഹമ്മദും, യു.എ.ഖാദറും, മറ്റനേകം മുസ്ലീം പേരുകളുള്ള എഴുത്തുകാരും, ഉറൂബ്, എം.ടി എന്നീ അമുസ്ലീങ്ങളും ഇസ്ലാമിക സാഹിത്യത്തിന്റെ പീഠത്തില്‍ പ്രതിഷ്ഠിക്കപ്പെടുമോ? അതുപോലെ പൊന്‍‌കുന്നം വര്‍ക്കിയും, ചെമ്മനം ചാക്കോയുമൊക്കെ കൃസ്ത്യന്‍ സാഹിത്യകാരന്മാരാവുമോ, ജ്ഞാനപീഠ ജേതാക്കളായ തകഴിയും, എം.ടിയേയുമൊക്കെ ഒരേ സമയം നായര്‍, ദളിത്, ഇസ്ലാമിക് സാഹിത്യത്തിന്റെ വക്താക്കാളാക്കാമോ? എന്തായാലും അത്തരമൊരവസ്ഥ എത്ര ബീഭത്സമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കുറച്ചു പഴയ ലേബലുകളിലേക്കിറങ്ങി ചെല്ലുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയിലേക്ക് ഓടി വരുന്ന ഒരു ലേബലാണ് പുരോഗമന സാഹിത്യമെന്നത്.&lt;br /&gt;&lt;br /&gt;പുരോഗമന സാഹിത്യം എന്ന ലേബല്‍ ഇറങ്ങുന്നതിനു മുമ്പുള്ള സാഹിത്യം എന്തായിരുന്നു? പുരോഗമനം പ്രത്യേകിച്ചേതെങ്കിലും കാലയളവില്‍ മാത്രം സംഭവിക്കുന്നതാണോ? അതാതു കാലങ്ങളില്‍ ഉണ്ടാകുന്ന ചിന്താധാരകള്‍ക്കനുസൃതമായി സാഹിത്യം മുമ്പ് പുരോഗമിച്ചിരുന്നില്ലെന്നാണോ അര്‍ത്ഥമാക്കേണ്ടത്. സാഹിത്യസൃഷ്ടി സ്രഷ്ടാവിന്റെ സ്വന്തം അനുഭവങ്ങളില്‍ നിന്നോ, മറ്റുള്ളവരുടെ അനുഭവങ്ങളറിഞ്ഞുകൊണ്ടുള്ള വികാരപ്രകടനമോ, തികച്ചും ഭാവനാത്മകമായതോ ആവാം. അതുമല്ലെങ്കില്‍ സൃഷ്ടി എഴുത്തുകാരന്റെ ഒരുപാടു അന്തഃസംഘര്‍ഷങ്ങളുടെ ബഹിര്‍സ്ഫുരണമാവാം. അതുകൊണ്ടുതന്നെ അത്തരമൊരു സൃഷ്ടിയില്‍ അതിന്റേതായ സൌന്ദര്യവും, പരുപരുപ്പുമൊക്കെ അനുഭവപ്പെട്ടുവെന്നു വരാം. പാടി പതിഞ്ഞ ഈണങ്ങളില്‍ നിന്നും, പറഞ്ഞു തഴമ്പിച്ച രചനാരീതിയില്‍ നിന്നുമൊക്കെ ഉള്ള ചുവടുമാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ ബുദ്ധിജീവികളാവാം പുരോഗമനസാഹിത്യമുദിച്ചുവെന്ന് പ്രസംഗിക്കാനും എഴുതാനും തുടങ്ങിയത്. അതുമല്ലെങ്കില്‍ നിലവിലുള്ളതും, മുന്‍‌കാലങ്ങളിലെ രചനകളും ചേര്‍ത്തുവെച്ച് പുരോഗമന സാഹിത്യം വേര്‍ത്തിരിച്ചെടുത്തതുമാവാം.&lt;br /&gt;&lt;br /&gt;“അമ്മയെ തല്ലിയാലും രണ്ടു പക്ഷം” എന്നു പറഞ്ഞതുപോലെയാണ് സാഹിത്യത്തിലും. നിലവിലുള്ള ചട്ടക്കൂടുകള്‍ പൊളിച്ചെറിഞ്ഞ് നൂതനാശയങ്ങള്‍ പ്രകമ്പനം സൃഷ്ടിക്കുമ്പോഴാണ് പുരോഗമന സാഹിത്യം ഉദയം കൊള്ളുന്നതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, ഇതൊന്നും യാദൃശ്ചികമായ പരിവര്‍ത്തന പ്രക്രിയയല്ലെന്നും, മറിച്ച് പാശ്ചാത്യ ലോകത്തിന്റെ അനുകരണം മാത്രമാണെന്നും മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. ബോധപൂര്‍വ്വമായ ഒരു രചനയും സൌന്ദര്യാത്മകമായ സര്‍ഗ്ഗപ്രക്രിയയല്ലെന്നും, മറിച്ച് അബോധപൂര്‍വ്വമായ സൃഷ്ടിയുടെ ഉള്‍ക്കാമ്പിലാണ് സൌന്ദര്യമെന്നും ലേബല്‍ നിര്‍മ്മാതാക്കള്‍ ഉദ്ഘോഷിച്ചാല്‍ സാഹിത്യ വിദ്യാര്‍ത്ഥികളും, സാഹിത്യപ്രേമികളും, സാധാരണ എഴുത്തുകാരും പ്രാര്‍ത്ഥിക്കേണ്ടത് ഒന്നുമാത്രം. “ഇവര്‍ പറയുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ, ആമേന്‍.“&lt;br /&gt;&lt;br /&gt;ഒരു കാര്യം നമുക്ക് നിസ്സംശയം പറയാം. നിലവിലുണ്ടായിരുന്ന ദൂഷ്യ വശങ്ങള്‍ക്കെതിരെ പ്രതികരിക്കാനും, പ്രതിഷേധത്തിന്റെ ശബ്ദം എല്ലാവരിലും എത്തിക്കുന്നതിനുമായ് സാഹിത്യശാഖകള്‍ ഉപയോഗിക്കപ്പെട്ടപ്പോഴാണ് ഒരു വിഭാഗം എഴുത്തുകാരെ ശ്രദ്ധിക്കാന്‍ ഇടയായത്. ഇന്ന് സൂര്യനു താഴെയുള്ള ഏതു വിഷയവും സാഹിത്യകാരന്‍ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ആധുനിക സാഹിത്യം, ഉത്തരാധുനിക സാഹിത്യം, പുരോഗമനസാഹിത്യം തുടങ്ങിയ ലേബലുകള്‍ സാഹിത്യ സമുദ്രത്തില്‍ നീന്താന്‍ കഴിയാതെ അതിന്റെ അപാരത കണ്ട് അന്തം വിട്ട ചില നേരം കൊല്ലി എഴുത്തുകാരുടെ ലീലാവിലാസങ്ങള്‍ മാത്രം.&lt;br /&gt;&lt;br /&gt;ഒരുകാലത്ത് കപട സാഹിത്യ ബുദ്ധിജീവികള്‍ക്കൊരു യൂണിഫോറമുണ്ടായി. അത് നീണ്ട താടിയും, മുടിയും, മുഷിഞ്ഞ വസ്ത്രവും, കുളിക്കാതിരിക്കലും, തോള്‍ സഞ്ചിയുമായിരുന്നു. നേരാം വണ്ണം താടി വളരാത്തവര്‍, ഊശാന്താടികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടാനും അതിബുദ്ധിമാന്മാരായ് ഞെളിയാനും ഇടവന്നൊരു കാലം. ഇത്തരം ബുദ്ധിജീവികളുടെ അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ടെന്നത് വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന ഒരു വര്‍ഗ്ഗത്തിനെ സാഹിത്യ വിദാര്‍ത്ഥികള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരക്കാരില്‍ നിന്നും നിര്‍ഗ്ഗമിച്ചിരുന്ന അക്ഷരങ്ങളെല്ലാം പുരോഗമന സാഹിത്യ ലേബലുകാര്‍ മുതല്‍ക്കൂട്ടായി കണക്കാക്കിയിരുന്നു. ചിലര്‍ കഞ്ചാവിന്റേയും, മയക്കു മരുന്നുകളുടേയും ലഹരിയില്‍ നിരര്‍ത്ഥകങ്ങളായ കുറേ പദസഞ്ചയങ്ങള്‍ പരസ്പര ബന്ധമില്ലാതെ കുത്തിക്കുറിച്ചപ്പോള്‍, “ഈ പായസത്തിനു കയ്പാണു സുഹൃത്തേ” എന്നു തുറന്നു പറയാന്‍ ചങ്കൂറ്റമില്ലാതെ, അതേറെ മധുരമുള്ളതാണെന്ന് കൊട്ടിഘോഷിച്ച് ഞങ്ങളും ബുദ്ധിജീവികള്‍ എന്ന് ഉളുപ്പില്ലാതെ തെളിയിച്ചവരാണ് നമ്മുടെ വിമര്‍ശകരിലേറെയും. കപട സാഹിത്യലോകത്തെ കിട്ടിയ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ മറ്റു ചിലര്‍ “ഈ പായസത്തിന്റെ കയ്പ് അടിയന് ഇഷ്ടമാണെന്ന്“ ഘോഷിച്ച് കഴിയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഇപ്പോഴും മാദ്ധ്യമങ്ങള്‍ സജീവമായ് ചര്‍ച്ച ചെയ്യാനിഷ്ടപ്പെടുന്ന ഒന്നാണ് “പെണ്ണെഴുത്ത്“ എന്ന ലേബല്‍. ഇത് പത്രമാധ്യമങ്ങളില്‍ തെളിയുന്നതിനു മുമ്പ് നമ്മള്‍ ഉപയോഗിച്ചിരുന്ന, കേട്ടിരുന്ന, അല്ലെങ്കില്‍ പ്രചാരത്തിലിരുന്ന എഴുത്തുകളില്‍ ചിലത്, കേട്ടെഴുത്ത്, ചുരുക്കെഴുത്ത്, ആധാരമെഴുത്ത്, കണ്ണെഴുത്ത്, തലേലെഴുത്ത് എന്നൊക്കെയാണ്. പാവം എഴുത്തുകാര്‍, അവര്‍ എഴുതിക്കഴിഞ്ഞാല്‍ വായനക്കാരെ അവരുടെ ഇഷ്ടം‌പോലെ വായിക്കാനും, ആസ്വദിക്കാനും വിമര്‍ശിക്കുവാനും അനുവദിക്കാതെ, മേല്പറഞ്ഞ ചില കള്ളികളില്‍ ഒതുക്കി നിര്‍ത്തി സൃഷ്ടിയുടെ മാധുര്യം നിയന്ത്രണവിധേയമാക്കാനാണ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു സാഹിത്യകാരനായ് അറിയപ്പെടാന്‍ കഴിയാത്ത ഈ ലേബലൊട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഈ ലോകം അത്ര പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് അറിയിക്കാനായ് പേരിനെങ്കിലും ഒരു ന്യൂനപക്ഷം സാഹിത്യസൃഷ്ടികളെ സശ്രദ്ധം വിലയിരുത്തുകയും, വങ്കത്തരങ്ങളേയും, തട്ടിപ്പുകളേയും തിരിച്ചറിഞ്ഞ് നിശിതമായ് വിമര്‍ശിക്കുകയും ചെയ്യുന്നു എന്നുള്ളത് ആശ്വാസകരമാണ്. രാജാവ് നഗ്നനാണെങ്കില്‍ അത് വിളിച്ചുപറയാനുള്ള ചങ്കൂറ്റം ഇക്കൂട്ടര്‍ പ്രകടിപ്പിക്കും എന്നു തന്നെ നമുക്ക് വിശ്വസിക്കാം. പെണ്ണെഴുത്തിനെ കുറിച്ച് എഴുതി വശം കെട്ടവര്‍ ഏറ്റവും നല്ല പെണ്ണെഴുത്തുകാരിയായി ഇനിയെങ്ങാനും വിലാസിനിയെ തിരഞ്ഞെടുത്ത് മരണാനന്തര ബഹുമതി കൊടുക്കുമോ എന്നോര്‍ത്ത് ഭയന്ന് നമുക്കു കഴിഞ്ഞുകൂടാം.&lt;br /&gt;&lt;br /&gt;ഈയടുത്ത കാലം വരെ വിപ്ലവചിന്താധാരകള്‍ ഉള്‍ക്കൊള്ളുന്നവയോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ സാമൂഹിക പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നവയോ അതുമല്ലെങ്കില്‍ തൊഴിലാളി വര്‍ഗ്ഗത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്‍ലതോ ആയ സാഹിത്യ പ്രവര്‍ത്തനങ്ങളെയാണ് പുരോഗമന സാഹിത്യത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കിയത്. ഏതെങ്കിലും രാഷ്ട്രീയകോമരങ്ങളുടെ ആകര്‍ഷണ വലയത്തില്‍ പെട്ട് സൃഷ്ടി നടത്തുന്നവര്‍ പ്രത്യേക തരം ഉല്പന്നങ്ങളുണ്ടാക്കാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമാണ്. ഇത്തരം പ്രവണതകള്‍ വായനക്കാരെ സാഹിത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മാത്രമേ സഹായിക്കുകയുള്ളു. സാഹിത്യം പുരോഗതിയിലേക്ക് ചുവടു വെക്കുവാന്‍ അതിനെ ഏതെങ്കിലും കള്ളികളിലൊതുക്കുന്ന സമ്പ്രദായങ്ങള്‍ ഇല്ലാതാവുക തന്നെ വേണം. ശ്രീ എം. ഗോവിന്ദന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.&lt;br /&gt;&lt;br /&gt;“കവിത (കവിതയെന്നല്ല, നോവലായാലും, ചെറുകഥയായാലും, ലേഖനമായാലും ശരി) മനുഷ്യന്റെ സത്തയില്‍ നിന്ന്, അസ്ഥിത്വത്തിന്റെ അടിത്തട്ടില്‍ നിന്ന് പൊട്ടിക്കനിയുന്ന ഉറവാണ്. അവനെ മര്‍ദ്ദനത്തില്‍ നിന്നും വീര്‍പ്പുമുട്ടലില്‍ നിന്നും, പാരമ്പര്യത്തിന്റെ ചുക്കിച്ചുളിയലില്‍ നിന്നും വിമോചിപ്പിക്കുവാനുള്ള കരുത്തും, ഓജസ്സും അതിനുണ്ട്. ഈ സിദ്ധി പൂര്‍ണ്ണമായി പ്രയോഗിച്ചാല്‍ അതിന് സമൂഹത്തിന്റെ ഏത് ഇരുട്ടറയിലും കടന്നു ചെല്ലാനും അവിടെ പതിയിരിക്കുന്ന ഭൂതപ്രേത പിശാചുക്കളെ പുകച്ചു പുറത്തു ചാടിക്കാനും കഴിയും.”&lt;br /&gt;&lt;br /&gt;സാഹിത്യ രംഗം മലീമസമാക്കുന്നവരുടെ കൂട്ടത്തില്‍ മാദ്ധ്യമങ്ങള്‍ക്കും നല്ലൊരു പങ്കുണ്ട്. ബ്ലോഗിലെഴുതുന്ന ഒരുപാടുപേര്‍ മറ്റു മാദ്ധ്യമങ്ങളിലും എഴുതുന്നവരാകാം. എങ്കിലും ഭൂരിപക്ഷം വരുന്ന ബ്ലോഗെഴുത്തുകാര്‍ മറ്റു മാദ്ധ്യമങ്ങളില്‍ എഴുതാന്‍ വൈമുഖ്യം കാട്ടുന്നതിന്റെ പ്രധാന കാരണം പത്ര മാദ്ധ്യമ മുതലാളിമാരുടേയും, എഡിറ്റര്‍മാരുടേയും ചിന്താഗതികളെ തിരിച്ചറിയുന്നതുകൊണ്ടു കൂടിയാവാം. പ്രശസ്തരുടെ സൃഷ്ടികള്‍ (അത് ചവറായാലും ശരി) നിരത്തി പബ്ലിസിറ്റിയിലൂടെ കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടാക്കുക എന്ന ഒറ്റ അജണ്ടയാണതിനു പിന്നില്‍. ആരെഴുതുന്നു എന്നതിനേക്കാള്‍ എന്തെഴുതുന്നു എന്നതിന് ഊന്നല്‍ നല്കാത്തിടത്തോളം കാലം സാഹിത്യ പുരോഗതി വെറും പാഴ്വാക്കായ് അവശേഷിക്കും. സാഹിത്യത്തിന്റെ വക്താക്കളെന്ന് സ്വയം മുദ്രകുത്തി അവരോധിക്കപ്പെടുന്നവര്‍ തന്താങ്ങളുടെ ലക്‍ഷ്യപ്രാപ്തിക്കായുള്ള ഉപകരണങ്ങളാക്കി സാഹിത്യത്തെ വാര്‍ത്തെടുക്കുമെന്ന് വാശിപിടിക്കുമ്പോള്‍ തീര്‍ച്ചയായും സാഹിത്യരംഗം ശോഷിക്കാനേ തരമുള്ളു.&lt;br /&gt;&lt;br /&gt;ഓരോ കാലഘട്ടത്തിലും ആവിഷ്ക്കാര സമ്പ്രദായങ്ങള്‍ക്കു മാറ്റം സംഭവിച്ചീട്ടുണ്ട്. ജീവിതരീതിയില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ സാഹിത്യത്തിലും പ്രതിഫലിക്കുന്നത് സ്വാഭാവികം മാത്രമാണ്. അത് ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ എന്നുള്ളത് ഒരു ചര്‍ച്ചാവിഷയമാക്കേണ്ടതില്ല. ശാസ്ത്രത്തിലുണ്ടാകുന്ന പരീക്ഷണങ്ങള്‍ പോലെ മനുഷ്യന്‍ സാഹിത്യത്തിലും പരീക്ഷണങ്ങള്‍ നടത്താന്‍ ഒരുമ്പെടുമ്പോള്‍ അതിനെ കാലോചിതമായ മാറ്റമായി കാണാന്‍ കഴിയുകയാണു വേണ്ടത്. വരും കാലങ്ങളില്‍ മലയാള സാഹിത്യം കൂടുതല്‍ കരുത്തും, ഓജസ്സും നേടുമെന്ന ശുഭാപ്തി വിശ്വാസം ഉള്ള ഏതൊരുവനും ലേബലൊട്ടിക്കാന്‍ ഇരിക്കുന്ന സമയം സാഹിത്യ പാലാഴിയില്‍ നീന്തിത്തുടിച്ച് ആവോളം അമൃത് നുകരാന്‍ ഇടവരട്ടെ എന്ന് ആശംസിച്ചുകൊണ്ട്,&lt;br /&gt;&lt;br /&gt;ഒരു ബോധപൂര്‍വ്വ രചന നടത്തിയ ലേബലില്ലാത്തവന്‍.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-7135939424613379333?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/7135939424613379333/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=7135939424613379333' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/7135939424613379333'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/7135939424613379333'/><link rel='alternate' type='text/html' href='http://komaram.blogspot.com/2008/11/blog-post.html' title='ലേബലുകളില്‍ അഭിരമിക്കുന്ന കപടബുദ്ധിജീവികള്‍ക്കൊരു കുറിപ്പ്'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-1738962783221852475</id><published>2008-09-25T13:03:00.004+05:30</published><updated>2008-09-25T13:21:43.567+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുശോചനക്കുറിപ്പ്'/><title type='text'>പി. എന്‍. മേനോന്‍ - സിനിമയുടെ അകംപൊരുളറിഞ്ഞ കലാകാരന്‍</title><content type='html'>&lt;div align="justify"&gt;&lt;/div&gt;&lt;p align="justify"&gt;സിനിമ എന്നത്‌ വെറുതെ കാണിക്കാനും, കാണാനുമുള്ളതല്ലെന്നും, അതൊരു ശക്തിയുള്ള മാധ്യമമാണെന്നും മനസ്സിലാക്കിയ അപൂര്‍വ്വം ചലച്ചിത്രകാരന്‍മാരില്‍ പ്രമുഖനായിരുന്നു ശ്രീ പി.എന്‍. മേനോന്‍. അദ്ദേഹം സിനിമയെക്കുറിച്ച്‌ പഠിച്ചത്‌ ഏതെങ്കിലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ളാസ്സുമുറികളില്‍ നിന്നല്ല, മറിച്ച്‌ ശ്രീ ടി.എസ്‌. ധ്വരരാജ്‌ എന്ന കോമഡിയന്റെ സിനിമാ കമ്പനിയിലെ ജോലികളിലേര്‍പ്പെട്ടുകൊണ്ട്‌, ധ്വരരാജിനെ കുളിപ്പിക്കുകയും, വസ്ത്രമലക്കിക്കൊടുക്കുകയും ചെയ്തുകൊണ്ടാണ്‌. അരവയറു നിറയാനുള്ള ദാസ്യപണികള്‍ക്കിടയിലും താന്‍ ഇടപഴകുന്ന സ്ഥലം സിനിമാ കമ്പനിയാണെന്നും, അവിടെ ഉരുവം കൊള്ളുന്നതു സിനിമയാണെന്നും മനസ്സിലാക്കി സിനിമ എന്ന മാധ്യമത്തെ തന്റേതായ ഉള്‍ക്കണ്ണുകൊണ്ട്‌ കാണാന്‍ ശ്രമിച്ചു എന്നതാണ്‌ ഇന്ത്യയിലെ മറ്റേതൊരു ചലച്ചിത്രകാരനില്‍ നിന്നും പി.എന്‍.മേനോനെ ഔന്നിത്യത്തില്‍ നിര്‍ത്തുന്നതും, വേറിട്ടു നിര്‍ത്തുന്നതും. &lt;/p&gt;&lt;p align="justify"&gt;പ്രശസ്തരായ താരങ്ങളും, സാങ്കേതികപ്രവര്‍ത്തകരും, വമ്പന്‍ സ്റ്റുഡിയോ പശ്ചാത്തലവുമില്ലാതെ മലയാളത്തിലെന്നല്ല, ഇന്ത്യയിലെ ഒരു ഭാഷയിലും സിനിമയെടുക്കാന്‍ അന്നുവരെ ഒരു ഫിലിംമേക്കറും ധൈര്യപ്പെടാത്ത കാലത്താണ്‌ തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ നായികാ ഇമേജില്ലാത്ത കവിയൂര്‍ പൊന്നമ്മയെ നായികയാക്കിക്കൊണ്ട്‌ ആദ്യത്തെ ഔട്ട്ഡോര്‍ സിനിമ 'റോസി' ചെയ്തത്‌. കഥാപാത്രങ്ങള്‍ക്കുവേണ്ടി നടീ നടന്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ താരത്തിന്റെ വിപണന മൂല്യമോ, ഔന്നിത്യമോ ഒന്നും പ്രശ്നമായിരുന്നില്ല. പി ജെ ആന്റണിയും, പ്രേംനസീറും, മധുവുമൊക്കെ പി എന്‍ മേനോന്‌ സിനിമ പൂര്‍ത്തീകരിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ മാത്രമായിരുന്നു. ഇന്ന്‌ ഒരു സംവിധായകനും സ്വപ്നം കാണാന്‍ കഴിയാത്ത ആ ചങ്കൂറ്റം പി എന്‍ മേനോനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ സംവിധായകര്‍ വിവക്ഷിക്കുന്ന സിനിമയുടെ കാപ്റ്റന്‍ എന്ന പദവി നൂറുശതമാനവും ചേര്‍ന്നിരുന്നത്‌ പി എന്‍ മേനോനാണ്‌. ഇന്ന്‌ പല സംവിധായകരും ദൃശ്യമാധ്യമങ്ങളിലൂടെ താനാണ്‌ തന്റെ സിനിമയുടെ കാപ്റ്റന്‍ എന്ന്‌ വീമ്പിളക്കാറുണ്ടെങ്കിലും, സൂപ്പര്‍ സ്റ്റാറിന്റെ ആജ്ഞാനുവര്‍ത്തികളായി തീരാന്‍ വിധിക്കപ്പെട്ടവരാണ്‌ ബഹുഭൂരിപക്ഷവും. ഇനി അങ്ങനെ അല്ലാത്ത ഒരു ഒറ്റയാന്‍ ഉണ്ടായാല്‍ അവന്റെ ഗതി അധോഗതിയാണെന്ന്‌ പറയേണ്ടതില്ലല്ലോ. &lt;/p&gt;&lt;p align="justify"&gt;'വുമണ്‍ ഓഫ്‌ ദ റിവര്‍' എന്ന ഇറ്റാലിയന്‍ ചിത്രത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ സൃഷ്ടിച്ചതായിരുന്നു റോസിയെ. റോസിയിലൂടെ മലയാള സിനിമയില്‍ നടത്തിയ പരീക്ഷണം ജീവിതത്തിലുടനീളം അദ്ദേഹത്തെ പരീക്ഷിച്ചുവെങ്കിലും തോറ്റുകൊടുക്കാന്‍ അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്‍ തയ്യാറായിരുന്നില്ല. ഓളമടങ്ങാത്ത കടല്‍ പോലെ സിനിമ ചെയ്യാനുള്ള വെമ്പലായിരുന്നു മനസ്സില്‍. പിന്നീട്‌ ഓളവും തീരവും, കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ ചെയ്ത പി. എന്‍. മേനോന്‍ മാറിയ പുത്തന്‍ സിനിമാ വിപണിയുടെ നൂതന കച്ചവട തന്ത്രങ്ങളോ, സിനിമക്കുള്ളിലെ സിനിമയോ മനസ്സിലാക്കാന്‍ കഴിയാതെപോയവരില്‍ ഒരാളായിരുന്നു. അല്ലെങ്കില്‍ ശ്രീനിവാസന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കണോമിക്സ്‌ അദ്ദേഹം പഠിച്ചീട്ടില്ലായിരുന്നു. മാറിയ സാഹചര്യങ്ങളിലും സിനിമയെക്കുറിച്ചുള്ള ഒരുപാട്‌ സ്വപ്നങ്ങള്‍ നെയ്താണ്‌ അദ്ദേഹം ജീവിച്ചിരുന്നതെന്ന്‌ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. &lt;/p&gt;&lt;p align="justify"&gt;&lt;span style="color:#009900;"&gt;&lt;strong&gt;"മലയാള സിനിമ ഒരു വിളക്കാണ്‌ എന്റെ മനസ്സില്‍; ക്ളാവും, പൊടിയും നീക്കി അത്‌ നിറഞ്ഞുകത്തുന്നതിനുള്ള ആഗ്രഹവുമായ്‌ ഞാന്‍ ജീവിക്കുകയാണ്‌"&lt;/strong&gt;&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;സിനിമയുടെ പളപളപ്പിന്റെ ലോകത്ത്‌ കണ്ടുമുട്ടാവുന്ന രണ്ടു പച്ചമനുഷ്യര്‍ നമുക്കൂണ്ടായിരുന്നു. ഒരാള്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും മറ്റൊരാള്‍ പി എന്‍ മേനോനുമായിരുന്നു. പാലക്കാടന്‍ മണ്ണിന്റെ ഗന്ധവും പേറി കാലയവനികക്കുള്ളില്‍ മറഞ്ഞ ഉണ്ണികൃഷ്ണന്റെ പിറകെ ആഗ്രഹങ്ങള്‍ ബാക്കിനിര്‍ത്തി ശ്രീ പി എന്‍ മേനോന്‍ എന്ന ചലച്ചിത്ര പ്രതിഭയും ജീവിതത്തോട്‌ യാത്ര പറഞ്ഞു. ക്ളാവും പൊടിയും നീങ്ങി മലയാള സിനിമ എന്ന വിളക്ക്‌ കത്തിയാലും ഇല്ലെങ്കിലും, പി എന്‍ മേനോന്‍ എന്ന കലാകാരന്‍ ഒരു കെടാവിളക്കായ്‌ മലയാള സിനിമാ പ്രവര്‍ത്തകരുടേയും, പ്രേക്ഷകരുടേയും മനസ്സില്‍ എക്കാലവും തെളിഞ്ഞ്‌ കത്തിക്കൊണ്ടിരിക്കും. ആദരാഞ്ജലികളോടെ&lt;/p&gt;&lt;p align="justify"&gt; &lt;/p&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-1738962783221852475?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/1738962783221852475/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=1738962783221852475' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1738962783221852475'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1738962783221852475'/><link rel='alternate' type='text/html' href='http://komaram.blogspot.com/2008/09/blog-post.html' title='പി. എന്‍. മേനോന്‍ - സിനിമയുടെ അകംപൊരുളറിഞ്ഞ കലാകാരന്‍'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-2376666271343362207</id><published>2008-05-03T11:32:00.003+05:30</published><updated>2008-05-03T17:53:19.758+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചിന്തകള്‍'/><title type='text'>വേറിട്ട ചിന്തകള്‍</title><content type='html'>&lt;div align="justify"&gt;രണ്ടു ദിവസം മുമ്പ് ഞാന്‍ എറണാകുളത്ത് പോയപ്പോള്‍ ഫെയര്‍ ഫാര്‍മയിലെ ശ്രീ മജീദുമായ് സംസാരിക്കാന്‍ ഇടയായി. ഞാന്‍ ബോംബെയിലായിരുന്നപ്പോള്‍ ശ്രീ എം.പി. നാരായണപിള്ള ധനം മാസികയില്‍ എഴുതിയ “എയ്ഡ്സ് രോഗികളെ കൊല്ലാനുള്ള ലൈസന്‍സ് അലോപ്പതി ഡോക്ടര്‍മാര്‍ക്കു മാത്രമേയുള്ളു” എന്ന ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചത് ശ്രീ മജീദിന്റെ പുതിയ കണ്ടുപിടുത്തമായ ഇമ്യൂണോക്യൂര്‍ എന്ന ആയുര്‍വ്വേദ മരുന്നിനെ കുറിച്ചായിരുന്നു. അതുകൊണ്ടു തന്നെ മജീദിനെ പരിചയപ്പെടണമെന്നും കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്നുമൊക്കെ ഞാന്‍ വിചാരിച്ചിരുന്നു. പിന്നീട് അദ്ദേഹവുമായ് അടുത്ത പരിചയം സമ്പാദിക്കാന്‍ എനിക്ക് സാധിച്ചു. നമ്മള്‍ മലയാളികളില്‍ ഭൂരിഭാഗവും ക്രാബ് സിന്‍ഡ്രോം ബാധിച്ചവരായതുകൊണ്ട് ആരുടെ പരീക്ഷണങ്ങളും, വിജയങ്ങളും അത്ര പെട്ടെന്നൊന്നും അംഗീകരിച്ചുകൊടുക്കാന്‍ നമുക്ക് മനസ്സുണ്ടാവുകയില്ല. ഞാനും അത്തരത്തില്‍ പെട്ട ഒരാളായതുകൊണ്ട് മജീദിന്റെ അവകാശവാദങ്ങളൊന്നും അത്ര പെട്ടെന്ന് അംഗീകരിച്ചുകൊടുക്കാന്‍ എന്റെ മനസ്സ് എളുപ്പത്തില്‍ വഴങ്ങിയിരുന്നില്ല. പക്ഷെ കേരളത്തിലെ ആദ്യത്തെ എയ്ഡ്സ് രോഗിയായ ചിത്രയുടെ കുഞ്ഞ് ജനിച്ചത് HIV പോസിറ്റീവ് ആയിട്ടാണ്. കൂടിയാല്‍ 3 മാസം ജീവിച്ചിരിക്കാനേ സാദ്ധ്യതയുള്ളുവെന്ന് അലോപ്പതി ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അവരുടെ മൊത്തം ചികിത്സയും ഏറ്റെടുത്ത് നടത്താന്‍ തയ്യാറായ മജീദ് വളരെ സംതൃപ്തിയോടെ അറിയിക്കുന്നു, ചിത്രയുടെ കുഞ്ഞ് പ്രിയങ്ക ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നുവെന്ന്. അപ്പോള്‍ സ്വാഭാവികമായും ചോദിക്കാവുന്നത് ചിത്രയെന്തുകൊണ്ട് മരിച്ചു എന്നാണ്. അതൊക്കെ ഒരു സിനിമയിലെ അധോലോക പ്രവര്‍ത്തനങ്ങളേക്കാള്‍ ഭീകരതയോടെ അലോപ്പതി ലോകം അദ്ദേഹത്തിനു നല്കിയ പേടി സ്വപ്നങ്ങള്‍ വിവരിക്കുമ്പോള്‍ നടുക്കം നമ്മളേയും ബാധിക്കുന്നു. അതൊക്കെ കൂടുതല്‍ വിശദമാക്കുന്ന ഒരു പുസ്തകം നിശാഗന്ധി പബ്ലിക്കേഷന്‍- ഇവിടെ സത്യം നിലവിളിക്കുന്നു - എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നു. ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകനായിരുന്ന ജോജിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ദിവംഗതനായ പ്രൊഫ:എം.എന്‍. വിജയനാണ് അവതാരികയെഴുതിയിരിക്കുന്നത്. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ശ്രീ മജീദിന്റെ മരുന്നുകളൊക്കെ അലോപ്പതിയില്‍ മാറാരോഗങ്ങള്‍ എന്ന് മുദ്രകുത്തിയവക്കുള്ളതാണ്. ഉദാഹരണത്തിന്, എയ്ഡ്സ്, റുമാറ്റിക് ആര്‍ത്രൈറ്റ്സ്, ക്യാന്‍സര്‍, മുതലായവ. ഉത്തരവാദപ്പെട്ടവരുടെ മുന്നില്‍ HIV തന്റെ ശരീരത്തില്‍ കുത്തുവെക്കുന്നതിനു പോലും വെല്ലുവിളി നടത്തിയ ഈ മനുഷ്യനെ നമുക്കെങ്ങനെ അവഗണിക്കാനാവും. മരുന്നുകളൊക്കെ തടയുവാന്‍ അലോപ്പതിലോകം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടത് മൂന്നു മാസത്തിനുള്ളില്‍ മരുന്നുകളെ കുറിച്ച് പഠിച്ച് അതിന്റെ ഗുണനിലവാരം സുപ്രീം കോടതിയെ അറിയിക്കുവാനാണ്. അതിനുശേഷം പുഴയിലെ വെള്ളം പാലത്തിനടിയിലൂടെ എത്രയോ വട്ടം ഒഴുകിയിരിക്കുന്നു. ആര്‍, ആരെ സംരക്ഷിക്കുന്നുവെന്നത് ഇന്ന് പകല്‍ പോലെ വ്യക്തമായിരിക്കുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;എയ്ഡ്സിനും, ക്യാന്‍സറിനും ഒരേ മരുന്നുകള്‍ നല്കിക്കൊണ്ട് മരിക്കുന്നവനോട് യാതൊരു കാരുണ്യവും കാണിക്കാതെ അലോപ്പതി ലോകം കോടികള്‍ ഉണ്ടാക്കുന്നത് ആധുനിക വിദ്യാഭ്യാസം നേടിയെന്ന് അഹങ്കരിക്കുന്ന നമ്മളെല്ലാം സംതൃപ്തിയോടെ നോക്കി കാണുന്നുവെന്നത് ഒരു പക്ഷെ പ്രകൃതിയുടെ വികൃതിയായിരിക്കാം. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ചില വേറിട്ട ചിന്തകള്‍ നമുക്കീ ലേഖനത്തില്‍ വായിക്കാം.&lt;/div&gt;&lt;div align="justify"&gt;&lt;a href="http://murali-menon.blogspot.com/2008/05/stray-thoughts-about-cancer-aids-and.html"&gt;വേറിട്ട ചിന്തകള്‍&lt;/a&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-2376666271343362207?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/2376666271343362207/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=2376666271343362207' title='35 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/2376666271343362207'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/2376666271343362207'/><link rel='alternate' type='text/html' href='http://komaram.blogspot.com/2008/05/blog-post.html' title='വേറിട്ട ചിന്തകള്‍'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>35</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-5037375695989637361</id><published>2008-01-28T12:15:00.002+05:30</published><updated>2008-01-28T13:04:44.694+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മൂകദൂതന്‍</title><content type='html'>&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;മുംബൈയില്‍ നിന്ന് കാഠ്മാണ്ഡുവിലേക്കുള്ള വിമാനത്തിലിരിക്കുമ്പോള്‍ എന്റെ മനസ്സു മുഴുവന്‍  വീര്‍ ബഹാദൂര്‍ പലപ്പോഴായ്  ഒരതിഭാവുകത്തോടെ വര്‍ണ്ണിച്ചീട്ടുള്ള അവന്റെ ഗ്രാമമായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ അവനോടൊപ്പം ആ ഗ്രാമം കാണാന്‍ ചെല്ലുമെന്ന് ഞാനവന് വാക്കുകൊടുത്തിരുന്നു. പക്ഷെ അതിങ്ങനെ ഒരു യാത്രയാവുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോകുന്നത്. ഒരു ബാങ്കിന്റെ സാമ്പത്തികോപദേഷ്ടാവ് എന്ന നിലയില്‍ അതിന്റെ ബാലന്‍സ് ഷീറ്റുകള്‍ എത്ര പൂര്‍ണ്ണതയോടെയാണ് തയ്യാറാവേണ്ടത് എന്ന് നിഷ്ക്കര്‍ശിച്ചിരുന്ന എന്റെ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റുകള്‍ പലപ്പോഴും ടാലിയാവാതെ, പാളീച്ചകള്‍ തിരിച്ചറിയാതെ എന്തൊക്കെയോ ആയിത്തീരുന്നത് ഒരു നിസംഗതയോടെ മാത്രം ഞാന്‍ കണ്ടു.&lt;p&gt;&lt;br /&gt;ഐ.ടി ഹെഡ് അതുല്‍ കുല്‍ക്കര്‍ണിയാണ് ഒരു ദിവസം കാലത്ത് വീര്‍ ബഹാദൂറിനെ എന്റെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.  നല്ല വെളുത്ത്, പാകത്തിന് ഉയരമുള്ള, നനുത്ത മീശയുള്ള, ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍ ഭവ്യതയോടെ കൈ കൂപ്പി നിന്നു. അതുല്‍ കുല്‍ക്കര്‍ണി  ആദ്യം എന്നെ വീര്‍ ബഹാദൂറിന് ഇങ്ങനെ പരിചയപ്പെടുത്തി. &lt;br /&gt;“മീറ്റ് മിസ്റ്റര്‍ യദുനന്ദന്‍, ഇക്കണോമിക് അഡ്വവൈസര്‍, യു ഹാവ് ടു ഡെവലപ് മെനി പ്രോഗ്രാംസ്  ആസ് റിക്വയേര്‍ഡ് ബൈ ഹിം ഫ്രെം ടൈം ടു ടൈം” &lt;br /&gt;പിന്നെ എനിക്കവനെ പരിചയപ്പെടുത്തി, &lt;br /&gt;“സാര്‍, ഔര്‍ ന്യൂ അപ്പോയിന്റ്മെന്റ് മിസ്റ്റര്‍ വീര്‍ ബഹാദൂര്‍ കഡ്ക്ക, പ്രോഗ്രാമര്‍, എസ്പെഷലി അപ്പോയിന്റഡ്  ടു ടേക് കെയര്‍ ഓഫ് യുവര്‍ പ്രോജക്റ്റ്സ്”. &lt;p&gt;&lt;br /&gt;തൊഴുതു നിന്ന അവന്റെ നേരെ കസേരയില്‍ നിന്ന് എഴുന്നേറ്റ്  ഞാന്‍ കൈ നീട്ടി. സദാ പുഞ്ചിരി തൂകി നില്‍ക്കുന്ന അവന്റെ മുഖം ഒന്നു കൂടി സന്തോഷം കൊണ്ട് വിടര്‍ന്നുവെന്ന് തോന്നി. ഷേക് ഹാന്‍ഡ് നല്കിയപ്പോള്‍ മുതല്‍ തനിക്കൊരു അനുജനെ കിട്ടിയ പ്രതീതിയായിരുന്നു മനസ്സില്‍. അന്ന് മുതല്‍ അവന്‍ എന്നെ യദു ഭായ് എന്നേ വിളിച്ചീട്ടുള്ളു. എനിക്കവന്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ബഹദൂറായിരുന്നു. ഞാനവനെ ബഹദൂറേ എന്ന് നീട്ടിവിളിക്കുന്നത് ഓഫീസില്‍ ചിരിയുണര്‍ത്തിയിരുന്നുവെങ്കിലും അങ്ങനെ വിളിക്കുന്നത് അവനിഷ്ടമായിരുന്നു. ബഹാദൂര്‍ ഒരു നേപ്പാളിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഞാന്‍ കണ്ടീട്ടുള്ള നേപ്പാളികളുടെ മട്ടും മാതിരിയുമൊന്നും അവനില്‍ ലേശം പോലും ഏശിയിരുന്നില്ല. അഞ്ചുമണി ആകുമ്പോഴേക്കും ഓഫീസ് പടിയിറങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരിക്കലും ബഹാദൂര്‍ ഉണ്ടായിരുന്നില്ല. എന്റെ സങ്കല്പത്തിനേക്കാള്‍ ഒരു പിടി മുന്നിലായിരുന്നു എല്ലാ പ്രോജക്റ്റിലും അവന്റെ കയ്യൊപ്പുകള്‍. ജോയിന്‍ ചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ആദ്യമായ് അവന്‍ സ്വന്തം ഗ്രാമത്തിലേക്ക് പോയത്.  തന്റെ ഗ്രാമത്തിലേക്ക് വരുന്നോ എന്നവന്‍ പോകുമ്പോള്‍ എന്നോട് അന്വേഷിച്ചിരുന്നു. ഇനിയൊരിക്കലാവട്ടെ എന്ന് പറഞ്ഞൊഴിഞ്ഞു.  വര്‍ഷങ്ങള്‍ക്കപ്പുറം പിന്നീടവന്‍ ക്ഷണിച്ചത് രജിസ്ട്രാറുടെ ഓഫീസിലേക്കായിരുന്നു. വിവാഹ രജിസ്ട്രേഷനില്‍ സാക്ഷിയുടെ സ്ഥാനത്ത് എന്റെ ഒരു കയ്യൊപ്പിടാനായിരുന്നു അത്. ‘വീര്‍ ബഹാദൂര്‍ വെഡ്സ് രുക്സാന.’ എവിടെയോ കേട്ടു പരിചയമുള്ള ഈ പേരിന്റെ ഉടമയെ  ഞാന്‍ സാകൂതം നോക്കിയപ്പോള്‍ നാണത്താല്‍ സാരി കൊണ്ട് മുഖം മറച്ചവള്‍ നിന്നു. ‘അമ്പടീ, നീയായിരുന്നോ‘ എന്നാണ് പൊടുന്നനെ മനസ്സിലേക്ക് വന്നത്. ബാങ്കിന്റെ ഏതോ ഒരു ഡിപ്പാര്‍ട്ടുമെന്റില്‍ ഞാനവളെ പലപ്പോഴും കണ്ടീട്ടുണ്ട്. ഞാന്‍ കാണുന്ന കണ്ണുകളോടെയല്ലല്ലോ ബഹാദൂര്‍ അവളെ കണ്ടത്. അങ്ങനെ ഒരനുജന്റെ വിവാഹത്തില്‍ പങ്കെടുത്ത സന്തോഷത്തിലായിരുന്നു അന്ന് ഞാന്‍. &lt;p&gt;&lt;br /&gt;അന്ന് പതിവില്ലാതെ ഞാനല്പം കൂടുതല്‍ കുടിച്ചിരുന്നുവെന്ന് തോന്നുന്നു. ഒരു പക്ഷെ എനിക്ക് ബന്ധുവിന്റെ എണ്ണം ഒന്നില്‍ നിന്ന് രണ്ടായ് വര്‍ദ്ധിച്ചതിന്റെ സന്തോഷമായിരിക്കാം. ബഹാദൂറിന്റെ വീട്ടില്‍ ഞാന്‍ ചെല്ലുന്നതും രുക്സാന വെച്ചു വിളമ്പിയ ആഹാരം കഴിക്കുന്നതുമൊക്കെ ആലോചിച്ച് പുതിയ ബന്ധങ്ങളുടെ മറ്റൊരു തരം ലഹരിയില്‍ ഞാന്‍ മയങ്ങി. എനിക്ക് ബന്ധങ്ങള്‍ വിധിച്ചീട്ടില്യാത്തതുകൊണ്ടാവും അവരുടെ മധുവിധുനാളുകള്‍ തീരും മുമ്പേ ഹിന്ദു മുസ്ലീം ലഹളയില്‍ ബഹാദൂറിനേയും, രുക്സാനയേയും മതഭ്രാന്തന്മാര്‍ തിരഞ്ഞുപിടിച്ചു കൊന്നത്. അന്നായിരുന്നു ഞാന്‍ രണ്ടാമതും സ്വയം മറന്ന് മദ്യപിച്ചത്.&lt;p&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കാഠ്മാണ്ഡു വിമാനത്താവളത്തിലിറങ്ങുമ്പോള്‍ നട്ടുച്ചയായിരുന്നു.  സൂര്യന്‍ നെറുകയില്‍ കത്തി നിന്നീട്ടും എന്തോ എനിക്ക് നല്ല കുളിര്‍മ്മയാണനുഭവപ്പെട്ടത്. വടക്ക് പര്‍വ്വതസാനുക്കളില്‍ മഞ്ഞുപാളികള്‍ മൂടിക്കിടന്നു. ദേവന്മാരുടെ നാട് ഒരുപക്ഷെ ഇവിടെ നിന്നാവാം ആരംഭിക്കുന്നതെന്ന് എനിക്ക് തോന്നി. ബഹാദൂര്‍ ഒരിക്കല്‍ വിവരിച്ച വഴികള്‍ മനസ്സില്‍ നിന്നും ചികഞ്ഞെടുത്ത്  ഞാന്‍ അവന്റെ ഗ്രാമത്തിലേക്കുള്ള യാത്ര തുടര്‍ന്നു. അടച്ചുപൂട്ടിയ വാഗണ്‍ പോലെ തോന്നിയ ഒരു ബസ്സില്‍ വിരാട്  നഗറിലേക്ക്. ബസ്സിന്റെ പുറമേ മോശമായ് തോന്നിയെങ്കിലും അകം വിശാലമായതും വൃത്തിയുള്ളതും ആയിരുന്നു. വൈകുന്നേരമായപ്പോഴാണ് വിരാട് നഗറിലെത്തിയത്. ഇനിയങ്ങോട്ടുള്ള യാത്രയെക്കുറിച്ച് ഒരവ്യക്തമായ ചിത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. നേപ്പാളിന്റെ അതിര്‍ത്തിയില്‍ ഹിമാലയസാനുക്കളിലെവിടെയോ ആണവന്റെ ‘ബാവുലിയ’ ഗ്രാമം.  അല്ലെങ്കില്‍ നേപ്പാളിനും ചൈനക്കുമിടയിലെവിടെയെങ്കിലും ആയിരിക്കണം. വിരാട് നഗറില്‍ നിന്ന്  പിന്നേയും മൈലുകള്‍ താണ്ടി നേപ്പാളിന്റെ അതിര്‍ത്തി പ്രദേശത്ത്  ചെന്ന് അവിടെ നിന്ന് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും നടന്നാലേ ഗ്രാമത്തിലെത്തുകയുള്ളുവെന്നാണവന്‍ പറഞ്ഞിരുന്നത് എന്ന് തോന്നുന്നു.  വിരാട് നഗറില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ വന്ന ബസ്സൊഴിച്ച് മറ്റൊരു വാഹനവും അവിടെ കണ്ടില്ല. കുറച്ച് കഴുതകള്‍ ഭാണ്ഡങ്ങള്‍ പേറി അവിടവിടെ മേയുന്നുണ്ടായിരുന്നു. വഴിയോരങ്ങളിലെ ഡാബകളില്‍ നിന്ന് ഹിന്ദി ഗാനങ്ങളും, പഞ്ചാബി ഗാനങ്ങളും ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. അതിനിടയില്‍ നേപ്പാളികളുടെ കലമ്പലും കലര്‍ന്ന്  പാട്ടുകള്‍ പലപ്പോഴും അപശബ്ദങ്ങളായ് പുറത്തേക്കൊഴുകി. ഇനിയെങ്ങോട്ട് എന്ന മട്ടില്‍ വഴിവക്കില്‍ നിന്നിരുന്ന എന്നോട് ആരും ഒന്നും തന്നെ ചോദിച്ചില്ല. ഡാബകളിലേക്ക് എവിടെ നിന്നോ ചിലര്‍ വരുന്നതു കാണാം. അതുപോലെ ചിലര്‍ പുറത്തേക്ക് പോകുന്നതും കാണാം. പിന്നെ അവര്‍ എവിടെ അപ്രത്യക്ഷരാവുന്നുവെന്ന്  കുറച്ച് നേരം ഞാന്‍ അത്ഭുതപ്പെട്ടു നോക്കി നിന്നു. &lt;p&gt; എയര്‍ ബാഗും തൂക്കി പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്ന മണ്ണിളകിയ റോഡിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ പുറകില്‍ ഒരു കുതിരവണ്ടിയുടെ ശബ്ദം കേട്ട്  തിരിഞ്ഞു നിന്നു. ഹിന്ദി കലര്‍ന്ന നേപ്പാളിയില്‍ കുതിരവണ്ടിക്കാരന്‍ എനിക്ക് പോകേണ്ട ഇടം തിരക്കി. അതിര്‍ത്തിയിലെത്തിച്ചു തരാന്‍ പറയുന്നതിനായ് ഞാന്‍ കിട്ടാവുന്ന ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു. രാത്രിയിലെപ്പോഴോ ആണ് നേപ്പാളിന്റെ അതിര്‍ത്തിയിലെത്തിയത്.  മയക്കത്തിലാണ്ടുപോയ എന്നെ കുതിരവണ്ടിക്കാരന്‍ വിളിച്ചുണര്‍ത്തുകയായിരുന്നു.  ഞാനെഴുന്നേറ്റ് ചുറ്റും നോക്കി. വന്‍ മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന കാടാണു ചുറ്റും. കുതിരവണ്ടിക്കാരനെ കാശുകൊടുത്ത് സന്തോഷിപ്പിച്ച് ഞാന്‍ പുറത്തേക്കിറങ്ങി.  റോഡെന്ന് പറയാവുന്നതിന്റെ അവസാന ഞെരമ്പില്‍ നിന്നും കുതിരയെ അയാള്‍ പുറകോട്ട് നടത്തി. പിന്നെ കുതിരവണ്ടി അകന്നകന്ന് പോകുന്ന ശബ്ദം രാത്രിയുടെ നിശബ്ദതയില്‍ പേടി മാറ്റാന്‍ സഹായിക്കുന്ന സംഗീതമായ് എനിക്ക് തോന്നി. മുന്നോട്ടുള്ളത് മനുഷ്യര്‍ ചവിട്ടി മെതിച്ചിട്ടിരിക്കുന്ന നടവഴികള്‍ മാത്രം.&lt;/div&gt;&lt;div align="justify"&gt;&lt;p&gt;  എയര്‍ബാഗില്‍ നിന്നും ഞാന്‍ ടോര്‍ച്ച് തപ്പിയെടുത്തു. അകലെയെവിടെയോ തീയിട്ടു  കായുന്നതിന്റെ വെളിച്ചം കാണാമായിരുന്നു. അസമയങ്ങളില്‍ കരയുന്ന ചില പക്ഷികളുടെ ശബ്ദവും കേട്ട് ടോര്‍ച്ച് തെളിയിച്ച് ഞാന്‍ മുന്നോട്ടു നടന്നു. തീയിട്ടു കായുന്നവരുടെ സങ്കേതമായിരുന്നു എന്റെ ലക്ഷ്യം. നടപ്പാതകള്‍ ക്രമേണ തെളിയാതെയായി. മുന്നില്‍ ചെറിയ മലകളുടെ ഏറ്റിറക്കങ്ങള്‍ മാത്രം. കുറേ നടന്നപ്പോള്‍ വെളിച്ചം കണ്ടത് അത്രയൊന്നും അടുത്തല്ലെന്ന് എനിക്ക് മനസ്സിലായി. ഒരു പക്ഷെ മലയുടെ രണ്ടാമത്തെ മടക്കിലായിരിക്കും ആളുകള്‍ തമ്പടിച്ചിരിക്കുന്നത്. ശക്തമായ തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ വിറയ്കാന്‍ തുടങ്ങി. എയര്‍ ബാഗില്‍ നിന്നും ഒരു സ്വെറ്റര്‍ എടുത്തിട്ടു. നൈക്കിന്റെ ചെവി മൂടുന്ന തൊപ്പിയും കൂടി ധരിച്ചപ്പോള്‍ തണുപ്പില്‍ നിന്നും നല്ല ആശ്വാസം കിട്ടി. ഞാനെത്തുമ്പോഴേക്കും തീ അണയാന്‍ തുടങ്ങിയിരുന്നു. ആകെ അഞ്ചുപേരുണ്ടായിരുന്നു അവിടെ. പിന്നെ കുറേ കഴുതകളും, ചുമടുകളും. തീയ്യിട്ടതിന്റെ അരികെ മൂന്നുപേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. രണ്ടുപേര്‍ എന്തോ ചുരുട്ടിക്കത്തിച്ച് അതിന്റെ പുക വലിച്ചു കയറ്റുന്നുണ്ടായിരുന്നു.  എന്നെ കണ്ടീട്ടാവണം ഉറങ്ങിക്കിടക്കുന്നവരെ അവര്‍ വിളിച്ചുണര്‍ത്തിയത്. കേട്ടറിഞ്ഞ ബഹാദൂറിന്റെ ഗ്രാമത്തെ കുറിച്ച് ഞാനവരോട് ഹിന്ദിയില്‍ പറഞ്ഞു. മനസ്സിലായെന്നതുപോലെ അവര്‍ തലകുലുക്കി. പുകവലിച്ചുകൊണ്ടിരുന്ന ഒരാള്‍ ആ ചുരുട്ട് എനിക്ക് നേരെ നീട്ടി. ഞാന്‍ സ്നേഹത്തോടെ അത് നിരസിച്ചു. തീ നാളം അണയാന്‍ പോകുന്നതു കണ്ടപ്പോള്‍ ഒരാള്‍ പോയി ഒരു ചെറിയ മരക്കൊമ്പു മുറിച്ചുകൊണ്ടു വന്നു തീയില്‍ കാട്ടിയതും അത് ആളിക്കത്താന്‍ തുടങ്ങിയത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒന്ന് പുകയുക പോലും ചെയ്യാതെ ഇത്ര ഭംഗിയായ് കത്തുവാന്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ആ മരത്തിന്റെ പേര്‍ ‘ദുപ്പി’ എന്നാണെന്നവര്‍ പറഞ്ഞു. &lt;p&gt;&lt;br /&gt;നേരം പുലരാന്‍ തുടങ്ങുമ്പോള്‍ അവര്‍ എന്നെ വിളിച്ചെഴുന്നേല്പിച്ചു. വീണ്ടും യാത്ര തുടര്‍ന്നു, കുറേ കയറ്റവും, ഇറക്കവുമൊക്കെ കഴിഞ്ഞപ്പോള്‍ ചെന്നു നിന്നത് ഒരു ചെറിയ നദിക്കരയിലാണ്. മഞ്ഞുപടലങ്ങളിലൂടെ സൂര്യന്റെ നേരിയ പ്രകാശം ചില പ്രത്യേക നിറങ്ങളില്‍ നദിയിലേക്ക് ചിതറി വീഴുന്നു. കൂടെയുള്ള അഞ്ചുപേരും നദിയില്‍ നിന്ന് വെള്ളം കോരിയെടുത്ത് കുടിക്കുകയും, മുഖം കഴുകുകയുമൊക്കെ ചെയ്യുന്നതുകണ്ടപ്പോള്‍ ഞാനും അവരോടൊപ്പം ചേര്‍ന്നു. കഴുതകള്‍ നദിയിലേക്ക് അധികം ഇറങ്ങാതെ മുഖം മാത്രം നീട്ടി വെള്ളം കുടിക്കുന്നുണ്ടായിരുന്നു. നദിക്കരികിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന ഒരു ചെറിയ തോണി കിടന്നിരുന്നു. അതിലൊരാള്‍ മൂടിപ്പുതച്ചു കിടക്കുന്നുണ്ടായിരുന്നു. കൂടെ വന്നവരിലൊരാള്‍ അയാളെ വിളിച്ചുണര്‍ത്തി. യാതൊരു ഈര്‍ഷ്യയും പ്രകടിപ്പിക്കാതെ ആ മനുഷ്യന്‍ എഴുന്നേറ്റ് തോണി എല്ലാവര്‍ക്കും കയറാവുന്ന ഒരു  സ്ഥലത്തേക്ക് അടുപ്പിച്ചു. ആദ്യം ഒരാള്‍ തോണിയില്‍ കയറി. മറ്റുള്ളവര്‍ ചുമടെടുത്ത രണ്ടു കഴുതകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ചു. ഇങ്ങനെ ആ ചെറിയ നദിയുടെ കുറുകെ തോണി പലവട്ടം സഞ്ചരിച്ചു. ഒടുവിലെ ഊഴമായിരുന്നു എനിക്ക്. അവരെന്തോ ചില്ലറയെണ്ണി കടത്തുകാരനു നല്‍കി. അയാളതു വാങ്ങി എളിയില്‍ തിരുകിയ ഒരു കൊച്ചു സഞ്ചിയിലിട്ട് പിന്നെ ആകാംഷയോടെ എന്നെ നോക്കി. കൂടെയുള്ളവരെ മുഷിപ്പിക്കാതിരിക്കാന്‍ കുറച്ച് നാണയങ്ങള്‍ മാത്രം ഞാനും അയാള്‍ക്ക് നല്‍കി. വീണ്ടും ഞങ്ങളെല്ലാവരും മല കയറാന്‍ തുടങ്ങി.  കുറച്ച് ദൂരം പിന്നിട്ടപ്പോള്‍  അവര്‍ വിശാലമായ ഒരു സ്ഥലത്ത്  വിശ്രമിച്ചു. പക്ഷെ എനിക്ക് ഒട്ടും ക്ഷീണം തോന്നിയിരുന്നില്ല. ഭാണ്ഡങ്ങളഴിച്ച് അവര്‍ ചപ്പാത്തിയും ഉരുളക്കിഴങ്ങ് സബ്ജിയും കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ദുപ്പി മരങ്ങളെ തലോടി നിന്നു.  പക്ഷെ സല്‍ക്കാരപ്രിയരായിരുന്ന അവര്‍ കൊണ്ടുവന്നതില്‍ ഒരു പങ്ക് എന്നെയും നിര്‍ബ്ബിന്ധിച്ച് കഴിപ്പിച്ചു. വെള്ളം മാത്രം അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അതിനു പകരം അവര്‍ കുറച്ച് ഇലകള്‍ പൊട്ടിച്ചുകൊണ്ടു വന്ന് തിന്നു. ഒന്നു രണ്ടെണ്ണം ഞാനും കഴിച്ചു. അതോടെ ദാഹം മാറുകയും ചെയ്തു. &lt;/div&gt;&lt;div align="justify"&gt;&lt;p&gt;ബഹാദൂര്‍ പറഞ്ഞീട്ടുള്ളത് നദി കഴിഞ്ഞ് മല കയറി വൈകുന്നേരത്തോടെ ഒരു ബുദ്ധക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ്.  നടന്നും, വിശ്രമിച്ചും, മലയിടുക്കള്‍ താണ്ടി സന്ധ്യ മയങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ സ്തോത്രങ്ങളും മണിയൊച്ചയുമെല്ലാം അടുത്തടുത്തായ് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ കൂടെയുള്ള അഞ്ചുപേരും നിന്നു. ഒരാള്‍ എന്നോടു പറഞ്ഞു, ഞങ്ങള്‍ മറ്റൊരു വഴിക്കാണ്. താങ്കള്‍ ഇന്നിവിടെ തങ്ങുക. ഭക്ഷണവും താമസവും എല്ലാം ക്ഷേത്രത്തില്‍ സൌജന്യമാണ്. നാളെ മലയിറങ്ങുക. ഉച്ചയാവുമ്പോള്‍ അടിവാരത്ത് കുറേ ഗ്രാമങ്ങള്‍ കാണാം. അവിടെ നിന്ന് ഒരു ചെറിയ മല കയറിയാല്‍ താങ്കള്‍ പറഞ്ഞ ബാവുലിയ ഗ്രാമത്തിലെത്തും. ഹിന്ദിയും, ബോജ്‌പുരിയും, നേപ്പാളിയുമൊക്കെ കലര്‍ത്തിയാണവര്‍ എന്നോട് സംസാരിച്ചത്. ബഹാദൂറിന്റെ വിവരണങ്ങളെ തൊട്ടുണര്‍ത്താന്‍ അവരുടെ ഭാഷക്ക് കഴിയുന്നുണ്ടെന്ന് ഞാന്‍ അതിശയത്തോടെ ഓര്‍ത്തു. അവര്‍ക്ക് നന്ദി പറഞ്ഞ് ഞാന്‍ നേരെ ക്ഷേത്രത്തിലേക്ക് നടന്നു. മുണ്ഡിത ശിരസ്കനായ, കാഷായവും, രുദ്രാക്ഷവുമണിഞ്ഞ ഒരു ബുദ്ധസന്ന്യാസി എന്നെ ക്ഷേത്ര കവാടത്തില്‍ എതിരേറ്റു. പണ്ടെപ്പോഴോ കണ്ട ബ്രൂസിലി സിനിമകളിലെ ഷാവ്‌ലിന്‍ മാതൃകയായിരുന്നു ക്ഷേത്രത്തിന്. അതിന്റെ വിചിത്രമായ ചിത്രത്തൂണുകളും, കൊത്തുപണികളുള്ള വാ‍തിലുകളും, വാതിലുകളില്‍ തൂങ്ങിക്കിടക്കുന്ന കൊച്ചു കൊച്ചു മണികളും ഞാന്‍ കൌതുകത്തോടെ നോക്കി നടന്നു. സന്ന്യാസി എന്നെ ഇടനാഴികകളിലൂടെ നടത്തി പിന്നെ വിശാലമായ അകത്തളത്തിലെത്തിച്ചു. അവിടെ കിടന്നിരുന്ന ഭംഗിയുള്ള ഒരു പീഠത്തിലിരിക്കാന്‍ അപേക്ഷിച്ച് തല കുനിച്ച് വന്ദിച്ച് അദ്ദേഹം വന്ന വഴിയെ തിരിച്ചുപോയി. &lt;p&gt;&lt;/div&gt;&lt;div align="justify"&gt;ക്ഷേത്രത്തിലെ മണിനാദവും, സ്തോത്രങ്ങളും നിലച്ചപ്പോള്‍ അവിടം പരിപൂര്‍ണ്ണ നിശബ്ദതയിലമരുന്നത് ഞാന്‍ ഭക്തിയുടെ നിറവോടെ തിരിച്ചറിഞ്ഞു. ഇവിടെ ഒരുപാട് ബുദ്ധഭിക്ഷുക്കള്‍ ഉണ്ടെന്നാണല്ലോ ബഹാദൂര്‍ പറഞ്ഞിരിക്കുന്നത്. അവരൊക്കെ മൌനവ്രതത്തിലായിരിക്കുമോ എന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചു. അവര്‍ സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്ക് ഇന്നൊരു രാത്രി കഴിച്ചു കൂട്ടണം. അത്ര തന്നെ. ആരെയെങ്കിലും കണ്ടാല്‍ കുളിക്കാനുള്ള സൌകര്യങ്ങള്‍ തിരക്കാമായിരുന്നുവെന്ന് വിചാരിക്കുമ്പോഴാണ് മറ്റൊരു ഭിക്ഷു കടന്നുവന്നത്.  എന്റെ മനസ്സറിഞ്ഞതുപോലെ കുളിക്കാന്‍ സൌകര്യം ഒരുക്കിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരം ഇരുട്ടിയതുകൊണ്ട് തടാകത്തിലേക്ക് പോകുന്നത് പന്തിയല്ലെന്നും തത്ക്കാലം കുളിമുറിയില്‍ കുളിക്കാമെന്നും അദ്ദേഹം വിനയത്തോടെ അറിയിച്ചു. നല്ല ഹിന്ദിയിലായിരുന്നു ഭിക്ഷു സംസാരിച്ചത്. അദ്ദേഹത്തോടൊപ്പം ഇടനാഴി താണ്ടി കെട്ടിടത്തിന്റെ ഒരു മൂലയിലെത്തി. അവിടെ കോണ്‍ക്രീറ്റ്കൊണ്ടുള്ള വലിയൊരു തറയുണ്ടായിരുന്നു. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും സൌകര്യങ്ങളുണ്ടായിരുന്നു. പച്ചമരുന്നിട്ട് തിളപ്പിച്ച വെള്ളം ഒരു ചെമ്പുകലം നിറയെ വെച്ചിരുന്നു. സ്വെറ്റര്‍ ഊരിയപ്പോള്‍ ശരീരം തണുത്തുറഞ്ഞുപോകുമെന്ന് കരുതി. പക്ഷെ പച്ചമരുന്നിന്റെ മണമുള്ള ചൂടുവെള്ളം ശരീരത്തില്‍ വീണപ്പോള്‍ എല്ലാ ക്ഷീണവും മാറി കൂടുതല്‍ ഉന്മേഷം തോന്നുകയും ചെയ്തു. കുളിക്കാന്‍ എന്നെ കൊണ്ടുപോയതുപോലെ മറ്റൊരു സന്ന്യാസി വന്ന് ഭക്ഷണത്തിനും എന്നെ കൊണ്ടുപോയി. അപ്പോഴാണ് ബഹാദൂര്‍ പറഞ്ഞിരുന്നത് ശരിയാണെന്ന് ബോധ്യമായത്. നിരവധി ബുദ്ധ സന്ന്യാസിമാര്‍ വരിവരിയായി ചമ്രം പടിഞ്ഞ് ഭക്ഷണത്തിനായ് ഇരിക്കുന്നു. അതിലൊരുവനായ് ഞാനും ഇരുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നി. എങ്ങോട്ട്, എന്തിന് എന്നൊക്കെയുള്ള അനാവശ്യ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുക എന്നത് എന്റെ ആവശ്യമാണ്. ഭക്ഷണം കഴിഞ്ഞപ്പോള്‍ കിടക്കാനുള്ള മുറിയിലേക്ക് മറ്റൊരു സന്ന്യാസി കൊണ്ടുപോയി. &lt;p&gt;കട്ടിയുള്ള തറയില്‍ കമ്പിളിയും വെള്ളയും വിരിച്ചിട്ടിരുന്നു.  ശുഭരാത്രി പറഞ്ഞ് അദ്ദേഹം പോയി. കിടന്നെങ്കിലും എനിക്കുറക്കം വന്നില്ല. നാളെ ഉച്ചയോടെ ഞാന്‍ ബഹാദൂറിന്റെ  ഗ്രാമത്തിലെത്തും. അവന്റെ വയസ്സായ അച്ഛനേയും, അമ്മയേയും, കൊച്ചു സഹോദരിയേയും ഞാന്‍ കാണും. അവന്റേതെന്ന് പറയാന്‍ മാത്രം പോലീസുകാര്‍ എന്നെ ഏല്പിച്ച വാച്ചും, മോതിരവും ബാങ്കിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിരിച്ചെടുത്ത പണവും എനിക്കവരെ ഏല്പിക്കണം. മകന്റെ അകാലമരണത്തില്‍ എനിക്കാവുന്നതുപോലെ അവരെ ആശ്വസിപ്പിക്കണം. പറ്റുമെങ്കില്‍ അവരോടൊപ്പം കുറച്ചുനാള്‍ ഒരു മകന്റെ സ്നേഹം പകര്‍ന്ന് കൊടുത്ത് അതുപോലെ ഒരച്ഛന്റേയും, അമ്മയുടേയും, സഹോദരിയുടേയും സ്നേഹം നുകര്‍ന്ന് കഴിയുക. അവള്‍ ഓടി വന്ന് എന്നെ ചേട്ടാ എന്ന് വിളിക്കുന്നതും, അവന്റെ അമ്മ എന്നെ സ്നേഹത്തോടെ മോനേ എന്നു വിളിക്കുന്നതും, അവന്റെ അച്ഛന്‍ എന്റെ തോളില്‍ കയ്യിട്ട് തൊടിയിലൂടെ നടന്ന് ജീവിത സായാഹ്നങ്ങളിലേക്ക് നടന്ന് കയറിയതിന്റെ കഥ പറയുന്നതും ഞാന്‍ മനസ്സില്‍ കണ്ടു. മെല്ലെ മെല്ലെ വീര്‍ ബഹാദൂറിന്റെ വര്‍ണ്ണപകിട്ടുള്ള കഥകള്‍ നിറഞ്ഞ ഗ്രാമം അവന്റെ വാക്കുകളിലൂടെ സ്വപ്നത്തില്‍ തെളിഞ്ഞുവന്നു.&lt;p&gt;&lt;br /&gt;******** &lt;p&gt;വിവാഹം കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോഴായിരുന്നു ബഹാദൂര്‍ എന്നെ വീട്ടിലേക്ക് അത്താഴത്തിനു വിളിച്ചത്. രുക്സാന അത്താഴം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. എന്നെ ബഹാദൂര്‍ ടെറസ്സിന്റെ മുകളിലേക്ക് കൊണ്ടു പോയി. അവിടെ  വിസ്കിയുടെ കുപ്പിയും, ഗ്ലാസും, കപ്പലണ്ടിയുമൊക്കെ അവന്‍ ആരും കാണാതെ എനിക്ക് വേണ്ടി ഒളിപ്പിച്ചു വെച്ചിരുന്നു. ഹേയ്, വേണ്ടിയിരുന്നില്ല, ഞാന്‍ പറഞ്ഞു. പക്ഷെ അതൊന്നും അവന്‍ ശ്രദ്ധിച്ചില്ല. അനുജന്‍ ചേട്ടനുവേണ്ടി ഗ്ലാസില്‍ വിസ്കി പകര്‍ന്ന് തന്നു. ഞാനത് നുണഞ്ഞുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോള്‍  വീര്‍ ബഹാദൂര്‍ ഏറെ സന്തോഷത്തോടെ തന്റെ ഗ്രാമത്തെ പറ്റി പറയാന്‍ തുടങ്ങി. ഗ്രാമത്തിലെ പല  സംഭവങ്ങളും പലപ്പോഴായി എന്നോട് പറഞ്ഞീട്ടുള്ളതാണ്. പക്ഷെ ഇപ്പോള്‍ അവന്‍ ഒരടുക്കും ചിട്ടയോടും കൂടിയാണ് ഗ്രാമത്തിന്റെ കഥ പറയുന്നത്.  അതുകൊണ്ടു തന്നെ കേള്‍ക്കുവാന്‍ എനിക്ക് നല്ല മൂഡുണ്ടായിരുന്നു. ഞാന്‍ എന്നോ വായിച്ചീട്ടുള്ള ഇര്‍വിംഗ് വാലസ്സിന്റെ ഏതോ ഒരു നോവലിലെ ഗ്രാമത്തെ പറ്റിയാണോ അവന്‍ പറയുന്നതെന്നു പോലും ഞാന്‍ സംശയിച്ചു. അവന്‍ ആയിരം നാവോടെ പറയുകയാണ്.&lt;p&gt;&lt;br /&gt;“..........ഓരോ മലയിടുക്കുകളിലും പത്തിരുപത് വീടുകളുള്ള കൊച്ചു കൊച്ചു ഗ്രാമങ്ങള്‍. മഞ്ഞു പുതച്ചു കിടക്കുന്ന സുന്ദരിയായ ബാവുലിയാ ഗ്രാമം. യദുഭായ്, ഞങ്ങളുടെ ഗ്രാമത്തിലെ ആചാരങ്ങളും, ആഘോഷങ്ങളും മനോഹരങ്ങളായിരുന്നു. പരസ്പരം അറിയാത്ത, സംസാരിക്കാത്ത ആരുമുണ്ടായിരുന്നില്ല ആ ഗ്രാമത്തില്‍. ഉരുളന്‍ കിഴങ്ങ് പുഴുങ്ങിയതും, പച്ചിലക്കറികളും, ആട്ടിറച്ചിയുമൊക്കെയാണ് പ്രധാന ഭക്ഷണം. ആര്‍ക്കും പട്ടിണിയൊന്നും ഇല്ലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ഗവണ്മെന്റ് വക ഒരു സ്കൂള്‍. അതും വെറും രണ്ടാം ക്ലാസ് വരെ മാത്രം. ആടുമേച്ച് നടക്കാനായിരുന്നു  ഗ്രാമങ്ങളിലെ കുട്ടികള്‍ക്കിഷ്ടം. മിക്കവാറും ചെറുപ്പക്കാരെ അതിര്‍ത്തി കാവലിനായ് പട്ടാളത്തിലേക്കെടുക്കുന്നു. മറ്റു ചിലര്‍ ഷേര്‍പ്പകളായ് എവറസ്റ്റ്  കയറുന്നവര്‍ക്ക് കൂട്ടായ് തീരുന്നു. പട്ടാളത്തില്‍ പോയവരും, എവറസ്റ്റ് കയറിയവരും തിരിച്ചുവരുന്നതും കാത്തിരിക്കുന്നവരുടെ എണ്ണം ഏറെയാണ് ഗ്രാമത്തില്‍. ചിലരൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം വന്നുവെന്നു വരും. എന്റെ ഓര്‍മ്മയില്‍ തിരിച്ചുവരാത്തവര്‍ ഒരുപാടുണ്ട്. പക്ഷെ അവരൊക്കെ വരുമെന്നുള്ള ഉറച്ച വിശ്വാസം ഞങ്ങളുടെ ഗ്രാമീണര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും സന്തോഷത്തോടെ, സ്നേഹത്തോടെ, സഹകരണത്തോടെ ജീവിച്ചു. ഞാന്‍ സ്കൂള്‍ മാസ്റ്ററായ സാംബുദേവ് മാസ്റ്ററുടെ നിഴല്‍ പറ്റി നടക്കാനാണ് ഏറെ ഇഷ്ടപ്പെട്ടത്. ആ ഗ്രാമത്തിലേക്ക് വരുന്ന കത്തുകള്‍ വായിക്കാന്‍ എല്ലാവരും ആശ്രയിച്ചത്  സാംബുദേവ് മാസ്റ്ററെ ആയിരുന്നു. മാസിലൊരിക്കല്‍ പലവ്യഞ്ജനങ്ങള്‍ ശേഖരിക്കുന്നതിനായ്  വിരാട് നഗറില്‍ പോകുന്നവരാണ് കത്തുകള്‍ കൊണ്ടുപോകുകയും, കൊണ്ടുവരികയും ചെയ്യുന്നത്. സ്കൂളിന്റെ തിണ്ണയിലിരുന്ന് മാസ്റ്റര്‍ കത്തുകള്‍ ഉറക്കെ വായിക്കും.അതുകൊണ്ടുതന്നെ ഗ്രാമത്തിലുള്ളവര്‍ക്ക് ഓരോ വീട്ടിലേയും കാര്യങ്ങള്‍ ഹൃദ്യസ്ഥമാണ്. വായിച്ച കത്തുകള്‍ ഗ്രാമവാസികളെ ഏല്പിക്കുമ്പോള്‍ അവര്‍ പറയും. അതിന് മാഷ് തന്നെ എല്ലാ കാര്യങ്ങളും കാണിച്ച് ഒരു മറുപടിയും എഴുതണം. അങ്ങനെ മാസ്റ്റര്‍ക്ക് രാവും, പകലും തിരക്കോടു തിരക്കായിരുന്നു. ആടുമേയ്ക്കാതെ, വെയില്‍ കൊള്ളാതെ സ്കൂളിനകത്തിരുന്ന് മാസ്റ്റര്‍ ഗ്രാമവാസികളുടെ സ്നേഹവും, പരിചരണവും കൊണ്ട് തടിച്ചു കൊഴുത്തിരുന്നു. ഏതാണ്ട് മദ്ധ്യവയസ്കനായിരുന്ന സാംബുദേവ് മാസ്റ്റര്‍ ആ ഗ്രാമത്തിലെ യുവതികളുടെ ആരാധനാപാത്രമായിരുന്നു. നല്ല പ്രായത്തില്‍ തന്നെ മാസ്റ്റരുടെ ഭാര്യ മരിച്ചു പോയിരുന്നു. പിന്നീട് വിവാഹം ചെയ്യാനൊന്നും മാസ്റ്റര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കല്ല്യാ‍ണം കഴിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. മാസ്റ്റര്‍ക്ക് ചുറ്റും എപ്പോഴും യുവതികളുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു മോളുണ്ടായിരുന്നു. മാസ്റ്റര്‍ യുവതികളെ  സഹായിക്കുന്നതുകൊണ്ട് മോളുടെ കാര്യം നോക്കാന്‍ യുവതികള്‍ തമ്മില്‍ മത്സരമായിരുന്നു. ഒരുപക്ഷെ മാസ്റ്ററെ പോലെയാവാനുള്ള എന്റെ ഉള്ളിന്റെ ഉള്ളിലെ മോഹമാവാം കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. &lt;/div&gt;&lt;div align="justify"&gt;&lt;p&gt;രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ അകലെയുള്ള വിരാട് നഗറിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ച് പഠിപ്പു തുടര്‍ന്നു.  അവിടെ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. മാസിലൊരിക്കല്‍ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതൊഴിച്ചാല്‍ എന്റെ മുഴുവന്‍ ജീവിതവും പുറം നാട്ടിലായിരുന്നു. പിന്നീട് ജോലി തേടി മുംബൈ നഗരത്തില്‍ വന്നതും, ഹോട്ടല്‍ ജോലി ചെയ്ത് നൈറ്റ് സ്കൂളില്‍ പഠിച്ചതും, ഗോള്‍ഡ് മെഡലോടെ ഡിഗ്രിയെടുത്തതുമൊക്കെ ദാ ഇന്നലത്തെ പോലെ തോന്നുന്നു.  യദുഭായ്‌ക്കറിയാമോ, ഒരു പക്ഷെ മഞ്ഞുമലയില്‍ നിന്നുള്ള ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ ഞാനായിരിക്കും  ഓരോ തവണയും  ഗ്രാമത്തിലെത്തുമ്പോള്‍ യുവതികള്‍ ഒരു വീരപുരുഷനെ സ്വീകരിക്കുന്ന മട്ടിലായിരുന്നു എന്നെ സ്വീകരിച്ചിരുന്നത്. സാംബുദേവ് മാസ്റ്ററെ മറന്ന പെണ്‍കുട്ടികളുടെ ദിവാസ്വപ്നങ്ങളില്‍ ഇപ്പോള്‍ ഞാനൊരു ഗന്ധര്‍വ്വനായ് നിറഞ്ഞു നില്‍ക്കുകയാണോന്നൊരു സംശയം. എന്റെ സന്ദര്‍ശനങ്ങള്‍ ഗ്രാമവാസികള്‍ക്കുത്സവമായി. അവരുടെ നിറവേറാന്‍ ബുദ്ധിമുട്ടുള്ള ആശകളൊക്കെയായിരുന്നു ഞാന്‍ കൊടുക്കുന്ന വിദേശ മദ്യത്തിലും, സുഗന്ധദ്രവ്യങ്ങളിലുമൊക്കെയായി അലിഞ്ഞു ചേര്‍ന്നത്. പഠിപ്പും, ജോലിയുമായ് നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്ന എനിക്ക് സാംബുമാസ്റ്ററുടെ വിറയാര്‍ന്ന കൈപ്പടകളിലൂടെയാണ് ഗ്രാമവിശേഷങ്ങളെത്തിയിരുന്നത്. മൂന്നുനാലു മാസങ്ങളോളം ഗ്രാമത്തിലെ വിശേഷങ്ങളൊന്നും അറിയാതിരുന്നപ്പോള്‍ ഞാന്‍ പതിവിനു വിപരീതമായ് പെട്ടെന്ന് ഗ്രാമത്തിലെത്തി.  &lt;/div&gt;&lt;div align="justify"&gt;&lt;p&gt;സാംബുമാസ്റ്റര്‍ തളര്‍വാതം പിടിച്ച് കിടപ്പിലായെന്നും അതുകൊണ്ടിനി ഞാന്‍ ഗ്രാമത്തില്‍ നിന്ന് പോകരുതെന്നും ഗ്രാമവാസികള്‍ അപേക്ഷിച്ചു. വസന്തോത്സവത്തിനു തുടക്കമാവാന്‍ വെറും രണ്ടു ദിവസമുള്ളപ്പോഴായിരുന്നു ഞാന്‍ അന്ന് ഗ്രാമത്തിലെത്തിയത്.  കുറ്റിക്കാടുകള്‍ വെടുപ്പാക്കി ദേവിമാതായുടെ വിഗ്രഹത്തില്‍ ചെമ്മരിയാടിനെ ബലിയര്‍പ്പിച്ച് ആ ചോരകൊണ്ട് വിഗ്രഹം കഴുകി, ചെമന്ന കാട്ടുപൂക്കളണിയിക്കുന്നതോടെ ആഹ്ലാദത്തിന്റെ ദിവസം ആരംഭിക്കുന്നു. ബലിയര്‍പ്പിച്ച ചെമ്മരിയാടിന്റെ മാംസം അവിടെ തന്നെ പാകം ചെയ്ത് പ്രസാദമായ് എല്ലാവരും ഭക്ഷിച്ചുകൊണ്ട് കലാ പരിപാടികളിലേക്ക് കടക്കുക എന്നതാണ് ഉത്സവം. ഓരോ വര്‍ഷവും ദേവിമാതയ്ക്ക് ബലിയര്‍പ്പിക്കാനുള്ള അവകാശം ഗ്രാമത്തിലെ ഏത് വീട്ടുകാര്‍ക്കാണ് എന്നത് ദേവി സ്വപ്നദര്‍ശനത്തിലൂടെ ഗ്രാമത്തലവന് വെളിപ്പെടുത്തുമത്രെ. അതുകൊണ്ടു തന്നെ ദേവിക്കു ബലിയര്‍പ്പിക്കാനുള്ള അവകാശത്തിനുവേണ്ടി ഓരോ വീട്ടുകാരും ആശയോടെ കാത്തിരിക്കും. മാനിറച്ചിയും, കഞ്ചാവും കാഴ്ച വെക്കുന്നവര്‍ പിന്നീട് ഗ്രാമത്തലവന്റെ സ്വപ്നദര്‍ശനത്തില്‍ ബലിയര്‍പ്പിക്കാന്‍ യോഗ്യരായ് തീരുന്ന വിവരം പിന്നീടെപ്പോഴോ ഞാന്‍ മനസ്സിലാക്കിയിരുന്നു. സാംബുമാസ്റ്റര്‍ കിടപ്പിലായതോടെ പട്ടാളത്തിലും, എവറസ്റ്റിലും പോയ മക്കളുടെ വിശേഷങ്ങളറിയാതെ അമ്മമാരും, ഭാര്യമാരും മനം നൊന്തു ജീവിച്ചു. അതുകൊണ്ടുതന്നെ എനിക്ക് മുംബൈയിലേക്കാള്‍ തിരക്കേറി. കത്തുകള്‍ വായിക്കുകയും, മറുപടി എഴുതുകയുമൊക്കെ എനിക്ക്ഏറ്റെടുക്കേണ്ടി വന്നു. ഭര്‍തൃവിരഹത്തില്‍ പലരും എന്റെ നെഞ്ചിലും, പുറത്തും ചാരി നിന്നു വിതുമ്പി.  നിയന്ത്രിക്കാനാവാത്ത വിധം മാംസളതയുടെ സ്പര്‍ശനവും, ചുടുനിശ്വാസങ്ങളുമൊക്കെ ഏറ്റുവാങ്ങിയപ്പോള്‍ എത്രയും പെട്ടെന്ന് ഗ്രാമം വിടാന്‍ ഞാന്‍ നിശ്ചയിക്കുകയായിരുന്നു. പാവങ്ങളായ സ്ത്രീകളെ മയക്കിയെടുത്ത് ഒരു കാമദേവനായ് വേണമെങ്കില്‍ എനിക്കു കഴിയാമായിരുന്നീട്ടും ഞാനതിനു തയ്യാറായില്ല. &lt;p&gt;പിറ്റേന്ന് തിരിച്ചുപോകാനായ് വസ്ത്രങ്ങള്‍ എയര്‍ബാഗിലൊതുക്കുമ്പോള്‍ തൊട്ടടുത്തായ് കുപ്പിവളകള്‍ ചിരിച്ചു. വിരഹാതുരയായ ഏതെങ്കിലും തരുണി ഒരു കത്തെഴുതാന്‍ എന്നോട് പറയാന്‍ വന്നതായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. അതൊരു സാധാരണ സംഭവമായതിനാല്‍ ഞാന്‍ വസ്ത്രങ്ങളെല്ലാം അടുക്കി വെക്കുന്നതുവരെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയതേയില്ല. പിന്നെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ പോയിരിക്കും എന്ന് കരുതി. പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ യൌവനയുക്തയായ ഒരു സുന്ദരി. കണ്ണാടി കഷ്ണങ്ങള്‍ വെച്ചു തുന്നിയ ചോളിയും തുട മറയ്ക്കുന്ന ജംബറുമിട്ട് ഇടതു കയ്യിലെ കുപ്പി വളകള്‍ കിലുക്കി പാതി മിഴികള്‍ വളകളിലും പാതി എന്നിലുമര്‍പ്പിച്ച് അവള്‍ നിന്നു. ജനലില്‍ കൂടി അകത്തു കടന്ന സൂര്യപ്രകാശം അവളുടെ ചോളിയില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ ചിമ്മി. എനിക്ക് വിശ്വസിക്കാനായില്ല. അവള്‍ സാംബുദേവ് മാസ്റ്റരുടെ മകള്‍ ബാബുനി തന്നെയാണോ. കുട്ടിക്കാലത്ത് മാസ്റ്റരോടൊപ്പം നടന്നപ്പോള്‍ മറ്റൊരു കൂട്ടായ് ബാബുനിയും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിനടുത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടു നിന്ന അവളെ കെട്ടിപ്പിടിച്ച് ചുംബിച്ചത് ഞാനെന്തേ ഇത്ര പെട്ടെന്ന് മറന്നു പോയതെന്നാലോചിച്ച് കുറ്റബോധം തോന്നി. ബാബുനി എന്നേയും, വസ്ത്രങ്ങള്‍ നിറച്ച എയര്‍ബാഗിലും മാറി മാറി നോക്കി നിന്നു. ഞാനപ്പോള്‍ രുക്സാനയെകുറിച്ചോര്‍ത്തു. പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പോന്നീട്ട് നാളേറെയായി. അവള്‍ക്ക് ഒരു കത്തു പോലും അയച്ചീട്ടില്ല. &lt;br /&gt;“എന്താ വീര്‍ സാഹബ് ആലോചിക്കുന്നത്? ഞാന്‍ വന്നതിഷ്ടമായില്ലേ” &lt;br /&gt;അവള്‍ ഗദ്ഗദത്തോടെയാണത് ചോദിച്ചത്. എനിക്ക് വേദന കലര്‍ന്ന ഒരു ചിരി സമ്മാനിക്കാനേ കഴിഞ്ഞുള്ളു. അച്ഛന്‍ കിടപ്പിലായതിനുശേഷം ആരും അങ്ങോട്ട് വരാറില്ലെന്നും, വീട്ടില്‍ നിന്ന് പോന്നീട്ട് അധിക നേരമായെന്നും അതുകൊണ്ട് തിരിച്ചുപോകുന്നെന്നും പറഞ്ഞ് അവള്‍ നടന്നകന്നു. എന്റെ മനസ്സാകെ കലങ്ങി മറിഞ്ഞു. ബാബുനി എനിക്കു വേണ്ടിയാണോ കാത്തിരിക്കുന്നത്. വീട്ടുകാരും ഒരു പക്ഷെ അതു തന്നെ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു. അല്ലെങ്കില്‍ എന്റെ വീട്ടില്‍ ഇത്രയും സ്വാതന്ത്ര്യത്തോടെ അവള്‍ കടന്നു വരില്ലായിരുന്നു.   പക്ഷെ ഞാന്‍ അവളോട് അങ്ങനെയൊന്നും ഇതുവരെ പറഞ്ഞീട്ടില്ല. അതേ സമയം ഞാന്‍ വാക്കുകൊടുത്തു കഴിഞ്ഞൊരു പെണ്ണ് എനിക്കുവേണ്ടി മുംബൈയില്‍ കാത്തിരിപ്പുണ്ട്. ഈ ഗ്രാമം കാത്തിരിപ്പിന്റെ ഗ്രാമമായതിനാല്‍ ബാബുനിയും കുറച്ചു നാള്‍ എന്നെ കാത്തിരുന്ന് പിന്നെ ക്രമേണ എല്ലാംമറക്കുകയും ഏതെങ്കിലും പട്ടാളക്കാരനൊപ്പം ജീവിക്കുകയും ചെയ്യുമെന്ന് ആശ്വസിച്ച് ഞാന്‍ ഗ്രാമത്തോട് യാത്രപറഞ്ഞ്, മലയും താഴ്വാരങ്ങളും താണ്ടി മുംബൈ നഗരത്തിലെത്തി. അപ്പോഴാണ് രുക്സാനയെ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. എന്റെ യദുഭായ് അത് ഭംഗിയായ് നടത്തി തരികയും ചെയ്തു.  ശരി, യദുഭായ്ക്ക് കുറേ ദൂരം പോണ്ടതല്ലേ, ഇനി നമുക്ക് ഭക്ഷണം കഴിക്കാം. &lt;br /&gt;&lt;br /&gt;************ &lt;br /&gt;&lt;p&gt;ക്ഷേത്രത്തില്‍ നിന്നുള്ള മണിനാദവും, പ്രാര്‍ത്ഥനയും കേട്ടാണ് ഞാന്‍ കണ്ണു തുറന്നത്. സ്വപ്നം കണ്ട് കിടന്നതുകൊണ്ട് ഉറക്കം തീരെ ശരിയായില്ല. നേരത്തേ ഇവിടെ നിന്ന് മലയിറങ്ങിയാലേ ഉച്ചതിരിയുമ്പോഴേക്കും ബഹാദൂറിന്റെ ഗ്രാമത്തിലെത്തുകയുള്ളു. പക്ഷെ ഒന്നിനും ഒരുന്മേഷമില്ലാത്തതുപോലെ. വാതില്‍ക്കല്‍ ഒരു സന്ന്യാ‍സി പ്രത്യക്ഷപ്പെട്ടു. ഓരോ സമയത്തും വേറെ വേറെ സന്ന്യാസിമാര്‍ വരുന്നത് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. വന്നവരോടൊക്കെ ഒന്നോ രണ്ടോ വാക്ക് മാത്രമേ സംസാരിച്ചീട്ടുള്ളുവെന്ന് അപ്പോഴാണ് ഞാനോര്‍ത്തത്. സന്ന്യാസി ശിരസ്സ് കുനിച്ച് വന്ദിച്ച് പറഞ്ഞു, “അങ്ങയെ കാണാന്‍ ഗുരുജിക്ക് താത്പര്യമുണ്ട്. എന്റെ കൂടെ വന്നാലും.” “പക്ഷെ ഞാന്‍ പ്രഭാതകര്‍മ്മങ്ങളൊന്നും ചെയ്തീട്ടില്ല, അതുകഴിഞ്ഞ് വന്നാല്‍ പോരേ?” ഞാന്‍ ചോദിച്ചു.ഗുരുജിക്ക് മറ്റു ചില ചടങ്ങുകളുണ്ടെന്നും ഇവിടെ വരുന്നവരെ കാലത്ത് തന്നെ കാണുക പതിവാണെന്നും അറിയിച്ച അദ്ദേഹം എന്നേയും കൂട്ടി ഗുരുജിയുടെ മന്ദിരത്തിലേക്ക് പോയി. നിലത്ത് കരിമ്പടം വിരിച്ച് അതില്‍ പത്മാസനത്തില്‍ ഇരിക്കുന്ന ഗുരുജിയെ സന്ന്യാസി വണങ്ങിയപ്പോള്‍ ഞാനും അതുപോലെ വണങ്ങി. സന്ന്യാസി തിരിച്ചുപോയി. ഗുരുജി എന്നോട് ഉപവിഷ്ടനാവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു. &lt;p&gt;ഗുരുജി മനോഹരമായ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇന്ന് വിരാട്നഗറിലേക്ക് തിരിച്ച് കാട്ടിലൂടെ ഒറ്റക്ക് പോകുന്നത് ഉചിതമല്ല. ഇനി രണ്ടുനാള്‍ കഴിഞ്ഞാല്‍ ബാവുലിയായില്‍ നിന്നും യാത്രക്കാരുണ്ടാവും. അവരുടെ കൂടെ പോകാം. അതുവരെ ഇവിടെ വിശ്രമിക്കാം.” &lt;br /&gt;ഞാന്‍ എന്റെ ആഗമനോദ്ദേശ്യം ഗുരുജിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം കുറേ നേരം ഒന്നും മിണ്ടാതെ കണ്ണടച്ച് ധ്യാനിച്ചിരുന്നു. പിന്നെ മെല്ലെ കണ്ണു തുറന്നു. വളരെ ശാന്തമായ ആ മുഖത്ത് നോക്കിയപ്പോള്‍ എന്റെ മനസ്സും തിരകളടങ്ങിയ കടലിന്റെ ശാന്തതയായി അനുഭവപ്പെട്ടു. എങ്കിലും ബഹാദൂറിന്റെ മരണത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും ചോദിക്കുമോയെന്നും വീണ്ടും കഥകളോരോന്നായ് പറയുമ്പോള്‍ അതുവരെ പിടിച്ചു നിന്ന എന്റെ നിയന്ത്രണം വിട്ടു പോകുമോ എന്നും ഞാന്‍ ഭയന്നു.&lt;p&gt;&lt;br /&gt;പക്ഷെ ഗുരുജി ചോദിച്ചത് എന്നെക്കുറിച്ചായിരുന്നു, “യദുനന്ദനന്റെ അച്ഛനും, അമ്മയും എവിടെയാണ്?” &lt;br /&gt; പ്രതീക്ഷിച്ച ചോദ്യമല്ലാത്തതിനാല്‍ പൊടുന്നനെ ഉത്തരം പറയാനായില്ല. തെല്ലിട മൌനത്തിനുശേഷം ഞാന്‍ പറഞ്ഞു, &lt;br /&gt; “അച്ഛനും, അമ്മയും ഇല്ല” എന്റെ ശബ്ദത്തിനു വിറയലുള്ളതായ് തോന്നി. &lt;br /&gt; “രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നാണോ ഉദ്ദേശിച്ചത്?” ഗുരുജി വീണ്ടും ചോദിച്ചു. &lt;br /&gt;“അച്ഛന്‍ മരിച്ചുപോയി. അമ്മയെ ഞാന്‍ മറന്നുപോയി.” വായില്‍ വന്നത് അതുപോലെ പറയുകയായിരുന്നു. മറുപടി കേട്ട് ഗുരുജിയുടെ മുഖം മങ്ങിയതുപോലെ തോന്നി. ചിലപ്പോള്‍ എന്റെ വെറും തോന്നലാകാം എന്നാശ്വസിച്ചു.  &lt;br /&gt;“മരിച്ചതിന്റെ കാരണം പറഞ്ഞില്ലെങ്കിലും, മറന്നതിന്റെ കാരണം പറയുന്നത് യദുവിന് മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ നല്ലതാണ്.” ഗുരുജി ഉപദേശരൂപേണയാണത് പറഞ്ഞത്.&lt;p&gt;&lt;br /&gt;എന്റെ മനസ്സിനെ ഗുരുജി വര്‍ഷങ്ങള്‍ പുറകിലേക്ക് കൊണ്ടുപോകുകയായിരുന്നു. വലിയ വലിയ സ്ഥാനമാനങ്ങളില്‍ തിരക്കിലായിരുന്ന അച്ഛന്റെ മകനായിരുന്നു ഞാന്‍. എന്തിനും നിറയെ പരിചാരകര്‍. പക്ഷെ അമ്മയെ മാത്രം ഞാന്‍ അടുത്തു കണ്ടില്ല. പലപ്പോഴും പാര്‍ട്ടിയില്‍ ആരുടെയെങ്കിലും കൈകളില്‍ തൂങ്ങി, അല്ലെങ്കില്‍ അച്ഛന്റെ സുഹൃത്തുക്കളുടെ ആരുടെയെങ്കിലും തോളില്‍ തൂങ്ങി.... എന്നെ ഒന്നു തൊടുകയോ, എന്നോട് ചിരിക്കുകയോ ചെയ്തില്ല. അമ്മയുടെ ഇഷ്ടമില്ലാതെ എന്നെ സൃഷ്ടിച്ചുവെന്ന കുറ്റമായിരുന്നു അച്ഛനും ഞാനും ജീവിതകാലം പേറിയത്. അതിന്റെ പ്രതികാരം എന്നേക്കാള്‍ അച്ഛനെയാണ് തകര്‍ത്തതെന്ന് തോന്നി. പക്ഷെ അച്ഛന്‍ സമയം കിട്ടുമ്പോഴൊക്കെ എന്നോടൊപ്പം കൂടി. ഒരു ചങ്ങാതിയെപോലെ ആയിരുന്നു അച്ഛന്‍.  സ്വന്തം അനുഭവങ്ങളില്‍ നിന്ന് നല്ലത് മാത്രം എനിക്ക് പകര്‍ന്നു തന്നു.. പലതും പറയുമ്പോള്‍ അച്ഛന്റെ കണ്ണു നിറയുന്നത് ഞാന്‍ നോക്കി നിന്നു. അപ്പോള്‍ ഞാനും കൂടെ കരഞ്ഞു. മനസ്സ് പിടയുമ്പോള്‍ അദ്ദേഹം ഒന്നിനു പുറകെ ഒന്നായ് ചുരുട്ട് വലിച്ച്  തള്ളുന്നത് ഞാന്‍ കണ്ടീട്ടുണ്ട്. ഒടുവില്‍ തൊണ്ടയില്‍ ക്യാന്‍സര്‍ വന്ന്  ഭക്ഷണമെല്ലാം ദ്രാവകരൂപത്തില്‍ കൊടുക്കുമ്പോഴും കഴുത്തിലെ ദ്വാരത്തിലൂടെ അവയൊക്കെ പുറത്തേക്കൊഴുകുമായിരുന്നു. ജീവിതം ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്ന് തിരിച്ചറിഞ്ഞ അമ്മ ഞങ്ങളെ തനിച്ചാക്കി ആരുടെ കൂടെയോ പോയി. പരിചാരകരുടെ തിരക്ക് കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവില്‍ വീട്ടില്‍ അച്ഛനും, ഞാനും തനിച്ചായി. അച്ഛന്റെ കുഴിഞ്ഞ കണ്ണുകളും, ശോഷിച്ച ശരീരവും, വിറയാര്‍ന്ന ശബ്ദവും എന്റെ മനസ്സില്‍ എന്നും പച്ച പിടിച്ച് നില്‍ക്കും. എന്റെ പഠിപ്പിനൊരു കുറവും വരുത്താതിരിക്കാന്‍ അച്ഛന്‍ വേണ്ടതൊക്കെ ചെയ്തുവെച്ചിരുന്നു. അച്ഛന്റെ മകനായ് എല്ലാ ക്ലാസിലും ഒന്നാമനായ്  ചെല്ലുമ്പോള്‍ കെട്ടിപ്പിടിച്ചുകൊണ്ടച്ഛന്‍ പറയും, “മോനേ യദൂ, ഓരോ വിജയത്തിലും ആഹ്ലാദിക്കുമ്പോള്‍, പരാജയത്തിന്റെ മുന്നിലൂടെ കടന്നാണ് വിജയത്തിലെത്തിയതെന്ന് നീ എപ്പോഴും മനസ്സില്‍ കരുതണം. കാരണംഎന്നെങ്കിലുമൊരിക്കല്‍ പരാജയത്തിനപ്പുറം പോകാന്‍ നിനക്ക് കഴിഞ്ഞില്ലെങ്കില്‍ നിന്റെ മനസ്സ് പതറാതിരിക്കാന്‍ വേണ്ടിയാണ് അച്ഛനിത് പറയുന്നത്”. അത് പറഞ്ഞ് തീര്‍ന്നപ്പോള്‍ ആ കുഴിഞ്ഞ കണ്ണുകളില്‍ കണ്ണീരിന്റെ നനവ് ഞാന്‍ കണ്ടു. അച്ഛന്റെ ഉപദേശം ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാനും അതില്‍ അഹങ്കരിക്കാതിരിക്കാനും എന്നെ പഠിപ്പിച്ചു.&lt;p&gt;&lt;br /&gt;എന്റെ കഥ തുടരാതിരിക്കാനാവാം ഗുരുജി പെട്ടെന്ന് പറഞ്ഞു തുടങ്ങി, “ബാവുലിയ ഗ്രാമത്തില്‍ മകന്റെ വരവിനായ് കാത്തിരിക്കുന്ന ഒരു കുടുംബമല്ല,  മക്കള്‍ക്കായ് കാത്തിരിക്കുന്ന അനേകം കുടുംബങ്ങളുണ്ട്. അതില്‍ അവര്‍ക്ക് പുതുമകളില്ല. ബഹാദൂറിന്റെ മാതാപിതാക്കളുടെ ആ പ്രതീക്ഷ നില നില്‍ക്കുകയാണ് വേണ്ടത്. ഒരു മരണ ദൂതനായ് യദുനന്ദന്‍ അവിടെ കടന്നു ചെല്ലരുതെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ക്കതുകൊണ്ട് ഒന്നും നേടാനില്ല. കഴിയുമെങ്കില്‍ അവന്റെ ആനുകൂല്യങ്ങള്‍ മാസാമാസങ്ങളില്‍ അവര്‍ക്ക് കിട്ടത്തക്ക വിധത്തില്‍ എന്തെങ്കിലും ചെയ്യൂ. അതും അവര്‍ക്ക് ഇനിയെത്ര നാള്‍”ഗുരുജി പറഞ്ഞവസാനിപ്പിച്ചതും പെട്ടെന്നായിരുന്നു. അദ്ദേഹം എഴുന്നേറ്റപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഞാനും എഴുന്നേറ്റു. “എല്ലാം മംഗളകരമാവാന്‍ ദൈവം തുണയ്ക്കട്ടെ” അദ്ദേഹം എന്നെ അനുഗ്രഹിച്ചു അവിടെ നിന്നും പുറത്തേക്ക് പോയി. &lt;p&gt;&lt;br /&gt;പ്രായം കൂടിയ ഒരു സന്ന്യാസി വന്ന് പ്രഭാത കര്‍മ്മങ്ങള്‍ക്കായ് എന്നെ കൂട്ടിക്കൊണ്ടുപോയി. മലയിടുക്കിലെ തടാക കരയില്‍ ഞാനാവശ്യപ്പെടാതെ തന്നെ ഒരാള്‍ വന്നെന്റെ തല മുണ്ഡനം ചെയ്തു. കുളിച്ച് കയറുമ്പോള്‍ മനസ്സിനും ശരീരത്തിനും വല്ലാത്തൊരു സുഖം തോന്നി. തടാകത്തിനരികില്‍ കുറച്ചധികം സന്ന്യാസിമാര്‍ എന്നെ മാത്രം നോക്കി കൊണ്ടു നിന്നിരുന്നു. സന്ന്യാസിമാര്‍ക്കിടയില്‍ നിന്ന് ഗുരുജി മുന്നോട്ട് വന്ന് എന്നോട് കൈനീട്ടുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കൈ നീട്ടി. മുണ്ഡിതശിര്‍സ്കനായ എന്റെ കയ്യിലേക്ക്  കാഷായ വസ്ത്രവും, രുദ്രാക്ഷമാലയും നല്‍കി ഗുരുജി മന്ത്രങ്ങളുരുവിടുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. താഴ്വാരങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നു. ഇപ്പോള്‍ താഴ്വാരങ്ങള്‍ക്കപ്പുറം മലമടക്കുകളില്‍ വസന്തോത്സവമായിരിക്കുമോ! എന്റെ മുണ്ഡനം ചെയ്ത തലയില്‍ സൂര്യന്റെ തണുത്ത കിരണങ്ങള്‍ തഴുകി. &lt;/div&gt;&lt;div align="center"&gt;&lt;br /&gt;&lt;br /&gt;- 0 -&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-5037375695989637361?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/5037375695989637361/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=5037375695989637361' title='69 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/5037375695989637361'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/5037375695989637361'/><link rel='alternate' type='text/html' href='http://komaram.blogspot.com/2008/01/blog-post_28.html' title='മൂകദൂതന്‍'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>69</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-8869510679525473988</id><published>2008-01-25T14:15:00.000+05:30</published><updated>2008-01-25T14:24:08.138+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ഓരോരെ പേരോളെ, ഒക്കെ ഒന്നന്നെ!</title><content type='html'>&lt;div align="justify"&gt;&lt;br /&gt;മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ ലക്കങ്ങളെല്ലാം തപ്പിയെടുത്ത്  കലാമണ്ഡലം ഗോപിയുടെ ‘ഓര്‍മ്മയിലെ പച്ചകള്‍’ എന്ന പരമ്പര വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആരോ ഗേറ്റിന്റെ കൊളുത്ത് തുറക്കുന്ന ശബ്ദം കേട്ടത്. നോക്കുമ്പോള്‍ കുമാരേട്ടനാണ്. എഴുന്നേറ്റ് ഓടാനാണ് ആദ്യം തോന്നിയത്. പക്ഷെ ഇനി രക്ഷയില്ല. റോട്ടില്‍ കൂടി പോകുമ്പോള്‍ ഞാനിവിടെ ഇരിക്കുന്നത് കണ്ടീട്ടാവും ഇങ്ങോട്ട് കയറിയത്. പണ്ട് പറമ്പില്‍ കിളക്കാനും, തേങ്ങ പൊതിക്കാനുമൊക്കെ വന്നിരുന്ന ആളാണ്. ഇപ്പോള്‍ പ്രായം 65 ലും 70 ലും ഇടയില്‍ ഏതെങ്കിലും ഒരു സംഖ്യയായിരിക്കണം. പണിയെടുത്തിരുന്ന അന്നും സ്വന്തം ആര്‍ഭാടങ്ങളൊക്കെ കഴിഞ്ഞ് മിച്ചം വല്ലതും ഉണ്ടെങ്കിലേ വീട്ടില്‍ കൊടുത്തിരുന്നുള്ളു. അടുപ്പ് പുകയണമെങ്കില്‍ മറ്റു വല്ലവരും പണിയെടുക്കണം എന്ന നില വന്നപ്പോള്‍ ആണ്‍കുട്ടികള്‍ രണ്ടും പഠിപ്പ് നിര്‍ത്തി പല പണിക്കും പോയി. അതുകൊണ്ട് എല്ലാവരും മൂന്നുനേരം ഭക്ഷണം കഴിച്ച്  ജീവിച്ചു. കുമാരേട്ടന്റെ ആഹ്ലാദം പതിവില്‍ കൂടുകയും ചെയ്തു. എന്തെങ്കിലും കൊടുത്താല്‍ പുള്ളി സ്ഥലം വിടുമെങ്കിലും അതൊരു ശീലമാക്കുന്നതിലൊന്നും കുമാരേട്ടന് ഒട്ടും ലജ്ജയില്ല. ലജ്ജിക്കാനും പിണങ്ങാനൊന്നും എന്നെക്കിട്ടില്ല എന്നൊരു മട്ട്.&lt;p&gt;&lt;br /&gt;ഞാനധികം സ്നേഹപ്രകടനത്തിനൊന്നും നില്‍ക്കാതെ വായനയില്‍ മുഴുകിയിരിക്കുന്നതായ് അഭിനയിച്ചു. പക്ഷെ ഗേറ്റിനും വീടിനും തമ്മില്‍ വലിയ അകലമൊന്നും ഇല്ലാത്ത സ്ഥിതിക്ക് കുമാരേട്ടന്‍ എന്റെ മുന്നില്‍ എത്തേണ്ട സമയം അതിക്രമിച്ചിരുന്നു. ഇനിയെങ്ങാന്‍ തിരിച്ചുപോയിരിക്കുമോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഒളിക്കണ്ണിട്ട് മുറ്റത്തേക്ക് നോക്കി. അപ്പോള്‍ കുമാരേട്ടന്‍ എന്റെ ബൈക്കിന്റെ സൈഡ് മിററില്‍ നോക്കി മീശ ഉഴിയുകയും മുഖം തുടയ്ക്കുകയുമൊക്കെ ചെയ്തുകൊണ്ട് പ്രായത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലാണ്.  എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ ഒന്നും ചോദിക്കാന്‍ പോയില്ല. ചിലപ്പോള്‍ വീട്ടില്‍ നിന്നും ശരിക്ക് കണ്ണാടി നോക്കാന്‍ പറ്റാത്തതുകൊണ്ട് ബൈക്കിന്റെ കണ്ണാടിയില്‍ നോക്കി ഭംഗി നോക്കി പോയാലോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍, കുമാരേട്ടന്‍ ചോദിച്ചു, “ഡാ മൊരളിയേ, ഈ ബൈക്ക് പുതീതാ?” ഒരു നിസംഗതയോടെ ഞാന്‍ പറഞ്ഞു, “അല്ല, പഴേത് തന്ന്യാ”.&lt;p&gt;&lt;br /&gt;ആ ചോദ്യത്തോടൊപ്പം കുമാരേട്ടന്‍ എന്റെ മുന്നില്‍ വന്നു നിന്നു. സംഭാഷണവും ആരംഭിച്ചു. &lt;p&gt;കുമാരേട്ടന്‍: ഡാ, മൊരളിയേ, നീയപ്പോ എന്നാ വന്നേ? &lt;p&gt;ഞാന്‍: ഒരാഴ്ചയായി &lt;p&gt;കുമാരേട്ടന്‍: ഇതെന്തൂട്ട് കോലാ നിന്റെ. നീ ഒന്നും തിന്നാറും കുടിക്കാറൊന്നും ഇല്ല്യേ?&lt;p&gt;ഞാന്‍: ഹേയ്, അതല്ല, വയസ്സായി വര്വല്ലേ, അപ്പോ ശരീരം തടിക്കണതൊന്നും അത്ര നല്ലതല്ല. &lt;p&gt;കുമാരേട്ടന്‍: ഇതാപ്പ നന്നായേ..നെനക്ക് വയസ്സായി, ഞങ്ങളൊക്കെ ചെറുപ്പോം. ഇവടെ മസിലും പിടിച്ച് നടന്നാര്‍ന്ന ഒരു ചെക്കന്റെ കോലം കണ്ടട്ട് കുമാരേട്ടന് നല്ല വെഷമം ഇണ്ട് അതോണ്ട് ചോദിച്ചതാ.&lt;p&gt;&lt;br /&gt;[കുമാരേട്ടന്റെ ഉള്ളിലെ ദ്രാവകം സൂര്യന്റെ ചൂടിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുമാരേട്ടന്‍ വികാരം കൊള്ളുവാന്‍ തുടങ്ങിയിരിക്കുന്നു.]&lt;p&gt;ഞാന്‍: ഹേയ്. അതൊന്നും അല്ല എന്റെ കുമാരേട്ടാ, ഞാന്‍ യോഗ ചെയ്യണോണ്ട് ശരീരം അധികം തടിക്കാതിരിക്കണതാ. &lt;p&gt;കുമാരേട്ടന്‍: നിന്റെ ഒരു യോഗം അല്ലാണ്ടെന്താ പറയാ.. അതല്ലാ, നീയെവിടിക്ക്യാ പോയാര്‍ന്നേ?&lt;p&gt;ഞാന്‍: ആഫ്രിക്കേല് &lt;p&gt;കുമാരേട്ടന്‍: ങാ, ഇമ്മടെ ലോഹീം അവടന്ന്യാ. &lt;p&gt;[ആറുമാസം മുമ്പ് നാട്ടില്‍ ലോറി ഓടിച്ചു നടന്നിരുന്ന കുമാരേട്ടന്റെ താഴെയുള്ള ചെക്കനാണ് ലോഹിയെന്നു വിളിക്കുന്ന ലോഹിതാക്ഷന്‍. അവന്‍ ആഫ്രിക്കയില്‍ പോയെന്ന് കേട്ടപ്പോള്‍ സ്വാഭാവികമായും അവന്‍ ആഫ്രിക്കയില്‍ എവിടെയാണെന്നറിയാന്‍ എനിക്കാകാംഷയുണ്ടായി ]&lt;p&gt;ഞാന്‍: ആഫ്രിക്കയില്‍ എവട്യാ? &lt;p&gt;കുമാരേട്ടന്‍: അവന്‍ ഇമ്മടെ .... ഹെയ്, എന്തൂട്ടണ് &lt;p&gt;പറയാഞാനിടക്ക് കയറി ചോദിച്ചു. കെനിയാ?&lt;p&gt;കുമാരേട്ടന്‍ എന്തോ അനാവശ്യം കേട്ടതു പോലെ തല വെട്ടിച്ചു. ഞാന്‍ വീണ്ടും ചോദിച്ചു.&lt;p&gt;ഞാന്‍: ടാന്‍സാനിയാ?കുമാരേട്ടന്റെ ചിന്തകള്‍ക്ക് ഞാന്‍ തടസ്സം നിന്നെന്നപോലെ തല കുടഞ്ഞ് എന്നെ ദേഷ്യത്തോടെ നോക്കിയപ്പോള്‍ ഞാന്‍ ഒരെണ്ണം കൂടി ചോദിച്ചവസാനിപ്പിച്ചു. ഉഗാണ്ടാ?&lt;p&gt;&lt;br /&gt;കുമാരേട്ടന്‍ തലകുടഞ്ഞ് പറഞ്ഞു: ഹയ്, കേനും ഉണ്ടേം ഒന്നും അല്ല, ഇമ്മടെ ഹൈദ്രാ....ബ്ദ്.&lt;p&gt;&lt;br /&gt;ഞാന്‍: ഹൈദരാബാദോ? &lt;p&gt;കുമാരേട്ടന്‍: അതന്നെ, ഹൈദ്രാ..ബ്ദ്. അതും ഇമ്മടെ നീ പറഞ്ഞ ആന്ധ്രേല് തന്ന്യല്ലേ?&lt;p&gt;ഞാന്‍ ഒന്നും മിണ്ടിയില്ല, ഇനി കുമാരേട്ടനെ ലോകമാപ്പിന്റെ മുന്നില്‍ കുത്തിയിരുത്താനുള്ള ശേഷി എനിക്കില്ല. അതൊക്കെ താങ്ങാനുള്ള ശേഷി കുമാരേട്ടനും. അതുകൊണ്ട് തന്നെ ഞാന്‍ മാതൃഭൂമിയുടെ മറ്റൊരു ലക്കം കയ്യിലെടുത്തു.&lt;p&gt;&lt;br /&gt;എന്റെ ശ്രദ്ധ മാറിപ്പോകുന്നതിനു മുമ്പ് കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന് കുമാരേട്ടനെ ആരും പഠിപ്പിക്കണ്ട ആവശ്യമില്ലാത്തതോണ്ട് കുമാരേട്ടന്‍ എന്റെ അടുത്തേക്ക് വന്ന് മുഖം കുനിച്ച്  ശബ്ദം താഴ്ത്തി ചോദിച്ചു.&lt;p&gt;“ദേ, നീ, കുമാരേട്ടന് ഒരു 200 ഉറുപ്പിക താട്ട്, ഇമ്മടെ ലോഹീടെ ഭാര്യേടെ പാപ്പന്‍ കള്ളുഷാപ്പീന്ന് സൈക്കിള്മ്മെ വരുമ്പോ സൈക്കിളടക്കം കൊളത്തില് വീണൂന്ന്. ഇതറിഞ്ഞട്ട് ഇമ്മള് പോയി കണ്ടില്ലെങ്ങ്യേ മോശല്ലേ..”&lt;p&gt;&lt;br /&gt;ഞാന്‍: (ഒരു മോശോം ഇല്യ എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും): അതിപ്പോ 200 രൂപാന്നൊക്കെ പറഞ്ഞാ. &lt;p&gt;കുമാരേട്ടന്‍: മൊരളിയേ, വെറുതെ വേണ്ടാന്ന്, ഇമ്മടെ ലോഹി അടുത്ത മാസം വണ്ടി കൊണ്ട് വരുമ്പോ നീ നേരിട്ടാ വേടിച്ചോ എന്ത്യേ..&lt;p&gt;എന്തെങ്കിലും പറഞ്ഞ് കാശു വാങ്ങി കള്ളു കുടിക്കാനാണെന്ന് അറിയാവുന്നതുകൊണ്ടും ഒന്നും കൊടുക്കാതെ വിട്ടാല്‍ വീണ്ടും വീണ്ടും വന്ന് ശല്യപ്പെടുത്തുമെന്നുള്ളതുകൊണ്ടും ഞാനകത്തുപോയി ഒരു 50 രൂപ ചുരുട്ടി പിടിച്ചു കൊണ്ടു വന്ന് കുമാരേട്ടന്റെ കയ്യില്‍ വച്ചുകൊടുത്ത് പറഞ്ഞു.&lt;p&gt;“അതേ, 50 രൂപേ ഉള്ളു. ഇതെനിക്ക് കുമാരേട്ടന്‍ തിരിച്ച് തരണ്ട.”&lt;p&gt;കുമാരേട്ടന്‍: ഹയ്, ഡാ നീ കുമാരേട്ടനെ വെഷമിപ്പിക്ക്യാ.... എനിക്ക് വെര്‍തെ വേണ്ടാന്ന്...ഞാന്‍ തിരിച്ചു തരും. ഇമ്മടെ ലോഹി.. &lt;p&gt;ഞാന്‍: അത് സാരല്ല്യാ, കുമാരേട്ടന്‍ ചെല്ല്.. &lt;p&gt;കുമാരേട്ടന്‍: അപ്പോ ശരി, ഞാന്‍ പോയിട്ട് പിന്നെ വരാം...&lt;p&gt;നടക്കുമ്പോള്‍ തിരിഞ്ഞ് നിന്ന്  സ്വകാര്യം പറയുന്ന പോലെ പറഞ്ഞു,&lt;p&gt;കുമാരേട്ടന്‍: നിന്റെ ചേച്ചീടെ കയ്യീന്ന് പറമ്പില് വെള്ളം തിരിക്കാംന്ന് പറഞ്ഞ് ഒരു 100 രൂപ കൂടല് വാങ്ങീട്ട്ണ്ട്. അത് നീ ഒന്ന് കൊടുത്ത് സെറ്റില് ചെയ്തേക്ക് ട്ടാ. കാര്യങ്ങള് കണിശായില്ലെങ്ങ്യേ, ചേച്ചീടെ മോത്തയ്ക്ക് നോക്കാന്‍ എനിക്കൊരു മട്യാ അതോണ്ടാ...പിന്നഡ്ജസ്റ്റ് ചെയ്യാം..&lt;p&gt;&lt;br /&gt;ഇനിയിപ്പോള്‍ അതിനെക്കുറിച്ചൊക്കെ സംസാ‍രിക്കാന്‍ നിന്നാല്‍ വല്ല്യ ശല്യാവുന്ന് അറിയുന്നോണ്ട് ‘അങ്ങന്യാവട്ടെ’ എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. കുമാരേട്ടന്‍ ഗേറ്റിന്റെ കൊളുത്ത് അടയ്ക്കുമ്പോള്‍ ഉറക്കെ ചോദിച്ചു. &lt;p&gt;കുമാരേട്ടന്‍: അപ്പോ ഒരു കാര്യം ചോയ്ക്കാന്‍ വിട്ട്വോയി.   നീ അവടെ ഇമ്മടെ ലോഹ്യേ കാണാറ്ണ്ടാ?&lt;p&gt;ഞാന്‍:  ഇല്ല്യ &lt;p&gt;കുമാരേട്ടന്‍: നെന്റെ സ്ഥലത്ത്ന്ന് കൊറേ പോണോ ലോഹീടെ അബടക്ക്?&lt;p&gt;ഉം. ഞാനൊന്നു മൂളി. &lt;p&gt;[കുമാരേട്ടന്‍ ഇപ്പോള്‍ നല്ലവണ്ണം നിന്നിടത്ത് നിന്ന് ആടുന്നുണ്ട്] &lt;p&gt;കുമാരേട്ടന്‍: ഇമ്മടെ മാപ്രാണത്ത്ന്ന് തൃശൂര്‍ക്ക് പോണ ദൂരംണ്ടാവ്വോ? &lt;p&gt;എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു. “എന്റെ കുമാരേട്ടാ ലോഹി ആന്ധ്രാപ്രദേശിലല്ലേ, ഞാന്‍ ആഫ്രിക്കേലായിരുന്നു.”&lt;p&gt;കുമാരേട്ടന്‍: (വേച്ച് വേച്ച് നടന്നുകൊണ്ട്, റോട്ടില്‍ കൂടി പോകുന്നവരോടായി ഞാന്‍ പറഞ്ഞത് മനസ്സിലായെന്ന മട്ടില്‍) ഹയ് അപ്പ അതാണ് കാര്യം. സ്ഥലത്തിന്റെ ഓരോരൊ പേരോളേ, ഒക്കെ ഒന്നന്നെ...&lt;br /&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-8869510679525473988?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/8869510679525473988/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=8869510679525473988' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/8869510679525473988'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/8869510679525473988'/><link rel='alternate' type='text/html' href='http://komaram.blogspot.com/2008/01/blog-post_25.html' title='ഓരോരെ പേരോളെ, ഒക്കെ ഒന്നന്നെ!'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-8947761690398681579</id><published>2008-01-12T13:32:00.000+05:30</published><updated>2008-01-12T13:39:09.180+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ഇങ്ങനെയും ചിലര്‍</title><content type='html'>&lt;div align="justify"&gt;ഒരു ഫെബ്രുവരി മാസത്തിലായിരുന്നുവെന്നു തോന്നുന്നു. ഡിഗ്രി അവസാനവര്‍ഷത്തെ പരീക്ഷക്കു മുമ്പുള്ള സ്റ്റഡി ഹോളിഡേയ്സില്‍ പറമ്പിലെ ഒരു മരത്തണലില്‍ പ്ലാസ്റ്റിക് കസേരയിലിരുന്ന് ഞാന്‍  മൈക്രോ ഇക്കണോമിക്സ് പഠിക്കുകയായിരുന്നു. കണാരന്‍ ചേട്ടന്‍ തൊട്ടപ്പുറത്തെ ഒഴിഞ്ഞു കിടക്കുന്ന പറമ്പില്‍ കല്ലുവെട്ടുന്നുണ്ടായിരുന്നു. കണാരന്‍ ചേട്ടന് ഏകദേശം 50 വയസ്സുണ്ടാവും. ഉറച്ച ശരീരം. അല്പം നരച്ച കുറ്റിത്തലമുടിയും പൂര്‍ണ്ണമായും നരച്ച കനമുള്ള നീളന്‍ മീശയും. മീശയുടെ അറ്റം ചുരുട്ടി മുകളിലേക്ക് വെച്ചിരിക്കുന്നു. ചുവന്നിരിക്കുന്ന കണ്ണുകള്‍. കാലത്തും, ഉച്ചക്കും, വൈകീട്ടും മിനുങ്ങുന്ന സ്വഭാവം പണ്ടേ അദ്ദേഹത്തിനുണ്ടായിരുന്നു. വെറുമൊരു തോര്‍ത്തുമുണ്ടാണ് കല്ലുവെട്ടുമ്പോള്‍ യൂണിഫോം. പിന്നെ  ചെവിയില്‍ തിരുകിയിരിക്കുന്ന ബീഡി, തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്ത്. കല്ലുവെട്ടുന്നതിനിടയില്‍ വടക്കന്‍ പാട്ടു പാടുകയും, കുറച്ച് വെള്ളം അധികം അകത്തുണ്ടെങ്കില്‍ ദേഷ്യമുള്ളവരുടെ പേരെടുത്ത് പറഞ്ഞുള്ള ഭരണിപ്പാട്ടും ഉണ്ടായിരിക്കും.തല്ല് എരന്നു വാങ്ങാന്‍ ഒരു പ്രത്യേക മിടുക്കു തന്നെ കണാരേട്ടനുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയുണ്ടാവില്ല. &lt;/p&gt;&lt;br /&gt;കണാരേട്ടന്‍ പാട്ടുപാടി കല്ലുവെട്ടിക്കൊണ്ടിരിക്കുമ്പോഴാണ്, അദ്ദേഹത്തിന്റെ പാ‍ട്ടിന് ശ്രുതിഭംഗം വരുത്തിക്കൊണ്ട് മറ്റൊരു ഈണം അലയടിച്ചത്, “പായേ പായം, പാ‍യേ പായം”. ഞാന്‍ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി ആ പുതിയ ശബ്ദത്തിനുടമയെ നോക്കി. നല്ല ഭംഗിയുള്ള തഴപ്പായകള്‍ ചുമന്നുകൊണ്ടൊരു മദ്ധ്യവയസ്കന്‍ നടന്നു വരുന്നു. പായയുടെ വക്കുകളില്‍ ചുവന്നതും നീലയും നിറങ്ങള്‍ ചാര്‍ത്തിയിരിക്കുന്നത് അകലെ നിന്നു തന്നെ കാണാം. പായകളുടെ കെട്ടിനു നല്ല കനമുണ്ടെന്ന് അയാളുടെ മുഖഭാവം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. അയാള്‍ ഓരോ വീട്ടിലേക്കും നോക്കി വിളിച്ചു പറഞ്ഞു, “പായേ പായം”. &lt;/p&gt;&lt;br /&gt;കണാരേട്ടന്‍ കല്ലുവെട്ടുന്നത് നിര്‍ത്തി, നിവര്‍ന്ന് പായ വില്പനക്കാരനെ നോക്കി. കല്ലുവെട്ടു സാമഗ്രികള്‍ തറയിലിട്ട് കൈ തോര്‍ത്തുമുണ്ടില്‍ തന്നെ തുടച്ച്, തലയിലെ തോര്‍ത്തഴിച്ച് മുഖം തുടച്ച് വീണ്ടും തോര്‍ത്ത് തലയില്‍ കെട്ടി ബീഡി കത്തിച്ച്  കല്ലുവെട്ടാം കുഴിയില്‍ നിന്നും പുറത്ത് വന്ന് പായ വില്പനക്കാരനെ വിളിച്ചു. &lt;/p&gt;“ഡോ, അവടെ നിന്നേ, ഒരു കാര്യം പറയട്ടെ”&lt;/br&gt;പായ വില്പനക്കാരന്‍ ഒരു കസ്റ്റമറെ കിട്ടിയ ആശ്വാസത്തോടെ നിന്നു. കണാരേട്ടന്‍ പായ വില്പനക്കാരന്റെ അടുത്തേക്ക് നടന്നു. അടുത്തെത്തിയപ്പോള്‍ പായവില്പനക്കാരന്‍ തലച്ചുമടിറക്കാനായ് ഒന്നു കുനിഞ്ഞു. കണാരേട്ടന്‍ ബീഡി ഒന്നാഞ്ഞുവലിച്ച് കൈ കൊടുത്ത് സഹായിച്ച് പായക്കെട്ട് ഇറക്കി ഇടവഴിയിലെ വേലിക്കരികിലായ് വെച്ചു. പായവില്പനക്കാരന്‍ പൊടുന്നനെ കെട്ടഴിച്ച് പായകള്‍ ഒന്നൊന്നായ് നിവര്‍ത്തിയിട്ട് കാണിച്ചു കൊടുക്കുന്നതും അതിന്റെ ഇഴകളെക്കുറിച്ചും, പായ് നെയ്ത്തിനെക്കുറിച്ചും വിശദമായ്  സംസാരിക്കുന്നതും ഒരു തരം നിര്‍വ്വികാരതയോടെ കണാരേട്ടന്‍ നോക്കി നിന്നു. സത്യത്തില്‍ എന്തിനാണ് കണാരേട്ടന്‍ തന്റെ ജോലി നിര്‍ത്തി അങ്ങോട്ടു വന്നതെന്നു പോലും മറന്നുപോയിരുന്നുവെന്ന് തോന്നും ആ നില്പ് കണ്ടാല്‍. അതിനിടയില്‍ പായ് വില്പനക്കാരന്‍ അകലേക്ക് നോക്കി വിളിച്ചു പറഞ്ഞു, “പായേ പായം”. അതു കേട്ടതും കണാരേട്ടന് താന്‍ എന്തിനാണ് പായ വില്പനക്കാരനെ വിളിച്ചു നിര്‍ത്തിയതെന്ന് ഓര്‍മ്മ വന്നു. കണാരേട്ടന്‍ പറഞ്ഞു,&lt;/br&gt;“എടോ, താനെന്തൂട്ടായീ വിളിച്ച് പറയണേ, പായേ പായം ന്നോ?”&lt;/p&gt;പായ വില്പനക്കാരന്‍ അന്താളിച്ച് നിന്നു. ഞാന്‍ മൈക്രോ ഇക്കണോമിക്സ് തെങ്ങിന്‍ ചോട്ടിലിട്ട് എഴുന്നേറ്റ് നിന്നു. കാര്യം അത്ര പന്തിയല്ലെന്ന് തോന്നിയ പായ വില്പനക്കാരന്‍ മെല്ലെ നിവര്‍ത്തിയിട്ട പായകള്‍ ചുരുട്ടി. അപ്പോള്‍ വീണ്ടും കണാരേട്ടന്‍ ചോദിച്ചു, “ഡോ, തന്നോടാ ഞാന്‍ ചോദിച്ചേ, എന്തൂട്ടാ തന്റെ ഈ പായേ പായം? ‘പായ, പായ’ എന്ന് ക്ലീന്‍ ക്ലീനായിട്ട് പറയണം, മനസ്സിലായാ?”&lt;/br&gt;&lt;br /&gt;കച്ചവടക്കാരന്‍ തന്റെ നഷ്ടപ്പെട്ട സമയത്തില്‍ വിഷണ്ണനായ്  ഒന്നും മിണ്ടാതെ പായ അടുക്കി കെട്ടാന്‍ തുടങ്ങുമ്പോള്‍ ചോദിച്ചു,  “അല്ലാ, അപ്പോള്‍ ചേട്ടന് പായ വേണ്ടേ?”&lt;/br&gt;തന്റെ ചോദ്യത്തിനുത്തരം നല്‍കാതെ അവഗണിക്കുന്നത് സഹിക്കാന്‍ കണാരേട്ടനാകുമായിരുന്നില്ല. അല്പം ദേഷ്യത്തോടെ കണാരേട്ടന്‍ പറഞ്ഞു,&lt;/p&gt;&lt;br /&gt;“ഞാന്‍ പായ വാങ്ങണോ വേണ്ടേന്നൊള്ളത് പിന്നത്തെ കാര്യം. നീ ആദ്യം ശരിക്ക് വിളിച്ച് പറയ്, ‘പായ, പായ, പായ, പായേ....’ അങ്ങനെ പറയണം മനസ്സിലായാ.” കച്ചവടക്കാരന്‍ അതിനുത്തരമൊന്നും പറഞ്ഞില്ല.  അയാളുടെ മുഖത്ത് സങ്കടവും ദേഷ്യവും കൂടിച്ചേര്‍ന്ന ഒരു ഭാവമായിരുന്നു അപ്പോള്‍. ഇത് പായക്കച്ചവടക്കാരന്റെ തല്ലു കൊണ്ടേ കണാരേട്ടന്‍ അവസാനിപ്പിക്കുകയുള്ളുവെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു. കാരണം ഇതിനു മുമ്പ്  ഒരു പഴം വില്പനക്കാരനെ ഇതേ ഇടവഴിയില്‍ തന്നെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതിന് അയാളുടെ കയ്യില്‍ നിന്നും തരക്കേടില്ലാതെ തല്ലു വാങ്ങിയിരുന്നു. അയാള്‍ അന്ന് ‘പഴേ പഴം’ എന്ന് വിളിച്ചാണ് കച്ചവടം നടത്തിയിരുന്നത്, അതിഷ്ടപ്പെടാതെ കണാരേട്ടന്‍ പറഞ്ഞു, “പഴേ പഴം ഇവിടെ വിക്കാന്‍ പറ്റില്ല, പുത്യേ പഴം മാത്രം  വിറ്റാ മതി. അതോണ്ട് ഒന്നില്ലെങ്കില്‍, ‘പഴം, പഴം’ എന്ന് വിളിച്ച് പറയാ, അല്ലെങ്കില്‍ പുത്യേ പഴം എന്ന് വിളിച്ച് പറയാ...” ആ തര്‍ക്കത്തിന്റെ ഒടുവില്‍ അല്ല തടിമിടുക്കുള്ള പഴം വില്പനക്കാരന്‍ കാണാരേട്ടനെ പഴം ചവിട്ടിയ മട്ടിലാക്കിക്കളഞ്ഞു. ഇന്ന് ഇതിനി എവിടെ ചെന്ന് അവസാനിക്കും എന്ന ആകാംഷയില്‍ ഞാന്‍ ഇക്കണോമിക്സ് മറന്ന് ഇടവഴിയിലേക്ക് നോക്കി നിന്നു.&lt;/p&gt;&lt;br /&gt;തോര്‍ത്തുമുണ്ടുടുത്ത് മുറിബീഡി വലിച്ച് ചുവന്ന കണ്ണുകളോടെ തന്റെ മുന്നില്‍ തന്നെ ചോദ്യം ചെയ്ത് നില്‍ക്കുന്ന ആളോട് പായക്കെട്ട് തലയിലേറ്റാന്‍ സഹായിക്കാമോ എന്ന് ചോദിക്കുന്നത് അനര്‍ത്ഥങ്ങള്‍ ഉണ്ടാക്കിയാലോ എന്ന് ശങ്കിച്ച് പായക്കെട്ട്  തലയിലേറ്റാനായ് ഒന്ന് കൈ വെക്കാന്‍ ഇനി ആരോട് പറയും  എന്ന മട്ടില്‍ ചുറ്റിനും നോക്കി. അപ്പോഴാണ് കാഴ്ച കാണുന്ന എന്നെ കണ്ടത്. കച്ചവടക്കാരന്‍ എന്നെ നോക്കി വിളറിയ ചിരിയോടെ  ചോദിച്ചു, “ഒരു കൈ തന്ന് സഹായിക്ക് മോനെ”. ഇത് കേട്ടതും കണാരേട്ടന്റെ രക്തം തിളച്ചു. തന്റെ ചോദ്യത്തിനുത്തരം പറയുന്നില്ലെന്നു മാത്രമല്ല, പായക്കെട്ട് പിടിച്ചിറക്കാന്‍ സഹായിച്ച തന്നെ തീര്‍ത്തും അവഗണിക്കുന്ന ഇയാളെ അങ്ങനെ വിടാന്‍ പറ്റില്ലാ എന്ന തീരുമാനത്തില്‍ കണാരേട്ടന്‍ അയാളെ തടഞ്ഞു നിര്‍ത്തി പറഞ്ഞു,“അതേ, ഈ നാട്ടില് പായ വിക്കണങ്ങിലേ, ‘പായ, പായ, പായ’ എന്നു വിളിച്ച് പറഞ്ഞേ തനിക്ക് വിക്കാന്‍ പറ്റുള്ളു ട്ടാ...പിന്നെ തന്റെ ഈ ചുമട് ഇവിടെ എറക്കാന്‍ എനിക്ക് സഹായിക്കാംന്നിണ്ടെങ്കിലേ അത് തന്റെ തലേല് കേറ്റി വെച്ചു തരാനും എനിക്ക് പറ്റും. കെട്ടു പോയ ബീഡിക്കുറ്റി  ചെവിയില്‍ തിരുകി, അയാള്‍ പായക്കെട്ടില്‍ കൈ വെച്ചു. കച്ചവടക്കാരന്‍ ഉടനെ കണാരേട്ടനെ അനുസരിച്ചു.  പായക്കെട്ട് തലയിലേറ്റിയതും അയാള്‍ ശീലം കൊണ്ട്പഴയതുപോലെ വിളിച്ചു പറഞ്ഞു, “പായേ, പായം”. &lt;/p&gt;&lt;br /&gt;അതു കേട്ടതും കണാരേട്ടന്‍ അയാളുടെ മുന്നിലേക്ക് ഓടിക്കയറി കൈ വിരിച്ച് പിടിച്ച് അയാള്‍ക്കു തടസ്സമായ് നിന്നു, എന്നീട്ടൊരു ചോദ്യം.&lt;/br&gt;&lt;br /&gt;“അമ്പടാ, നീയെന്താ ആളെ കളിയാക്ക്വാ?, ‘പായ, പായ പായ’ എന്ന് പറഞ്ഞട്ട് ഇവടന്ന് പോയാ മതി.” കച്ചവടക്കാരന്റെ ക്ഷമ നശിച്ചെന്ന് തോന്നി. അയാള്‍ പായക്കെട്ട് തലയില്‍ വെച്ച് തന്നെ കണാരേട്ടനെ പിടിച്ചൊരു തള്ളുകൊടുത്തു. അപ്രതീക്ഷിതമായ ആ തള്ളലില്‍ കണാരേട്ടന്‍ വേലിയുടെ മുകളിലൂടെ കല്ലുവെട്ടാം കുഴിയിലേക്ക് വീണു. വേണ്ടത്ര തൊലി പോകുകയും അവിടവിടെ അത്യാവശ്യം മുറിവേല്‍ക്കുകയും ചെയ്ത കണാരേട്ടന് അത്ര പെട്ടെന്ന് ആ കുഴിയില്‍ നിന്ന് കയറാന്‍ പറ്റിയില്ല.&lt;br /&gt;“പായേ, പായം” കുറച്ചകലെയായ് പായക്കച്ചവടക്കാരന്റെ ശബ്ദം മുഴങ്ങി. അപ്പോള്‍ കല്ലുവെട്ടാം കുഴിയില്‍ നിന്ന് പുതിയൊരു ഭരണിപ്പാട്ട് കേള്‍ക്കാറായി.  ആ പാട്ടിലെ കഥാപാത്രം സ്വാഭാവികമായും ആ പായക്കച്ചവടക്കാരനായിരുന്നു.   ഞാന്‍ തെങ്ങിന്‍ ചോട്ടിലുപേക്ഷിച്ച മൈക്രോ ഇക്കണോമിക്സിന്റെ പേജുകള്‍  ഇളം കാറ്റില്‍ മറിഞ്ഞുകൊണ്ടിരുന്നു.&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-8947761690398681579?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/8947761690398681579/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=8947761690398681579' title='40 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/8947761690398681579'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/8947761690398681579'/><link rel='alternate' type='text/html' href='http://komaram.blogspot.com/2008/01/blog-post_12.html' title='ഇങ്ങനെയും ചിലര്‍'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>40</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-4632245884500907289</id><published>2008-01-01T13:19:00.001+05:30</published><updated>2011-09-22T17:07:19.076+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>യെന്തൊരോ മഹാനു ഭാവലു!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div align="justify"&gt;&lt;br /&gt;പേര് സുശീലന്‍ എന്നായിരുന്നെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അറിഞ്ഞോ അറിയാതെയോ പലപ്പോഴും ദുശ്ശീലങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ടൌണില്‍ ചെറിയൊരു ഹോട്ടല്‍ നടത്തിവരുന്ന അവന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ക്ക് അവനെ നേര്‍ക്കു നേരെ കാണുന്നതു തന്നെ ചതുര്‍ത്ഥിയായിരുന്നു. ബി.എസ്.സി മാത്തമാറ്റിക്സ് ഫസ്റ്റ് ക്ലാസ്സോടെ പാസാകാന്‍ പഠിച്ച സുശീലന് സെക്കന്റ് ക്ലാസ്സെങ്കിലും കിട്ടുമെന്ന് അവനെ കുറിച്ച് ശരിക്ക് അറിയാത്തവര്‍ വിചാരിച്ചിരുന്നു. ആള്‍ കേമനായതുകൊണ്ട് കഷ്ടിച്ച് പാസായി പേരുദോഷം കേള്‍പ്പിച്ചില്ല. പക്ഷെ കണക്കുകളുടെ കളിയില്‍ സുശീലന്‍ അഗ്രഗണ്യനായിരുന്നു. എത്ര വിഷമം പിടിച്ച കണക്കും ശരിയാക്കിയെടുക്കാന്‍ കുട്ടികള്‍ സുശീലനെയാണ് ആശ്രയിച്ചിരുന്നത്. എല്ലാം വളരെ നിഷ്പ്രയാസം അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ സുശീലന് പ്രത്യേക മിടുക്കായിരുന്നു. പക്ഷെ തന്നെ പരീക്ഷിക്കാന്‍ ഒരുങ്ങുന്ന കോളേജിന്റെ സമ്പ്രദായത്തോട് തികഞ്ഞ അതൃപ്തിയായിരുന്നു സുശീലന്. അതുകൊണ്ട് കൂട്ടുകാര്‍ നല്ല മാര്‍ക്ക് വാങ്ങി പാസായപ്പോഴും സുശീലന്‍ കഷ്ടിച്ച് പാസായതേ ഉള്ളു. &lt;br /&gt;ഡിഗ്രി കഴിഞ്ഞ് ഇനിയെന്ത് എന്ന നിലയില്‍ തേരാ പാരാ നടന്നപ്പോള്‍ അച്ഛന്‍ അമ്മ വഴി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴ ആസ്വദിച്ച് കരിമ്പടത്തിനടിയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന സുശീലന്‍ കേട്ടു. &lt;br /&gt;&lt;br /&gt;“എടീ, ഇനിയെങ്കിലും അവനോട് പറയ്, ആ ഹോട്ടലില്‍ വന്നിരുന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി നടത്താന്‍, എനിക്കൊന്ന് വിശ്രമിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഇനി ഇവനൊരു ഉദ്യോഗം കിട്ടിയിട്ട് വിശ്രമിക്കാമെന്ന് വെച്ചാല്‍ അത് അന്ത്യവിശ്രമമാകുന്ന ലക്ഷണമായതോണ്ട് പറയാന്ന് കൂട്ടിക്കോ”. &lt;br /&gt;&lt;br /&gt;അമ്മയുടെ മറുമൊഴിയൊന്നും കേട്ടില്ല. അച്ഛന്റെ ശബ്ദവും കേള്‍ക്കാത്തതുകൊണ്ട് അച്ഛന്‍ ഹോട്ടലിലേക്ക് പോയിരിക്കുമെന്നൂഹിച്ചു. മണ്ടികളായ പെണ്‍കുട്ടികളെ കണക്കു ട്യൂഷന്‍ കൊടുത്തുകൊണ്ടിരുന്നപ്പോള്‍ നല്ലവണ്ണം കാശു കിട്ടിക്കൊണ്ടിരുന്നതാണ്. പക്ഷെ സ്ഥലം മാറി വന്ന സര്‍ക്കിള്‍ ഇന്‍‌സ്പെക്റ്ററുടെ മോള്‍ക്ക് തന്നോട് പ്രേമം തോന്നിയതാ തനിക്കൊരു പാരയായത്. അത് പറഞ്ഞ് കേട്ട അന്ന് തന്നെ കൂട്ടുകാരോട് പോയി പറഞ്ഞ് ഷൈന്‍ ചെയ്യാന്ന് കരുതിയപ്പോഴല്ലേ കാര്യത്തിന്റെ ഗൌരവം പിടി കിട്ടിയത്. ഇതിനു മുമ്പ് താമസിച്ച സ്ഥലത്ത് ഇതുപോലെ ഒരു ട്യൂഷന്‍ മാഷോട് പ്രണയം അറിയിക്കുകയും ആ പാവം മനുഷ്യന്‍ അവളെ ആത്മാര്‍ത്ഥമായ് സ്നേഹിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കിള്‍ ഇന്‍‌സ്പെക്റ്റര്‍ രണ്ടുപേരേയും വിളിച്ച് സത്യാവസ്ഥ അന്വേഷിക്കുകയും പെണ്ണ് നിന്ന് കരയുകയും ഇന്‍‌സ്പെക്റ്റര്‍ ട്യൂഷന്‍ മാഷുടെ കൂമ്പിടിച്ച് വാട്ടുകയും ചെയ്തുവത്രെ. അപ്പോ തന്നെ ഇനി മുതല്‍ ആര്‍ക്കും ട്യൂഷന്‍ വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു. &lt;br /&gt;&lt;br /&gt;സന്ധ്യ കഴിഞ്ഞാലേ കൂട്ടുകാര്‍ ഫ്രീ ആകുകയുള്ളു. താനൊഴിച്ച് എല്ലാവര്‍ക്കും എന്തെങ്കിലും കൈത്തൊഴിലൊക്കെയുണ്ട്. സന്ധ്യക്ക് ഒത്തുകൂടി പുളുവടിച്ച് ഇരിക്കുക, ചീട്ടുകളിക്കുക, രാത്രി റോട്ടുവക്കിലെ തെങ്ങില്‍ കയറി കരിക്ക് ഇട്ടു കുടിക്കുക, ഏതെങ്കിലും പറമ്പില്‍ കയറി കപ്പ മാന്തിയെടുത്ത് പുറത്ത് എവിടെയെങ്കിലും അടുപ്പു കൂട്ടി അതൊക്കെ ചുട്ടു തിന്നുക എന്നതൊക്കെ ഒരു ഹരമായ് മാറിക്കഴിഞ്ഞിരുന്നു. &lt;br /&gt;&lt;br /&gt;കൂട്ടുകാരന്‍ സുഗുണന്‍ ഇന്നലെ ചോദിച്ചത് കാര്യമായെടുക്കാന്‍ പറ്റുന്ന കേസ് തന്നെയായിരുന്നു. വല്ല്യച്ഛനെ പോലെ അല്പം ജ്യോതിഷവും,മന്ത്രവാദവും വശത്താക്കിയാല്‍ പിന്നെ കാശിന്റെ ഒരു കളിയായിരിക്കുമെന്ന്. പക്ഷെ വല്ല്യച്ഛന്‍ ദേശാടനത്തിലാണ്. ഹൈദരാബാദിലാണെന്നാ കേള്‍വി. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വന്നാലായി. വന്നു കഴിഞ്ഞാല്‍ പിന്നെ പൂജയും, മന്ത്രവാദവും ജ്യോതിഷവുമൊക്കെയായ് നല്ല കോളായിരിക്കും. അച്ഛന്റെ മുന്നില്‍ ചെന്നു പെടാതിരിക്കാനും, നേരം പോകാനും വല്ല്യച്ഛന്റെ സഹായിയായി കൂടുന്നത് പതിവായിരുന്നു. നല്ല ശാപ്പാടും, ഇടക്കൊക്കെ കിട്ടുന്ന പൂജിച്ച ചാരായവും വല്ല്യച്ഛന്റെ സഹായിയാവാന്‍ പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു. ഇനി വരുമ്പോള്‍ വല്ല്യച്ഛന്റെ കയ്യില്‍ നിന്ന് പൂജാവിധികളും മന്ത്രങ്ങളും ജ്യോതിഷവുമൊക്കെ പഠിച്ചെടുക്കണം എന്ന് സുശീലന്‍ നിശ്ചയിച്ചു. ഉച്ചയൂണു കഴിഞ്ഞ് കുറച്ച് നേരം പത്രം വായിച്ചിരുന്നപ്പോള്‍ ഉറക്കം വന്നു. പിന്നെ എഴുന്നേറ്റത് നാലുമണിക്കാണ്. മുഖം കഴുകി ചായ കുടിച്ച് ഷേര്‍ട്ടും മുണ്ടും മാറ്റി പുറത്തേക്കിറങ്ങി. കൂട്ടുകാര്‍ വരാന്‍ ഇനിയും സമയം ഏറെയുണ്ട്. കനാല്‍ വക്കത്ത് പോയിരുന്ന് അതിലൂടെ വരുന്നവരേയും പോകുന്നവരേയും നിരീക്ഷിക്കാം എന്ന് കരുതി നടന്നു. കനാല്‍ വക്കത്ത് എത്തിയപ്പോള്‍ കൂനന്‍ മാണിക്യന്‍ ഇരുന്ന് ചൂണ്ടയിടുന്നു. വെറുതെ ഒരു കുശലാന്വേഷണമാവാം എന്ന് കരുതി മാണിക്യനോട് ചോദിച്ചു, &lt;br /&gt;“എന്തൊക്കെയുണ്ട് മാണിക്യാ, നല്ലവണ്ണം കൊത്തുന്നുണ്ടോ?” &lt;br /&gt;&lt;br /&gt;അതിഷ്ടപ്പെടാതെ മാണിക്യന്‍ പറഞ്ഞു, &lt;br /&gt;“വേണെങ്കിലിരുന്ന് ചൂണ്ടിക്കോ, നീയൊക്കെ ചൂണ്ടിയാലേ ചില മീനുകള്‍ കൊത്തൂ”. &lt;br /&gt;മാണിക്യന്‍ തന്നോട് കൊരുക്കാനുള്ള പരിപാടിയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറി. ഒന്നും പറയാതെ മാണിക്യന്‍ ഇരിക്കുന്നതിന്റെ കുറച്ച് ദൂരെയായി വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്നയുടെ തണലില്‍ പോയി ഇരുന്നു. ഇടക്കിടെ മാണിക്യന്‍ സുശീലനെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു. മാണിക്യന് മീനൊന്നും കിട്ടാത്തതിന്റെ ദേഷ്യമായിരിക്കും എന്ന് സുശീലനു തോന്നി. ചൂണ്ടയും, ഒഴിഞ്ഞ കൂടയുമായ് മാണിക്യന്‍ എഴുന്നേറ്റ് കൂനിക്കൂടി സുശീലന്റെ അടുത്തേക്ക് വന്നു. അടുത്തെത്തിയതും സുശീലനെ ചീത്ത പറയാന്‍ തുടങ്ങി, &lt;br /&gt;“കൊറച്ച് കാലം കോളേജില്‍ പോയ് പഠിച്ചൂന്ന് കരുതി ഇത്തിരി മേലനങ്ങി പണിയെടുത്താ കൊറച്ചലൊന്നും വരില്ലട ചെക്കാ. നിന്റെ അച്ഛനും അമ്മേം രാവും പകലും കഷ്ടപ്പെട്ടുണ്ടാക്കുന്നത് ചെന്ന് വെട്ടി വിഴുങ്ങി ഇങ്ങനെ വായ് നോക്കി നടന്നോ, എന്റെ അനിയനെങ്ങാനുമായിരുന്നെങ്കില്‍ നിന്റെ കയ്യും കാലും ഞാന്‍ തല്ലിയൊടിച്ചേനെ” &lt;br /&gt;സുശീലന്റെ സര്‍വ്വ നിയന്ത്രണവും പോയി. മാണിക്യന്‍ പറഞ്ഞ് തീര്‍ന്നതും, വികലാംഗനാണെന്ന പരിഗണന പോലുമില്ലാതെ മാണിക്യനെ ഒറ്റ ചവിട്ടു കൊടുത്തു. മാണിക്യന്‍ കനാലിന്റെ ഓരത്ത് ചരലില്‍ മൂക്കും കുത്തി വീണു. &lt;br /&gt;&lt;br /&gt;“അയ്യോ” എന്ന മാണിക്യന്റെ ദീനരോദനം കേള്‍ക്കാന്‍ നില്‍ക്കാതെ സുശീലന്‍ അവിടെ നിന്നും എഴുന്നേറ്റ് ഓടി. മാണിക്യനെ കാര്യമായ് ഉപദ്രവിക്കണമെന്നൊന്നും താന്‍ കരുതിയിരുന്നതല്ല, പക്ഷെ ചവിട്ട് നല്ല ഊക്കിലായെന്ന് ചവിട്ടിയ തന്റെ കാലിന്റെ വേദനയും, അവന്റെ ചോരയിറ്റ് വീഴുന്ന മൂക്കും ദയനീയമായ നിലവിളിയും ഒക്കെ ബോദ്ധ്യപ്പെടുത്തുന്നു. ഈശ്വരാ ഇനിയിപ്പോള്‍ വല്ല പോലീസ് കേസും ആവുമോ എന്തോ. ഈ നാട്ടില്‍ നിന്ന് ഓടിപ്പോയാലോ എന്ന് വരെ സുശീലന്‍ ചിന്തിച്ചു. വല്ല്യച്ഛന്റെ ഹൈദ്രാബാദിലെ അഡ്രസ്സ് ഒന്ന് കിട്ടിയിരുന്നെങ്കില്‍ ഇവിടെ നിന്നും രക്ഷപ്പെടാമായിരുന്നു. പക്ഷെ അദ്ദേഹം ഇനിയിപ്പോള്‍ ഹൈദ്രാബാദില്‍ തന്നെയാണോ എന്നൊന്നും ആര്‍ക്കും ഒരു പിടിയുമില്ല. വൈകീട്ട് കൂട്ടുകാരെ കണ്ടപ്പോള്‍ അവരും തന്റെ മൂഡൌട്ടിന്റെ കാരണം തിരക്കി, പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല. ഒരാഴ്ച ഒരു പ്രശ്നവുമില്ലാതെ കടന്നുപോയപ്പോള്‍ സുശീലന്‍ എല്ലാം മറന്ന് പഴയ പടിയായി. &lt;br /&gt;വെളുപ്പാന്‍ കാലത്ത് തലവഴി മൂടിപ്പുതച്ച് കിടന്ന് നല്ല നല്ല സ്വപ്നങ്ങള്‍ കണ്ടു കൊണ്ടിരുന്നപ്പോഴാണ് മുറ്റത്ത് കുറച്ചാളുകളുടെ ബഹളം കേട്ടത്. സ്വപ്നത്തില്‍ നിന്നുണര്‍ന്ന് പുതപ്പ് കഴുത്തോളം താഴ്ത്തി ഉമ്മറത്തെ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തു. ശബ്ദം കേട്ടീട്ട് കുറച്ചധികം ആളുകളുണ്ടാവണം. ഇടക്ക് അച്ഛന്‍ എന്തോ പറയുന്നുണ്ട്. ഒന്നും വ്യക്തമല്ല, വല്ല പഴയ വടയോ, ബോണ്ടയോ കഴിച്ച് വയറിളക്കം പിടിച്ചവര്‍ അച്ഛനെ ചീത്ത പറയാന്‍ വന്നതാവും. അപ്പോള്‍ അവിടെ ചെന്ന് നാണം കെടേണ്ടതില്ല എന്ന് കരുതി വീണ്ടും പുതപ്പ് തലവഴി മൂടിപ്പുതച്ച് കിടന്നു. അപ്പോള്‍ അച്ഛന്റെ ശബ്ദം ശരിക്കും കേട്ടു, “എടീ സുഭദ്രേ, അവനോട് എഴുന്നേറ്റ് വരാന്‍ പറയടീ, മാണിക്യനും ബന്ധുക്കളും കാണാന്‍ വന്ന് നിക്കണൂന്ന് പറയ്”അതുകേട്ട സുശീലന്റെ സപ്തനാഡികളും തളര്‍ന്നു പോയതുപോലെ, കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റ് പുറകിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ആഗ്രഹിച്ചെങ്കിലും അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്തതുപോലെ. അപ്പോഴേക്കും അമ്മ അങ്ങോട്ട് കടന്ന് വന്നു. &lt;br /&gt;&lt;br /&gt;“ആ ഹാ, നീ എല്ലാം കേട്ട് കണ്ണു തുറന്നിങ്ങനെ കെടക്ക്വാ, നിന്നെ ആ മാണിക്യനും വീട്ടുകാര്‍ക്കും ഒന്ന് കാണണംന്ന്. അവരെന്തൊക്കെയോ പൊതിഞ്ഞ് കെട്ടി കൊണ്ടു വന്നിരിക്കുന്നു. നിനക്ക് തരാനാണെന്ന്. നീ ഒന്ന് വേഗം എഴുന്നേറ്റ് ചെല്ല്. കുറേ നേരമായ് പാവങ്ങള്‍ കാത്ത് നിക്കണൂ”. &lt;br /&gt;&lt;br /&gt;“ഉം. പൊതിഞ്ഞ് കെട്ടി കൊണ്ടു വന്നിരിക്കുന്നത് വല്ല വടിവാളോ വെട്ടുകത്തിയോ ആവും. ഞാന്‍ ചെന്നതും അതെടുത്ത് വെട്ടും ഉറപ്പാ. ഇനിയിപ്പോള്‍ പുറകിലെ വാതിലൂടെ രക്ഷപ്പെടുകയേ നിവര്‍ത്തിയുള്ളു”. &lt;br /&gt;സുശീലന്‍ ആത്മഗതത്തോടെ കിടക്ക വിട്ട് എഴുന്നേറ്റു. പുറകിലെ വാതില്‍ കടക്കുമ്പോള്‍ അച്ഛന്‍ പുറകില്‍ നിന്ന് കോളറില്‍ പിടിച്ച് വലിച്ച് ഉമ്മറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇങ്ങനെ പറഞ്ഞു,&lt;br /&gt;&lt;br /&gt;“നിന്റെ സമയത്തിനു വിലയില്ലെന്ന് കരുതി ആ പാവങ്ങളുടെ സമയത്തിനു വിലയില്ലാന്ന് ധരിക്കരുത്. എന്താ കാര്യം എന്ന് തിരക്കിയിട്ടവരൊന്നും പറയുന്നുമില്ല, നിന്നോട് തന്നെ പറയണംത്രെ” &lt;br /&gt;&lt;br /&gt;“അതിന് ഞാനൊന്നും ചെയ്തില്ല അച്ഛാ, അവരെന്തോ തെറ്റിദ്ധരിച്ചതാ”, സുശീലന്‍ പറഞ്ഞു.&lt;br /&gt;ഉമ്മറത്തെത്തിയതും മാണിക്യന്‍ വന്ന് കാലില്‍ വീണു. സുശീലന്‍ അത്ഭുതപ്പെട്ട് നിന്നു. മാണിക്യന്റെ കൂനെല്ലാം പോയിരിക്കുന്നു. ഇപ്പോള്‍ അയാള്‍ ഒരു സാധാരണ മനുഷ്യനായിരിക്കുന്നു. മാണിക്യനെ അനുകരിച്ച് എല്ലാവരും സുശീലനെ സാഷ്ടാംഗം പ്രണമിച്ചു. “സ്വാമീ അവിടുത്തെ അറിയാതെ ഞാനെന്തൊക്കെയോ പറഞ്ഞു, അവിടുന്ന് അടിയനോട് ക്ഷമിക്കണം”, മാണിക്യന്‍ കാലില്‍ പിടിച്ച് കിടന്ന് കരഞ്ഞു. “ഓ, രക്ഷപ്പെട്ടു, അപ്പോള്‍ മാണിക്യന്‍ തന്നെ ഉപദ്രവിക്കാന്‍ വന്നതല്ല എന്ന് മനസ്സിലാക്കിയപ്പോള്‍ സുശീലനു സമാധാനമായ്. അയാള്‍ മാണിക്യനെ പിടിച്ചെഴുന്നേല്‍പ്പിച്ചു, പിന്നെ പല്ലു തേക്കാത്ത വായകൊണ്ട് അപ്പോള്‍ തോന്നിയത് പറഞ്ഞു, &lt;br /&gt;&lt;br /&gt;“മാണിക്യന്‍, സംഭവിച്ചതും, സംഭവിക്കുന്നതും, സംഭവിക്കാനിരിക്കുന്നതും നല്ലതിന്”. വന്നവരെല്ലാം എഴുന്നേറ്റ് കയ്യിലെ പൊതികള്‍ സുശീലനു കാണിക്കയായ് സമര്‍പ്പിച്ച്, സുശീലന്‍ സ്വാമികള്‍ക്ക് ജയഭേരി മുഴക്കി നടന്നുപോയ്. കൃഷ്ണന്‍ നായര്‍ ഒന്നും വിശ്വസിക്കാനാവാതെ തൂണും ചാരി നിന്നു. സുശീലന്റെ അമ്മയും അനുജത്തിയും ഉമ്മറവാതില്‍ മറഞ്ഞ് നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. മാണിക്യനും ബന്ധുക്കളും പോയപ്പോള്‍ അവര്‍ വന്ന് കാണിക്ക സമര്‍പ്പിച്ചിരിക്കുന്നത് തുറന്ന് നോക്കി. അടക്കയും, വെറ്റിലയും, പുകയിലയും, നൂറിന്റെ നോട്ടുകളും എല്ലാ പൊതികളിലും ഉണ്ടായിരുന്നു. അവര്‍ അത്ഭുതത്തോടെ സുശീലനെ നോക്കി. ഇതൊക്കെ എത്ര നിസാരം എന്ന മട്ടില്‍ സുശീലന്‍ അവരെ നോക്കി പിന്നെ അമ്മയോട് കാപ്പിയെടുത്തു വെക്കാന്‍ പറഞ്ഞ് പല്ലുതേക്കാന്‍ പോയി. അന്ന് സുശീലനു വീട്ടില്‍ നല്ല സല്‍ക്കാരം ലഭിച്ചു. അച്ഛന്‍ പതിവിനു വിപരീതമായ് ഊണുകഴിക്കുമ്പോള്‍ അവനെ ചീത്ത പറഞ്ഞില്ല. ഊണിനുശേഷം കഴിക്കാന്‍ അമ്മ ഓറഞ്ചും ആപ്പിളും, മുന്തിരിയും അവനു കൊടുത്തു. ഇതെല്ലാം കഴിച്ച് സുഖമായ് കിടന്നുറങ്ങി. വൈകീട്ടെഴുന്നേറ്റപ്പോള്‍ മാണിക്യന്‍ ഉമ്മറത്ത് നില്‍ക്കുന്നു.കൂടെ കൂനുള്ള രണ്ടുപേരെ കൂടി കൊണ്ടുവന്നിരിക്കുന്നു. മാണിക്യന്‍ സുശീലനെ കണ്ട് തൊഴുതു, മറ്റു കൂനന്മാരും സുശീലനെ തൊഴുതു. മാണിക്യന്‍ പറഞ്ഞു, സ്വാമി, അങ്ങ് എന്റെ കൂനു ഭേദമാക്കിയതുപോലെ ഇവരുടെ കൂനും മാറ്റിക്കൊടുക്കണം.” അവര്‍ കൊണ്ടു വന്ന കാണിക്ക പൊതി സുശീലന്റെ മുന്നില്‍ വെച്ചു. സുശീലന്റെ കയ്യും കാലും വിറച്ചു. അയാള്‍ പറഞ്ഞു, &lt;br /&gt;“മാണിക്യന്‍ അന്നതു സംഭവിച്ചുവെന്ന് കരുതി, എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. ഇതൊക്കെ എടുത്തുപോക്കോളു”. സുശീലന്‍ അകത്തേക്ക് നടക്കുമ്പോള്‍ മാണിക്യന്‍ കാലില്‍ വീണു തൊഴുതുകൊണ്ട് പറഞ്ഞു, “അങ്ങയുടെ പാദസ്പര്‍ശം ഏറ്റാല്‍ മാത്രം മതി, ഈ കൂനുകള്‍ നേരെയാവും. ഓരോ ചവിട്ട് കൊടുത്തീട്ട് പോകൂ, അങ്ങയെ ദേഷ്യം പിടിപ്പിച്ചീട്ടണെങ്കിലും ചവിട്ടാതെ ഞാന്‍ വിടില്ല.” മാണിക്യന്‍ കാലില്‍ തൂങ്ങി. “ഉം. ശരി, ശരി, ചവിട്ട് കിട്ടിയാലേ പോകൂ എന്നാണെങ്കില്‍ ചവിട്ടാം. രണ്ടു പേരും പിന്തിരിഞ്ഞു നിന്നോളു, പിന്നെ അതും പറഞ്ഞ് എന്നെ ശല്യപ്പെടുത്തരുത്.” സുശീലന്‍ ദേഷ്യത്തോടെ പറഞ്ഞു. അവര്‍ രണ്ടുപേരും തിരിഞ്ഞു നിന്നു. സുശീലന്‍ രണ്ടുപേരുടെ കൂനിലും ആഞ്ഞു ചവിട്ടി. സുശീലന്റെ കാല്‍ നന്നായ് വേദനിച്ചു. രണ്ടു കൂനന്മാരും മുറ്റത്ത് മൂക്കു കുത്തി വീണു. മാണിക്യന്‍ രണ്ടിനേയും കാറിലിട്ട് ആശുപത്രിയില്‍ കൊണ്ടുപോയ്.&lt;br /&gt;&lt;br /&gt;കൃഷ്ണന്‍ നായര്‍ ഹോട്ടല്‍ വിറ്റ് വീട്ടുവളപ്പില്‍ ആശ്രമം പണിതു. കാവിമുണ്ടും, കാവി ജുബ്ബയും അണിഞ്ഞ സുശീലന്റെ താടി നീണ്ടു വളരാന്‍ തുടങ്ങിയിരുന്നു. മാണിക്യന്‍ സുശീലന്റെ സഹായിയും പരസ്യക്കമ്പനിയും ആയി. ആയിടക്ക് വല്ല്യച്ഛന്‍ നാട്ടില്‍ വന്നു. ചാരായം മണക്കുന്ന വല്ല്യച്ഛന്‍ സുശീലനെ കെട്ടിപ്പിടിച്ച് പറഞ്ഞു,&lt;br /&gt;&lt;br /&gt;“ഇനി സ്വാമിയെ വിട്ട് ഞാനെങ്ങും പോണില്ല. യെന്തൊരോ മഹാനു ഭാവലു!”&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-4632245884500907289?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/4632245884500907289/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=4632245884500907289' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/4632245884500907289'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/4632245884500907289'/><link rel='alternate' type='text/html' href='http://komaram.blogspot.com/2008/01/blog-post.html' title='യെന്തൊരോ മഹാനു ഭാവലു!'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-1520326195791112750</id><published>2007-12-31T18:11:00.000+05:30</published><updated>2007-12-31T18:17:03.124+05:30</updated><title type='text'>പുതുവത്സരാശംസകള്‍</title><content type='html'>എന്റെ എല്ലാ ബൂലോഗ ചങ്ങാതിമാര്‍ക്കും&lt;br /&gt;ഐശ്വര്യവും, സമാധാനവും, സന്തോഷവും&lt;br /&gt;നിറഞ്ഞ വര്‍ഷമായിരിക്കട്ടെ 2008 എന്ന് ആശംസിച്ചുകൊണ്ട്&lt;br /&gt;&lt;br /&gt;സസ്നേഹം&lt;br /&gt;മുരളി&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-1520326195791112750?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/1520326195791112750/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=1520326195791112750' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1520326195791112750'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1520326195791112750'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/12/blog-post_31.html' title='പുതുവത്സരാശംസകള്‍'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-6737307699968645254</id><published>2007-12-23T14:45:00.000+05:30</published><updated>2007-12-23T14:59:23.293+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മക്കുറിപ്പ്'/><title type='text'>വെള്ളം കോരലും മസിലു പിടുത്തവും - ചില ഓര്‍മ്മകള്‍</title><content type='html'>&lt;div align="justify"&gt;&lt;br /&gt;1980 മുതല്‍ 1990 വരെയുള്ള പത്തുവര്‍ഷങ്ങള്‍ ശരീരം പുഷ്ടിപ്പെടുത്തലിലും, അതിന്റെ പ്രദര്‍ശനത്തിലും ഊറ്റം കൊണ്ടു നടന്ന കാലം. മിസ്റ്റര്‍ ഇരിങ്ങാലക്കുട മുതല്‍ എവിടെ ബോഡി ബില്‍ഡിംഗ്  മത്സരം നടന്നാലും പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്തിരുന്നു. 1984ല്‍ മിസ്റ്റര്‍ കേരളവര്‍മ്മ കോളേജ് ആയി തിരഞ്ഞെടുക്കപ്പെടുകയും, ഭാരോദ്വഹന മത്സരത്തില്‍ 83ലും 84ലും ജില്ലാ ചാമ്പ്യനാവുകയും ചെയ്തു. യൂണിവേഴ്സിറ്റി തലത്തിലും നിരവധി സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു.  കോളേജില്‍ തന്നെ Gymnasium club ഉണ്ടായിരുന്നതുകൊണ്ട് കാലത്ത് കോളേജില്‍ പോയാല്‍ ഒരുപാട് വൈകീട്ടേ വീട്ടിലെത്താറുള്ളു. മനസ്സില്‍ അപ്പോഴും കലയും സാഹിത്യവും സൂക്ഷിച്ചിരുന്നതിനാല്‍ “കളിയരങ്ങ്” എന്ന കാമ്പസ് തിയ്യറ്ററിലും സജീവമായ് പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ശരീരത്തിന്റെ രൂപ ഘടന വ്യത്യസ്തമായതിനാല്‍ നാടകങ്ങളില്‍ ചില പ്രത്യേക വേഷങ്ങളില്‍ ഒതുങ്ങേണ്ടി വന്നു എന്നത് പലപ്പോഴും മനസ്സിനെ വിഷമിപ്പിച്ചിരുന്നു. അമ്മക്ക് എന്റെ ഇത്തരം പ്രവൃത്തികളോട്  തുടക്കത്തില്‍ തീരെ യോജിപ്പുണ്ടായിരുന്നില്ല. ശരീരസൌന്ദര്യ സങ്കല്പം അമ്മക്ക് തീരെ സ്വീകാര്യമായിരുന്നില്ലെന്ന് ചുരുക്കം.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt; &lt;/div&gt;&lt;div align="justify"&gt;പലരോടും സംസാരിക്കുമ്പോള്‍ അമ്മയിങ്ങനെ പറയുമായിരുന്നു, “തൃശൂര് പഠിക്കാന്‍ പോയതിനുശേഷം അവന്‍ ഒരു കൊരങ്ങന്റെ രൂപായി മാറി. അരേലൊരു കുടുക്കിടാന്‍ പാകത്തില്‍ ചെറുതായ് ചെറുതായ് വരുന്നു, പക്ഷെ നെഞ്ചു വീര്‍ത്ത് വീര്‍ത്ത്  ചെക്കനാകെ വികൃതായി വര്വാ”. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇതൊക്കെയാണെങ്കിലും സമയാ സമയത്തിന് പച്ചക്കപ്പലണ്ടി കുതിര്‍ത്തിയതും, നേന്ത്രപ്പഴം, ചെറുപയറും, ഉരുളക്കിഴങ്ങും വേവിച്ചത് , വെള്ളച്ചോറില്‍ ചെറിയ ഉള്ളി അരിഞ്ഞിട്ട് തൈരൊഴിച്ച് വെച്ചത്, എന്നിങ്ങനെ എന്റെ ആരോഗ്യ സംരക്ഷണത്തിനുള്ള എല്ലാ കാര്യവും കൃത്യമായ് തയ്യാറാക്കി തന്നിരുന്നു. അതുപോലെ പത്രത്തില്‍ ഫോട്ടോ വന്നപ്പോള്‍ അഭിമാനത്തോടെ അത് എല്ലാവരേയും കാണിക്കുന്നത് കണ്ടിരുന്നു.അപ്പോള്‍ അച്ഛന്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത് അമ്മയോടിങ്ങനെ പറയുമായിരുന്നു, &lt;p/&gt;&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;“അവന്‍ സ്പോര്‍ട്സില്‍ താല്പര്യം കാട്ടുന്നതിലെന്താ തെറ്റ്. അതൊന്നും ഇതുവരെ അവന്റെ പഠിപ്പിനെ ബാധിച്ചീട്ടും ഇല്ല. നീയായിട്ട് അവനെ നിരുത്സാഹപ്പെടുത്താതിരുന്നാല്‍ മതി."&lt;p/&gt;&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;അങ്ങനെ ഞാനൊരല്പം അഹങ്കാരത്തോടെ ഷേര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍സ് ഇടാതെ നടന്നിരുന്ന കാലം. അന്ന് ഒരു ചെറിയ സ്വര്‍ണ്ണ മാലയും കഴുത്തിലുണ്ടായിരുന്നു. ഒരിക്കല്‍ അതുകണ്ട് കോളേജിലെ മലയാളം ലക്ചറര്‍ രാജന്‍ സാര്‍ എന്നോടൊരു ചോദ്യം.  “എന്താടോ ഷേര്‍ട്ടിന്റെ മുകളിലെ ബട്ടന്‍സ് ഇടാത്തത്?” ഞാന്‍ പറഞ്ഞു, അതിട്ടാല്‍ ഷേര്‍ട്ട് വളരെ കുടുസ്സായി ഇരിക്കും അതോണ്ടാ.. അപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ കളിയാക്കി പറഞ്ഞു, “അതൊന്നും അല്ല സാറെ, അവന്റെ സ്വര്‍ണ്ണമാല കാട്ടാന്‍ വേണ്ടി ബട്ടന്‍സ് അഴിച്ചിട്ടു നടക്കുന്നതാ...” അതുകേട്ട് സാറിന്റെ വക മറ്റൊരു കമന്റും, “ഓ എന്തായാലും അരഞ്ഞാണം ഇടാന്‍ തോന്നാഞ്ഞത് നന്നായി” എന്ന്. എല്ലാവരും കൂട്ടച്ചിരിയായി, തൊലിക്കട്ടി കുറവായതിനാല്‍ ഞാനുടനെ അവിടെ നിന്നും നിഷ്ക്രമിച്ചു. (നാണം കെട്ടോടി പോയിയെന്നും പറയാം)&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇതൊക്കെ മുഖവുരയായ് എഴുതിയത് മറ്റൊരു കാര്യം പറയാന്‍ വേണ്ടിയാണ്. വീട്ടില്‍ കറണ്ട് പോയപ്പോള്‍ അച്ഛന്‍ പറഞ്ഞു, “ഇനിയിപ്പോ കറണ്ട് എപ്പഴാ വര്വാന്ന് ഒരു പിടിയുമില്ല.  നീ പോയി ആ ബക്കറ്റുപയോഗിച്ച് മോട്ടോര്‍ ഷെഡ്ഡിനോട് ചേര്‍ന്നുള്ള ആ ടാങ്കില്‍ കുറേ വെള്ളം കോരി നിറയ്ക്ക്. അത്യാവശ്യത്തിനുപയോഗിക്കാമല്ലോ”.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഇതു കേട്ടതും, ഞാന്‍ ഷേര്‍ട്ട് ഊരിയെറിഞ്ഞ്,  നെഞ്ചുവിരിച്ച് ബക്കറ്റെടുത്ത് കപ്പിയില്‍ കൊരുത്ത് കിണറ്റിലേക്കിറക്കി. കയര്‍ മെല്ലെ മെല്ലെ ഇറക്കുമ്പോഴും, ബക്കറ്റില്‍ വെള്ളം നിറച്ച് വലിക്കുമ്പോഴും കയ്യിലെ മസിലുകള്‍ ഉരുണ്ടു കയറുന്നതു കണ്ട് ഞാന്‍ നിര്‍വൃതി  കൊണ്ടു. അങ്ങനെ ഞാന്‍ രണ്ടു ബക്കറ്റ് വെള്ളം കോരി കഴിഞ്ഞപ്പോഴേക്കും എന്റെ രണ്ടു കൈകളുടേയും മസില്‍ വലിഞ്ഞ് കയറി വീര്‍ത്ത് പൊട്ടാറായതുപോലെ ആയി. ബക്കറ്റ് ഇറക്കാനും, വലിക്കാനുമുള്ള സുഖമെല്ലാം നഷ്ടപ്പെട്ടു. ബക്കറ്റ് കിണറ്റിന്‍ കരയില്‍ ഉപേക്ഷിച്ച് തെങ്ങു ചെത്താന്‍ നടക്കുന്നവരെ പോലെ (കക്ഷത്തില്‍ കുരു വന്നവരെപ്പോലെ എന്നും പറയാം) ഞാന്‍ കൈ അകറ്റി പിടിച്ച് പൂമുഖത്തേക്ക് ചെന്നു. അതുകണ്ട് അച്ഛന്‍ ചോദിച്ചു, &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ഇത്ര വേഗം ടാങ്ക് നിറച്ചോ?” ഞാന്‍ പറഞ്ഞു, “ഇല്ലച്ഛാ, രണ്ടു ബക്കറ്റ് വെള്ളം കോരിയപ്പോഴേക്കും കയ്യിന്റെ മസില്‍ വന്നു വീര്‍ത്ത് അനക്കാന്‍ പറ്റാതായി” &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;എന്നീട്ട് രണ്ടു കൈകളും ഉയര്‍ത്തി വീര്‍ത്തു നില്‍ക്കുന്ന മസിലുകള്‍ അച്ഛനെ കാണിച്ച്  അഭിമാനത്തോടെ നില്‍ക്കുമ്പോള്‍ അച്ഛന്‍ വളരെ വിഷമത്തോടെ എന്നോടു പറഞ്ഞു, &lt;br /&gt;&lt;/div&gt;&lt;div align="justify"&gt;“എന്റെ മോനേ, ചാകാന്‍ നേരത്ത് അല്പം വെള്ളം കോരി കൊണ്ടുവരാന്‍ നിന്നോട് പറഞ്ഞാല്‍ നിന്റെ മസിലുടക്കി നീയിങ്ങനെ നില്‍ക്കും, വെള്ളം കുടിക്കാതെ ഞാന്‍ ചാവേണ്ടിയും വരും.  നിനക്കോ, വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ ഉപകാരമില്ലാതെ ഇങ്ങനെ മസിലുണ്ടാക്കി നടന്നീട്ട്  എന്താടാ ഒരു കാര്യം?” &lt;p/&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;“യൂ ടൂ അച്ഛാ” എന്ന് മാത്രമേ എന്റെ അപക്വ മനസ്സില്‍ അന്ന്  വിളയാടിയുള്ളു. അതുകൊണ്ട് തെല്ല് ദേഷ്യത്തോടെ അവിടെ നിന്നും നിഷ്ക്രമിച്ചു. അത് അന്ന് ഞാനത്ര കാര്യമായെടുത്തില്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്റെ വാക്കുകള്‍ വീണ്ടും ഒരശരീരി പോലെ മനസ്സില്‍ മുഴങ്ങുകയും, മസില്‍ ഡെവലപ്‌മെന്റ് ഒരത്യാവശ്യമല്ലെന്നും, അത്രയും സമയം വായനക്കും എഴുത്തിനും നീക്കി വെക്കാതെ പോയത് തികഞ്ഞ വങ്കത്തരമായെന്നും  തിരിച്ചറിയുകയും, ഒരല്പം നിരാശത ഉണ്ടാവുകയും ചെയ്തു. 1991ല്‍ gymnasium ത്തോട് എന്നേക്കുമായ് goodbye പറഞ്ഞു. പിന്നെ ഒരു തമാശയ്ക്ക് വേണ്ടി പോലും ശരീരം സ്ട്രെച് ചെയ്തീട്ടില്ല.&lt;p/&gt;&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;പറഞ്ഞതില്‍ അതിശയോക്തിയില്ലെന്ന് കാട്ടാന്‍ മാത്രം അന്നത്തെ എന്റെ ചില &lt;a href="http://murali-menon.blogspot.com/2007/12/once-upon-time.html"&gt;ഭീകര ചിത്രങ്ങള്‍ &lt;/a&gt;കൊടുക്കുന്നു. &lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-6737307699968645254?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/6737307699968645254/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=6737307699968645254' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/6737307699968645254'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/6737307699968645254'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/12/blog-post.html' title='വെള്ളം കോരലും മസിലു പിടുത്തവും - ചില ഓര്‍മ്മകള്‍'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-3259899588626678233</id><published>2007-12-14T12:29:00.000+05:30</published><updated>2007-12-14T13:16:40.365+05:30</updated><category scheme='http://www.blogger.com/atom/ns#' term='സന്ദര്‍ശനം'/><title type='text'>ദുബായിലെ 3 രാത്രികള്‍</title><content type='html'>&lt;div align="justify"&gt;ഡാര്‍ എസ് സലാമില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങും വഴി സ്നേഹ സമ്പന്നരായ ദുബായിലെ ബ്ലോഗേഴ്സിന്റെ അതിഥിയാവാനുള്ള ഒരു അസുലഭ ഭാഗ്യം എനിക്ക് കൈവന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു.  ദുബായ് വഴി പോകുമ്പോള്‍ അവിടെ തങ്ങുവാന്‍ പ്രത്യേക ഉദ്ദേശ്യമില്ലായിരുന്നു. പക്ഷെ സ്നേഹ സമ്പന്നരായ വിശാലനും, കുറുമാനും, കൈതമുള്ളുമൊക്കെ നിര്‍ബ്ബന്ധിച്ചപ്പോള്‍ അങ്ങനെയാവട്ടെ എന്നു കരുതി. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;എത്തിയതിന്റെ പിറ്റേന്ന് ആദ്യം വിളിച്ചത് കൈതമുള്ളിനെ (ശശി ചിറയില്‍) ആയിരുന്നു. അദ്ദേഹത്തിന്റെ ഊണു കഴിഞ്ഞുള്ള പതിവ് ഉറക്കത്തെ ശല്യപ്പെടുത്തിക്കൊണ്ടായിരുന്നു ഹോട്ടല്‍ പാം ബീച്ചില്‍ നിന്നുള്ള എന്റെ ഫോണ്‍ വിളി.  ദാ, ഉടനെ എത്തി എന്ന് പറഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശശിയേട്ടന്‍ എന്റെ 201 നമ്പര്‍ മുറിയില്‍ ഹാജരായി. കുറേ സംസാരിച്ചിരുന്ന് പിന്നെ ദുബായിലെ സന്ധ്യാ സമയവും ചമയവും കാണാന്‍ ശശിയേട്ടന്‍ എന്നേയും കൂട്ടി പുറത്തേക്ക്. ബാങ്ക് സ്ട്രീറ്റിനടുത്തുകൂടെ നടന്ന് മ്യൂസിയത്തിനടുത്തുകൂടെ നടക്കുമ്പോള്‍ ശശിയേട്ടന്‍ ചരിത്രത്തിലൂടെ എന്നെ ഒരുപാടു പുറകിലേക്ക് കൊണ്ടുപോയി. ക്രീക്കിലെ ഒഴുകി നടക്കുന്നതും, നങ്കൂരമിട്ടിരിക്കുന്നതുമായ വര്‍ണ്ണങ്ങള്‍ വിതാനിച്ച ബോട്ടുകളെ നോക്കി കുറേ നേരം നിന്നു. വീണ്ടും ഇടതടവില്ലാതെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടു നടന്നു.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;രസകരമായിരുന്നു ആ നിമിഷങ്ങള്‍. പിന്നെ ശശിയേട്ടന്റെ വീട്ടിലേക്ക്. ചേച്ചിയും മകളും ചേട്ടനും കൂടി അടുക്കളയില്‍ പൊരിഞ്ഞ പാചകത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അത് സ്വീകരണമുറിയിലിരുന്ന് ഭാവനയില്‍ കാണാതെ പാചകകലയുടെ ചില വിദഗ്ധ വശങ്ങള്‍ പഠിച്ചെടുക്കുവാന്‍ ശശിയേട്ടന്റേയും ചേച്ചിയുടേയും ഒപ്പം ഞാനും കൂടി.  അല്പ സമയത്തിനുള്ളില്‍ വിശാലനത്തി. പിന്നാലെ അജിത്ത് പോളക്കുളത്ത് തന്റെ സുഹൃത്ത് മാധവനുമായ് എത്തി. കുറച്ച് വൈകിയാണെങ്കിലും കുറുമാനും എത്തി. അങ്ങനെ ഞങ്ങള്‍ കോഴിയുടേയും, മീന്റേയും ശാപങ്ങളേറ്റുവാങ്ങി അതിന്റെ വിഷമം മാറുവാന്‍ കുറച്ച് കഷായവും കുടിച്ചു.  രാത്രി രണ്ടുമണിയോടെ ഞങ്ങള്‍ പിരിഞ്ഞു. പക്ഷെ കുറുമാന്റെ സ്നേഹം അവിടെ അവസാനിച്ചിരുന്നില്ല. എന്നേയും കയറ്റിയ അദ്ദേഹത്തിന്റെ വാഹനം ദുബായിലെ തെരുവീഥിയിലൂടെ ചീറി പാഞ്ഞു. എന്റെ ഉള്ളിലെ കിളിയും അതോടൊപ്പം പാഞ്ഞുകൊണ്ടിരുന്നു. ഈ പോക്ക് പോയാല്‍ കുറുമാന്‍ തല മൊട്ടയടിച്ച് ഇന്ത്യയിലേക്കും, ടാന്‍സാനിയായില്‍ നിന്ന് വന്ന ഞാന്‍ ഒരു 30 ചാട്ടവാറടിയെങ്കിലും വാങ്ങി കൊച്ചിയിലേക്കും എത്തിപ്പെടുമോ എന്ന് സന്ദേഹിച്ച് കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്കിപ്പോ പോണം ഹോട്ടലിലേക്ക്. “ഹേയ്, അതെന്താ മുരളിയേട്ടാ, എന്റെ ഡ്രൈവിംഗ് കണ്ട് പേടിച്ചോ, അതേയ്, ഞാനൊരുപാട് റാലിയില്‍ പങ്കെടുത്തീട്ടുള്ളതാ, ഒന്നും പേടിക്കണ്ട ട്ടാ”, കുറുമാന്‍ ധൈര്യം പകരുകയാണ്.  ഞാന്‍ പറഞ്ഞ്, “ഹേയ്, എന്തു പേടി, നേരം ഇത്രയായില്ലേ, ഇനി ഹോട്ടലില്‍ പോകാം” - അപ്പോഴും ഞാന്‍ ചെറുതായ് വിറച്ചിരുന്നുവോ എന്ന് സംശയം. പേടികൊണ്ടാവില്ല, ഡിസംബറല്ലേ, ദുബായല്ലേ, ചെറിയൊരു കുളിര്.  അങ്ങനെ അള്ളാഹു പ്രാര്‍ത്ഥന ചെവികൊണ്ടു. എന്നെ പാം ബീച്ചില്‍ ഇറക്കി. അവിടെ പാര്‍ക്കിംഗ് കിട്ടാത്തതിനാല്‍ ഒന്നുരണ്ടു പേരോട് കുറുമാന് ഇത്തിരി ദേഷ്യം വന്നു. പിന്നെ എന്നോട് യാത്ര പറഞ്ഞ് പിരിഞ്ഞു. കുഞ്ഞുമോള്‍ക്ക് പനിയായിരുന്നതിനാല്‍ പിറ്റേന്ന് കാണുവാന്‍ സാദ്ധ്യതയില്ലെന്നും പോകുന്നതിനു മുമ്പ് പറഞ്ഞു.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;പിറ്റേന്ന് കാലത്ത് 9:30 ന് പാം ബീച്ച് ഹോട്ടലില്‍ ഫ്രീയായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്ന എന്നോട് ദോശയവിടെ ഉപേക്ഷിച്ച് പെട്ടെന്ന് വരാനായിരുന്നു വിശാലന്റെ നിര്‍ദ്ദേശം. പുറത്ത് ചെന്നപ്പോള്‍ വിശാലനും അദ്ദേഹത്തിന്റെ അളിയനും വാഹനവുമായ് കാത്തു നിന്നിരുന്നു. നേരെ പോയത് വുഡ് ലാന്റ് ഹോട്ടലിലേക്ക്. അവിടെ നിന്ന് മസാലദോശയും ചായയും കഴിച്ച് പിന്നെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക്. വിശാലനും എനിക്ക് തൊട്ടുപിന്നാലേ നാട്ടില്‍ വരുന്നതിനാല്‍ ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും അത്യാവിശ്യമില്ലാത്ത കുറേ സാധനങ്ങള്‍ വാങ്ങി (എല്ലാവരേയും സന്തോഷിപ്പിക്കുക എന്ന ചടങ്ങിലേക്ക്). വളരെ വിശാലമായ ഒരു ഷോപ്പിംഗ് കോമ്പ്ലെക്സിലൂടെ ആദ്യമായ് നടന്നു. 1:30 ആയപ്പോള്‍ ശശിയേട്ടന്‍ ഫോണ്‍ ചെയ്തു. എവിടെയാണെന്നന്വേഷിച്ചു. ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്നതിനാലും, ആ ഭക്ഷണത്തിന്റെ രുചി അറിയുന്നതുകൊണ്ടും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ശശിയേട്ടന്റെ വീട്ടിലെത്താന്‍ മനസ്സ് വെമ്പന്‍ കൊണ്ടു. എന്നെ ഹോട്ടലില്‍ ഇറക്കി അപ്പോള്‍ പിന്നെ വൈകീട്ട് കാണാം എന്ന് പറഞ്ഞ് വിശാലനും, അളിയനും യാത്ര പറഞ്ഞു. ഞാന്‍ സാധനങ്ങള്‍ ഹോട്ടലില്‍ വെച്ച് ശശിയേട്ടന്റെ വീട്ടില്‍ പോയി. ഒരു വോഡ്ക കഴിച്ച് വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച് കുറേ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;അതിനിടെ കിലുക്കാം‌പെട്ടിയുടെ ഫോണ്‍ വന്നു. അവരുടെ ചുറുചുറുക്കുള്ള ജീവിതചര്യകള്‍ അറിഞ്ഞ് ഞാന്‍ അത്ഭുതം കൊണ്ടു. നേരില്‍ കാണാന്‍ പറ്റാത്തതിന്റെ ഖേദം അറിയിച്ചു. എങ്കിലും വാക്കുകളിലൂടെ തന്നെ മറ്റുള്ളവര്‍ക്കും ഉന്മേഷം പകരാന്‍ കഴിയുന്ന പ്രതിഭയുള്ള ആ ബ്ലോഗര്‍ക്ക് എന്റെ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു. പിന്നീട് പോകുന്നതിനു തൊട്ടുമുമ്പും വിളിച്ച് യാത്രാ മംഗളങ്ങള്‍ നേരാന്‍ അവര്‍ മറന്നില്ല.&lt;/div&gt;&lt;div align="justify"&gt;അതുപോലെ ഫോണിലൂടെ സ്നേഹം ചൊരിയാന്‍ ചന്ദ്രകാന്തവും ഉണ്ടായിരുന്നു. രണ്ടുപ്രാവശ്യം അവരും വിളിച്ചു. പനിയായിരുന്നതിനാല്‍ അവര്‍ക്കും എത്താനായില്ല. അവര്‍ക്കും എന്റെ നന്ദി.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഡിസംബര്‍ 7 നു വൈകീട്ട് ആദ്യം റൂമിലെത്തിയത് വഴിപോക്കന്‍[vazhipokan] (C P Dinesh) ആണ്. പിന്നെ അപ്പുവും (ഷിബു), സഹയാത്രികനും (സുനില്‍) വന്നു.  കുറച്ച് നേരം സംസാരിച്ചിരുന്ന് ഞങ്ങളെല്ലാവരും കൈതമുള്ളിന്റെ വീട്ടില്‍ പോയി. അവിടെ നിന്ന് ചായ കുടിച്ചു. വൈകീട്ട് ഞാനും, അപ്പുവും, സഹയാത്രികനും, വഴിപോക്കനും കൂടി ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും വാങ്ങാനായ് ജംബോ ഇലക്ട്രോണിക്സില്‍ പോയി. വഴിപോക്കന്റെ സ്വാധീനത്തില്‍ ചില്ലറ ഡിസ്ക്കൌണ്ടില്‍ സാധനങ്ങള്‍ വാങ്ങി. അതിനിടെ ശശിയേട്ടനും കുടുംബവും അത്യാവശ്യമായി ഷാര്‍ജ്ജയില്‍ പോകേണ്ടിയിരുന്നതിനാല്‍ ഞങ്ങളെ വന്ന് കണ്ടു യാത്ര പറഞ്ഞു.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;അപ്പുവും, സഹയാത്രികനും ഷാര്‍ജ്ജയിലേക്ക് തിരിച്ചുപോയി. ഞാനും വഴിപോക്കനും ഓരോ കാര്യങ്ങള്‍ പറഞ്ഞിരുന്നു. രാത്രി വഴിപോക്കന്റെ വക അത്താഴവിരുന്നും കഴിഞ്ഞ് എന്നെ എയര്‍പ്പോര്‍ട്ടിലേക്ക് യാത്രയാക്കും വരെ അദ്ദേഹം എന്നോടൊപ്പം ചെലവഴിച്ചു.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങി 3 ദിവസങ്ങള്‍ ചെലവഴിച്ച ദുബായ് എന്റെ ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്ക്കും എന്ന് മാത്രം പറഞ്ഞുകൊണ്ട് എന്നെ സ്നേഹം കൊണ്ടു വീര്‍പ്പു മുട്ടിച്ചവര്‍ക്ക് നന്ദി പറഞ്ഞ് അവരുടെ ദേഷ്യം ഏറ്റുവാങ്ങാന്‍ താല്പര്യമില്ലാത്തതിനാല്‍ വീണും ഒരിക്കല്‍ കൂടി ഒത്തുകൂടാന്‍ മനസ്സ് കൊണ്ടു വെമ്പല്‍ കൊള്ളുന്നു എന്നറിയിച്ചുകൊണ്ട് നിര്‍ത്തട്ടെ.&lt;/div&gt;&lt;div align="justify"&gt;സസ്നേഹം&lt;/div&gt;&lt;div align="justify"&gt;മുരളി&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-3259899588626678233?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/3259899588626678233/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=3259899588626678233' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/3259899588626678233'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/3259899588626678233'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/12/3.html' title='ദുബായിലെ 3 രാത്രികള്‍'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-3947201375945999966</id><published>2007-11-26T12:27:00.000+05:30</published><updated>2007-11-26T12:57:46.906+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുട്ടിമാളൂ സന്ദേശം</title><content type='html'>&lt;div align="justify"&gt;“ഹലോ... അതേയ്... ഞാന്‍ കുട്ടിമാളു,....... ങേ,..... ഹലോ......, കേള്‍ക്കണില്യേ ഞാന്‍ പറേണത്?”&lt;/div&gt;&lt;p align="justify"&gt;"പറഞ്ഞോളു കുട്ടിമാളു, ങാ അതെ, ..... കുഞ്ഞപ്പനാണ്, എനിക്ക് കേക്കണ് ണ്ട്."&lt;br /&gt;&lt;/p&gt;&lt;br /&gt;&lt;div align="justify"&gt;"ഓഹോ, കേക്കണ്ണ്ടോ, എന്നട്ടാണോ, ഇവിടെന്ന് ഇത്രേം വിളിച്ച് കൂവീട്ടും, ഒന്നും അറിയാത്ത പോലെ  ഇത്രേം സമയം കഴിഞ്ഞട്ട് പറയണത്....കേക്കണ്ണ്ട്ന്ന്."&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;p align="justify"&gt;"എന്റെ കുട്ടിമാളു നീ കൊറേ നേരായിട്ട് അവടന്ന് പറഞ്ഞു തുടങ്ങിയതെങ്ങന്യാ ഞാനറിയണേ.. നിന്റെ ശബ്ദം കേട്ടപ്പ തന്നെ ഞാന്‍ പറഞ്ഞു, കേക്കണ്ണ്ട്ന്ന്." &lt;/p&gt;&lt;p align="justify"&gt;"അതേ ഇത് ISD യാ, അതു പറഞ്ഞ് സമയം കളയണ്ട."&lt;/p&gt;&lt;p align="justify"&gt;അത് ശര്യാ, നീ നമ്മടെ കുഞ്ഞുമക്കളെ ഒന്ന് വിളിക്ക്. അവരുടെ ശബ്ദം കേട്ടട്ട് കൊറേ നാളായി." &lt;/p&gt;&lt;p align="justify"&gt;"ഹോ, അച്ഛന്റെ കുഞ്ഞുമക്കള്. ഒക്കെ ആരെങ്കിലും വന്ന് വിളിച്ചാല്‍ റെഡിയായി നീയോ ഞാനോന്ന് പറഞ്ഞ് നിക്കണ പിള്ളേരാണ്. അവര് ഇരുന്ന് പഠിക്ക്യാ.. എന്താ പറയാനൊള്ളേന്ന് വച്ചാ ഞാന്‍ പറഞ്ഞോളാം. അല്ലെങ്കിലും നിങ്ങള്‍ക്കെപ്പോഴും അവരുടെ കൂടെ സംസാരിക്കണംന്നല്ലാണ്ട് എന്റെ ശബ്ദം കേക്കണത് അലര്‍ജ്യാണല്ലോ.." &lt;/p&gt;&lt;p align="justify"&gt;"എന്റെ കുട്ടിമാളു. അവരു പഠിക്ക്യാണെങ്കില്‍ വിളിക്കണ്ട. നിന്റെ വിശേഷങ്ങള്‍ പറയൂ." &lt;/p&gt;&lt;p align="justify"&gt;"ങും, ഇനി എനിക്ക് വിശേഷല്യാത്തേന്റെ കൊറവേ ഉള്ളു. അതേ, ഞാനിപ്പ വിളിച്ചതേ നിങ്ങടെ ആ തെണ്ടിനടന്നിരുന്ന ഒരു അമ്മാമനില്ലേ, ... ആ ഗോപാലമ്മാന്‍...... അങ്ങേരു ഇന്നലെ ചത്തു. ഏതോ പീടികത്തിണ്ണയില്‍ കിടന്നാ ചത്തതത്രെ." &lt;/p&gt;&lt;p align="justify"&gt;കുഞ്ഞപ്പന്റെ ശിരസ്സിലൊരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് കണ്ഠനാളത്തിലൂടെ ലാവ താഴോട്ടൊഴുകുന്നതുപോലെ തോന്നി. ഒരു നിമിഷം അയാള്‍ ദ്രവിച്ച് ഇല്ലാതാകുന്നതായ് അറിഞ്ഞു. അപ്പോള്‍ അതാ ഗോപാലമ്മാന്‍ തന്നെ വന്ന് താങ്ങി എഴുന്നേല്പിക്കുന്നു. എന്തൊരു സ്നേഹമാണാ മുഖത്ത്. എന്നും എല്ലാവരും തന്നെ പുച്ഛിച്ച് പുറന്തള്ളിയപ്പോഴും ഗോപാലമ്മാന്‍ മാത്രമേ തന്നെ സഹായിച്ചീട്ടുള്ളു. ഉദ്യോഗം തെണ്ടി നടന്നിരുന്ന കാലത്ത്, ഊണു സമയത്ത് അറിയാതെ അച്ഛന്റെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ അമ്പലപ്പറമ്പില്‍ ചുറ്റി നടക്കുമ്പോള്‍ കള്ളുഷാപ്പില്‍ കൊണ്ടുപോയി ഇറച്ചിയും, കപ്പയുമൊക്കെ വാങ്ങിത്തന്ന് സ്നേഹത്തോടെ പറയുമായിരുന്നു. "നീ ഒരിക്കല്‍ നന്നാവും, അപ്പോ ഇന്ന് നിന്നെ തള്ളിപ്പറഞ്ഞോരൊക്കെ നിന്റെ സ്വന്താവാന്‍ മത്സരിക്കും. ഈ ഗോപാലമ്മാന്‍ അപ്പഴും ഇവടൊക്കെ തന്നെ കാണും കുഞ്ഞാ.." വെശന്നതുകൊണ്ട് വാരിവലിച്ച് തിന്ന് ഇക്കിള്‍ വരുമ്പോള്‍ ദാഹം മാറ്റാന്‍ താന്‍ കള്ളും കുപ്പിയില്‍ കൈ വെക്കും. അപ്പോള്‍ സ്നേഹത്തോടെ തലക്കൊരു കിഴുക്കും തന്ന് പറയും, "ഇത് നീ തൊടാന്‍ പാടില്ല. ഇക്കിളിന് വെള്ളം കുടിക്ക്വാ ചെയ്യാ അല്ലാണ്ട് കള്ളല്ല. മാത്രോല്ല, നീ ഈ സാധനം കഴിച്ചൂന്നെങ്ങാന്‍ അമ്മാവന്‍ കേട്ടാ‍, അന്ന് പിന്നെ നീയെന്റെ മരുമോനല്ലാ. പക്ഷെ നീ വല്യ ആളാവുമ്പോ എന്നും കള്ളു കുടിക്കാനുള്ള കാശ് നീ ഈ പാവം അമ്മാമനു തരണം. നീ നല്ലവനാടാ,,,," &lt;/p&gt;&lt;p align="justify"&gt;അത് പറഞ്ഞ് അമ്മാവന്‍ കരഞ്ഞു കൊണ്ട് തലയില്‍ കൈ വച്ചനുഗ്രഹിക്കും, മദ്യവും മാംസവും മണക്കുന്ന ചുണ്ട് കൊണ്ട് ഉമ്മ വെക്കും. അങ്ങനെയുള്ള തന്റെ അമ്മാവന്‍ മരിച്ചു എന്ന് പറഞ്ഞെങ്കിലും വാക്കുകള്‍കൊണ്ട് അവള്‍ക്കാ ശവശരീരത്തിനെയെങ്കിലും ബഹുമാനിക്കാമായിരുന്നു.&lt;/p&gt;&lt;p align="justify"&gt;“ഹലോ, എന്റെ കാശ് മുഴുവന്‍ ഈ മനുഷ്യനെ വിളിച്ച് തീരൂലോ എന്റെ ഈശ്വരാ...എവടെ പോയി കെടക്ക്വാ?” കുട്ടിമാളുവിന്റെ സ്വരം ഉയരുന്നു.&lt;/p&gt;&lt;p align="justify"&gt;കുഞ്ഞപ്പന്‍ ശബ്ദം പതറാതിരിക്കാന്‍ പണിപ്പെട്ട് ചോദിച്ചു, എന്നട്ട്? &lt;/p&gt;&lt;p align="justify"&gt;“ഹോ അവടെ ഫോണ്‍ പിടിച്ച് മനോരാജ്യം കാണായിരുന്നു അല്ലേ... കാശെത്രെ ആവുംന്ന് ആലോചിക്കാത്തെന്താ.... എന്നട്ടെന്താവാന്‍? ആരും ഏറ്റെടുക്കാനില്ലാത്തോണ്ട് പഞ്ചായത്ത് ശ്മശാനത്തില്‍ ദഹിപ്പിച്ചൂന്നാ കേട്ടേ.” &lt;/p&gt;&lt;p align="justify"&gt;“ നിനക്കെങ്കിലും......” അയാളുടെ തൊണ്ട ഇടറി &lt;/p&gt;&lt;p align="justify"&gt;“ഹോ, ഞാന്‍ ചെന്ന് ആ ശവം ഏറ്റെടുക്കായിരുന്നില്ലേന്ന് അല്ലേ... അങ്ങേരടെ സ്വത്ത് തട്ടിയെടുത്ത് അനുഭവിക്കണ രണ്ട് അമ്മായിമാരുണ്ടായിരുന്നില്ലേ, അവര്‍ക്കില്ലാത്ത സ്നേഹെന്തിനാ ഞാന്‍ കാണിക്കണേ?”&lt;/p&gt;&lt;p align="justify"&gt;കുഞ്ഞപ്പന്‍ ഒരു കൈ കൊണ്ട് മേശയില്‍ പിടിച്ച് താഴെ ചമ്രം പടഞ്ഞിരുന്നു. മനസ്സ് ഗോപാലമ്മാവനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. &lt;/p&gt;&lt;p align="justify"&gt;“ഹലോ, നിങ്ങളെന്തെങ്കിലും പറയുന്നുണ്ടോ?”&lt;br /&gt;&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;കുഞ്ഞപ്പന്‍ വിക്കി വിക്കി പറഞ്ഞു, “അല്ലാ, എന്നെ പണ്ട് ഒരുപാട് സഹായിച്ചീട്ടുള്ളതാണെന്ന് ഞാന്‍ നിന്നോട് പറഞ്ഞീട്ടില്ലേ...” &lt;/p&gt;&lt;div align="justify"&gt;“അതിന് ഓരോ വരവിനും നല്ലോണം കള്ളും സിഗരറ്റും ഒക്കെ കൊടുക്കാറുംണ്ടല്ലോ, അപ്പ അതോടെ തീര്‍ന്നു. ങാ അതൊക്കെ പോട്ടെ, ആവശ്യല്യാത്ത കാര്യം പറഞ്ഞ് നേരം കളഞ്ഞു.” &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കുഞ്ഞപ്പനതു സഹിക്കാനായില്ല. കണ്ണുനീര്‍ ധാരധാരയായ് ഒഴുകി അയാള്‍ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അയാളുടെ കാഴ്ച്ചയും ശബ്ദശേഷിയും നഷ്ടപ്പെട്ടതുപോലെ. കുഞ്ഞപ്പന്‍ പറഞ്ഞു, &lt;/div&gt;&lt;p align="justify"&gt;“ഗോപാലമ്മാന്‍ നല്ല പ്രായത്തില്‍ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കില്‍ അമ്മാവന് എല്ലാവരും ഉണ്ടായിരുന്നേനെ. പക്ഷെ അപ്പോ ഞങ്ങളാരും ഇപ്പഴത്തെ ഞങ്ങളാവില്യായിരുന്നു.”&lt;br /&gt;&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;“ഹോ, നിങ്ങളത് വിട് മനുഷ്യാ... അദ്ദേഹത്തിന്റെ കയ്യിലിരിപ്പിനനുസരിച്ച് അദ്ദേഹത്തിനു കിട്ടീന്ന് കരുത്യാ മതി. അതേ ഞാന്‍ പറയാന്‍ വന്നത് മറ്റൊരു കാര്യാ, അത് കാര്‍ഡ് കഴിയുമ്പഴക്കും പറയട്ടെ, നിങ്ങള് അമ്മാവന്‍ പുരാണം പറഞ്ഞ് സമയം കളയല്ലേ. ഞാനിവിടെ ഓടിനടന്ന് കാര്യങ്ങളൊക്കെ നടത്തണതൊന്നും നിങ്ങള്‍ക്കറിയേണ്ടല്ലോ. ഈ മാസം നിങ്ങള് പൈസ വളരെ കുറവാണല്ലോ അയച്ചത്. ”&lt;/p&gt;&lt;p align="justify"&gt;കുഞ്ഞപ്പന്‍ ഫോണ്‍ പൊത്തിപ്പിടിച്ച് ഉറക്കെ കരഞ്ഞു. &lt;/p&gt;&lt;p align="justify"&gt;“ഹലോ, കാശിന്റെ കാര്യം പറഞ്ഞപ്പോ മിണ്ടാട്ടോം ഇല്യാണ്ടായാ....” കുട്ടിമാളുവിന്റെ പരിഭവം അയാള്‍ കേട്ടെങ്കിലും പെട്ടെന്നൊന്നും പറയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. എന്തെങ്കിലും പറയാന്‍ ആഗ്രഹിച്ചെങ്കിലും കുഞ്ഞപ്പന്‍റ്റെ ശബ്ദം ശരിക്ക് പുറത്തുവന്നില്ല, പക്ഷെ ഒരു വിധം അയാള്‍ പറഞ്ഞൊപ്പിച്ചു. &lt;/p&gt;&lt;p align="justify"&gt;“കുറച്ച് ദിവസായ് എനിക്ക് നല്ല സുഖംണ്ടായില്യ. ആശുപത്രിയി......” &lt;/p&gt;&lt;p align="justify"&gt;“നിങ്ങടെ ശബ്ദത്തിന് ഇപ്പഴും നല്ല അടവുണ്ട്. അല്ലെങ്കിലും ഞാന്‍ വേണ്ടാന്ന് പറഞ്ഞാലും അത് കേള്‍ക്കാതെ എത്ര രാത്രിയായാലും, പച്ചവെള്ളത്തില്‍ കുളിക്കുന്ന ശീലം കാനഡായിലും നിങ്ങള് മൊടക്കീട്ടുണ്ടാവില്ല. പിന്നെങ്ങന്യാ...” &lt;/p&gt;&lt;p align="justify"&gt;“ അതല്ല കുട്ടിമാളു, എനിക്ക് ബി.പി. കൂടീട്ട് ഞാന്‍ ആശുപത്രി...” &lt;/p&gt;&lt;p align="justify"&gt;“ഹോ എന്റെ മനുഷ്യാ, നിങ്ങളിങ്ങനെ പേടിച്ചാലോ, നിങ്ങള്‍ക്കൊരു കൊഴപ്പോം ഇല്ല. രണ്ടുമാസം കഴിഞ്ഞാലവടത്തെ കോണ്ട്രാക്റ്റ് തീരുന്നതൊക്കെ ആലോചിച്ച് അസ്വസ്ഥത തോന്നിയതാവും.. ഇവടെ വെച്ചും നിങ്ങളിങ്ങനെ എന്നെ പേടിപ്പിച്ചീട്ടുള്ളതാ, കൊറച്ച് ജീരകം വെള്ളം ചൂടാക്കി തന്നാ അപ്പ മാറാറുണ്ട് ആ വെപ്രാളം. ഓ ഇങ്ങനെ ഒരു പേടിത്തൊണ്ടന്‍... നിങ്ങള്‍ക്കത്ര പ്രായമൊന്നും ആയിട്ടില്ല, ഇനി വന്നട്ട് ഗള്‍ഫിലെങ്ങാന്‍ നോക്കാം.”&lt;br /&gt;&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;എങ്ങനെയെങ്കിലും ഇവിടന്ന് പോയീട്ട് നാട്ടില്‍ നില്‍ക്കാന്‍ കൊതിച്ച കുഞ്ഞപ്പന്റെ മനസ്സില്‍ വീണ്ടും വീണ്ടും അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിക്കൊണ്ടിരുന്നു. അയാള്‍ എല്ലാറ്റിനും ഫോണിലൂടെ മൂളിക്കൊണ്ടിരുന്നു. &lt;/p&gt;&lt;p align="justify"&gt;“അതേയ്, ഫോണ്‍ ഇപ്പ കട്ടാവും. പിന്നെ ഇങ്ങോട്ട് വിളിച്ച് കാശ് കളയണ്ട ട്ടാ, ആവശ്യംണ്ടെങ്കില്‍ ഞാനങ്ങോട്ട് വിളിക്കാം. ഒരു കാര്യം കൂടി, ബാക്കി കയ്യില് കാശുണ്ടെങ്കില്‍ നാളെ തന്നെ അയക്കൂ ഇവിടെ അടുത്തുള്ള ബാങ്ക് രണ്ടാഴ്ചക്കുള്ളില്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിന് 11 ശതമാനം തരാന്ന് പറഞ്ഞിട്ടുണ്ട്. ഫോണ്‍ ഡിസ്കണക്റ്റ് ആയ ശബ്ദം അയാള്‍ കേട്ടു.” &lt;/p&gt;&lt;div align="justify"&gt;കുഞ്ഞപ്പന്റെ കൈകള്‍ കിടുകിടുന്നനെ വിറച്ചു, പൊടുന്നനെ നെഞ്ചിനുള്ളില്‍ നിന്നും ഹലോ ഹലോ ഹലോ എന്ന് തിക്കി തിരക്കി ഉച്ചത്തിലുള്ള നിലവിളി കേട്ട് കുഞ്ഞപ്പന്‍ എന്തോ പറയാനായ് വായ് തുറന്നു. അപ്പോള്‍ ആ നിലവിളിയും ഒടുങ്ങി. ഫോണ്‍ കുഞ്ഞപ്പന്റെ കയ്യില്‍ നിന്നും തെറിച്ചു വീണു. &lt;/div&gt;&lt;p align="center"&gt;&lt;br /&gt;- 0 -&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-3947201375945999966?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/3947201375945999966/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=3947201375945999966' title='58 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/3947201375945999966'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/3947201375945999966'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/11/blog-post_26.html' title='കുട്ടിമാളൂ സന്ദേശം'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>58</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-2930103162452101288</id><published>2007-11-12T12:31:00.000+05:30</published><updated>2007-11-14T12:11:57.202+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ക്വിഡ് പ്രൌ ക്വൌ</title><content type='html'>&lt;div align="justify"&gt;“അതേയ്, നീ quid pro quo എന്നു കേട്ടീട്ടുണ്ടോ?”&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;കുട്ടിനാരായണന്‍ മകന്‍ ആദിത്യനുവേണ്ടി ജൂനിയര്‍ കെ.ജി യിലേക്കുള്ള അപ്ലിക്കേഷന്‍ പൂരിപ്പിക്കുന്നതിനിടയില്‍ ഭാര്യ നിര്‍മ്മലയോട് ചോദിച്ചു. നിര്‍മ്മല ആദിത്യനെ ഓമനത്തിങ്കള്‍ പാടി ഉറക്കിയതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ അവള്‍ ചുണ്ടത്ത് വിരല്‍ വെച്ച് ഭര്‍ത്താവിനോട് മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചു. പിന്നെ അവനെ പുതപ്പിച്ച് ഒന്നുകൂടി താരാട്ടിന്റെ ഈണം മൂളി. ആദിത്യന്‍ നല്ല ഉറക്കമായെന്നു ബോദ്ധ്യമായപ്പോള്‍ അവള്‍ എഴുന്നേറ്റ് ഭര്‍ത്താവിന്റെ അടുത്തേക്ക് വന്നു. അപ്പോള്‍ കുട്ടിനാരായണന്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജുകള്‍ ഓരോന്നായ് മറിക്കുകയായിരുന്നു.&lt;br /&gt;നിര്‍മ്മല വന്ന് മേശയുടെ അറ്റത്ത് കയറി ഇരുന്ന് ഭര്‍ത്താവിനോട് പറഞ്ഞു,&lt;br /&gt;&lt;br /&gt;“ കേട്ടീട്ട് ഏതോ തീവ്രവാദിയുടെ പേരു പോലെ തോന്നുന്നു”&lt;br /&gt;&lt;br /&gt;അതുകേട്ട് കുട്ടിനാരായണന്‍ കുടുകുടെ ചിരിച്ചു. അവള്‍ വീണ്ടും ശ്ശ് .. എന്ന് ചുണ്ടത്ത് വിരല്‍ വെച്ച് അയാളുടെ ചിരിയെ നിയന്ത്രിച്ചു.&lt;br /&gt;&lt;br /&gt;“ഹോ, ഇതിലെന്താണിത്ര ചിരിക്കാന്‍, നിങ്ങള്‍ അര്‍ത്ഥം ചോദിച്ചു, എനിക്ക് തോന്നിയതങ്ങനെയായതുകൊണ്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്കറിയുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാ എന്നോട് ചോദിച്ചത്?”&lt;br /&gt;&lt;br /&gt;അവള്‍ പരിഭവിച്ച് സ്വന്തം തലമുടിയില്‍ പിടിച്ച് വലിച്ച് കിട്ടിയ പേനിനെ മൂന്നാം‌മുറ പ്രയോഗിച്ച് ആശ്വസിച്ചു. പിന്നെ നഖത്തിലടര്‍ന്നു നില്‍ക്കുന്ന ക്യൂട്ടക്സ് നുള്ളി കളഞ്ഞ് ഭര്‍ത്താവില്‍ നിന്നും മന:പൂര്‍വ്വം ശ്രദ്ധതിരിച്ചു.അവളുടെ പിണക്കം മനസ്സിലാക്കിയ കുട്ടിനാരായണന്‍ നിയമാവലികളടക്കം അഞ്ചെട്ടുപേജോളം വരുന്ന ജൂനിയര്‍ കെ.ജിയിലേക്കുള്ള അപ്ലിക്കേഷന്‍ ഫോം ഉയര്‍ത്തിപ്പിടിച്ച് ഭാര്യയോട് പറഞ്ഞു,&lt;br /&gt;&lt;br /&gt;“നിര്‍മ്മലേ, ഇത് കുട്ടൂസ് അക്കാദമിയില്‍ മോനെ ചേര്‍ക്കാനുള്ള അപ്ലീക്കേഷന്‍ ഫോമാ. ഇതില്‍ കൊടുത്തിരിക്കുന്ന ഒരു ചോദ്യത്തില്‍ quid pro quo എന്നു കണ്ടതുകൊണ്ട് വല്ല ബോട്ടാണിക്കല്‍ പേരാണോ എന്നറിയാന്‍ മലയാളം ബി.എ.ക്കാരനായ ഞാന്‍ ബി.എസ്.സി ബോട്ടണിക്കാരിയായ നിന്നോട് ചോദിച്ചതാ, അതിന് ജൂനിയര്‍ കെ.ജി.യിലേക്ക് നീ തീവ്രവാദമൊന്നും കൊണ്ടു വരണ്ടാ”&lt;br /&gt;&lt;br /&gt;അതുപറഞ്ഞ് അയാള്‍ വീണ്ടും ശബ്ദം താഴ്ത്തി ചിരിച്ചു. അപ്പോള്‍ നിര്‍മ്മല അവിടെ ഇരുന്ന പെന്‍സിലെടുത്ത് മേശയില്‍ വെറുതെ കുത്തിവരച്ചു. അതിനിടയില്‍ അവള്‍ അയാളെ ഒളിക്കണ്ണിട്ടു നോക്കി അയാളപ്പോഴും ചിരിക്കുന്നുണ്ടോ എന്നറിയാന്‍. ഡിക്ഷ്ണറി മറിച്ചുനോക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു, &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“പണ്ട് യൂണിയനാപ്പീസിലിരിക്കുമ്പോള്‍ ഈ വാക്ക് നേതാവ് പറഞ്ഞ് കേട്ട ഓര്‍മ്മയുണ്ട്.പക്ഷെ അര്‍ത്ഥം അത്രക്ക് ഓര്‍മ്മ വരുന്നില്ല.”&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലെ പേജില്‍ കണ്ണു നട്ട് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ കുട്ടിയുടെ സന്തോഷത്തില്‍ കുട്ടിനാരായണന്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ങാ നിര്‍മ്മലേ കിട്ടിപ്പോയി, ഒന്നിനു പകരം മറ്റൊന്ന് എന്നാണതിന്റെ അര്‍ത്ഥം.”&lt;br /&gt;&lt;br /&gt;നിര്‍മ്മല മേശമേല്‍ നിന്നിറങ്ങി അയാളുടെ ശരീരത്തില്‍ തൊട്ടുരുമ്മി അപ്ലിക്കേഷന്‍ ഫോമെടുത്ത് നോക്കി പറഞ്ഞു,&lt;br /&gt;&lt;br /&gt;“അവിടുത്തെ ഒരു ഫോം പൂരിപ്പിക്കാന്‍ ഇത്ര പാടാണെങ്കില്‍ ആ കുട്ടി അവിടെ പഠിക്കുമ്പോളെന്തായിരിക്കും അവസ്ഥ?”&lt;br /&gt;&lt;br /&gt;ഫോം തിരിച്ചുവാങ്ങി പൂരിപ്പിച്ചുകൊണ്ട് കുട്ടിനാരായണന്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ചുറ്റുവട്ടത്തെ കുട്ടികളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലായതുകൊണ്ട് നിനക്കായിരുന്നല്ലോ ഏറ്റവും വലിയ മോഹം, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നെങ്കില്‍ അത് കുട്ടൂസ് അക്കാദമിയില്‍ തന്നെ വേണംന്ന്”&lt;br /&gt;&lt;br /&gt;അവള്‍ ഭര്‍ത്താവിന്റെ തോളില്‍ മുഖം ചേര്‍ത്ത് വെച്ച് പറഞ്ഞു,&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;“അതുപിന്നെ ഇവിടെയുള്ള ഏറ്റവും നല്ല ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ കുട്ടൂസ് അക്കാദമിയാണല്ലോ, മാത്രോല്ലാ, ആ പത്രാസുകാരി മോളിയുടേയും, ഭാവനയുടേയും മക്കളൊക്കെ അവിടെ പഠിക്കുന്നതിന്റെ പവറൊക്കെ നിങ്ങളും കണ്ടീട്ടുള്ളതല്ലേ?”&lt;br /&gt;&lt;br /&gt;അവരുടെ പവറു പോയിട്ട് നിന്റെ പവറൊന്നു നേരാം വണ്ണം കാണാന്‍ തനിക്ക് നേരം കിട്ടിയിട്ടില്ലെന്ന് പറയാന്‍ അയാളുടെ നാക്കിന്‍ തുമ്പത്തു വന്നെങ്കിലും അയാള്‍ ഒന്നും മിണ്ടാതെ ചിരിച്ച് അവളെ ഒരു കൈ കൊണ്ട് വട്ടം പിടിച്ച് ചേര്‍ത്ത് നിര്‍ത്തി. ആ അവസരം മുതലെടുത്ത പോലെ അവള്‍ ഉടനെ അയാളുടെ മടിയില്‍ കയറിയിരുന്നു. കുട്ടിനാരായണനു അവളുടെ കുട്ടിത്തം കണ്ട് ചിരിവന്നു. അവള്‍ ശരിക്കും അയാളുടെ കുട്ടിയായ് ഒരു പുഞ്ചിരി സമ്മാനിച്ച് ഭര്‍ത്താവിന്റെ സംസാരം കേട്ടു.&lt;br /&gt;&lt;br /&gt;“അത് അപ്ലിക്കേഷന്‍ ഫോം വാങ്ങിയപ്പോഴേ മനസ്സിലായി. 200 രൂപ കൈക്കൂലി കൊടുത്തപ്പോഴാ പ്യൂണ്‍ തങ്കപ്പന്‍ ഫോം തന്നത്. എല്ലാം കൊടുത്തുതീര്‍ന്നുവത്രെ. ഈ മാസത്തെ ബജറ്റീന്നാ 200 പോയത്.”&lt;br /&gt;&lt;br /&gt;അതു പറഞ്ഞുകഴിഞ്ഞപ്പോള്‍ നിര്‍മ്മലക്ക് കുറച്ച് ഭാരം കൂടിയീട്ടുണ്ടോ എന്നയാള്‍ക്കു സംശയം തോന്നാതിരുന്നില്ല. അതോ തന്റെ ഭാരം കുറഞ്ഞതുകൊണ്ടു തോന്നുന്നതോ...അവള്‍ എഴുന്നേല്‍ക്കാനുള്ള ഒരു ഭാവവുമില്ല, സുഖിച്ചങ്ങനെ ഇരിക്കുകയാണു. അയാള്‍ അവളോടു സ്നേഹപൂര്‍വ്വം മൊഴിഞ്ഞു,&lt;br /&gt;&lt;br /&gt;“അതേയ്, എന്റെ മടിയിലിങ്ങനെ ഇരുന്നു നേരം വെളിപ്പിക്കാനാണോ പരിപാടി, വാ, ബാക്കി കട്ടിലില്‍ കിടന്നു പറയാം.”&lt;br /&gt;&lt;br /&gt;കിടക്കുന്നതിനു മുന്‍പേ അയാള്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“നീ നാളെ തൊട്ട് ദിവസോം ആദിത്യനെ കുറേ ഇംഗ്ലീഷ് വാക്കുകള്‍ പഠിപ്പിക്കണം. അടുത്ത ആഴ്ച ഇന്റര്‍വ്യൂ ഉണ്ടാവും. അവന്റെ പേരു ചോദിച്ചാല്‍ പറയാനും, നീയും ഞാനും അവന്റെ ആരാണെന്നും, പിന്നെ കുറച്ച് പച്ചക്കറികളുടെ പേരൊക്കെ പഠിപ്പിച്ച് കൊടുക്കണംന്നാ ഓഫീസിലൊരാള്‍ പറഞ്ഞത്. കഴിഞ്ഞ പ്രാവശ്യം അയാളുടെ മകനെ ചേര്‍ത്തിയിരുന്നു അവിടെ.”&lt;br /&gt;&lt;br /&gt;ആദിത്യനെ ചുമരിനോട് ചേര്‍ത്തു കിടത്തി നിര്‍മ്മല കുട്ടിനാരായണനെ തന്നോട് ചേര്‍ത്തു കിടത്തി. ഒടുവില്‍ പരസ്പരമുള്ള പുണരുലുകളില്‍ നിന്ന് വേര്‍പ്പെട്ട് മച്ചിലെ മാറാല നോക്കി കിടക്കുമ്പോള്‍ കുട്ടിനാരായണന്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ആദിത്യന്‍ ഇന്റര്‍വ്യൂവില്‍ പാസാവുമോ എന്ന പേടിയില്ലാതില്ല, അവനു ഇംഗ്ലീഷൊന്നും അറിയില്ലല്ലോ”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അപ്പോള്‍ നിര്‍മ്മല പറഞ്ഞു,&lt;br /&gt;&lt;br /&gt;“ഇംഗ്ലീഷ് അറിയണമെങ്കില്‍ വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കണം. നിങ്ങടെ കൂട്ടുകാരന്‍ രാജപ്പന്‍ നായരൊക്കെ മോനോടും ഭാര്യയോടുമൊക്കെ ഇംഗ്ലീഷിലാ സംസാരിക്കാ‍. നിങ്ങളിതുവരെ ഒരു വാക്ക് എന്നോടോ അവനോടോ ഇംഗ്ലീഷ് പറഞ്ഞ് ഞാന്‍ കേട്ടട്ടില്യ”&lt;br /&gt;&lt;br /&gt;മലയാളത്തില്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞീട്ട് മനസ്സിലാവാത്ത നിന്നോടെന്ത് ഇംഗ്ലീഷ് പറയാന്‍ എന്ന് പറയണമെന്ന് തോന്നിയെങ്കിലും ഇതുവരെ ചേര്‍ന്നുകിടന്നതിന്റെ രസം കളയേണ്ടന്നു കരുതി ഉള്ളിലൊതുക്കി. പിന്നെ ഒന്നും മിണ്ടാതെ തന്നെ അവളില്‍ നിന്നും തിരിഞ്ഞുകിടന്നു. അപ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു. ജോലി കിട്ടി, ഇപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാറായി പ്രമോഷനുമായി. ഇതുവരെ തനിക്കൊരു വാക്ക് ഇംഗ്ലീഷില്‍ പറയേണ്ടി വന്നീട്ടില്ല, ദാ ഇവിടെ തന്റെ മോന്‍ മലയാളം തന്നെ ശരിക്ക് പഠിച്ച് വരുന്നതേ ഉള്ളു, അതിനിടയിലാ ഇംഗ്ലീഷ്. അവളും തിരിഞ്ഞ് കിടന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നുവെന്ന് അയാള്‍ അറിഞ്ഞു. അതുമനസ്സിലാക്കി അയാള്‍ അവളോട് പറഞ്ഞു,&lt;br /&gt;&lt;br /&gt;“ഗുഡ് നൈറ്റ്” അവള്‍ തിരിച്ച് പറഞ്ഞു,&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;“ഗുഡ് നൈറ്റ് ആന്റ് സ്വീറ്റ് ഡ്രീംസ്”&lt;br /&gt;&lt;br /&gt;തുടര്‍ന്ന് തലയിണയില്‍ മുഖം പൂഴ്ത്തി ചിരിക്കുന്ന അവളുടെ ശബ്ദം കേട്ട് അയാള്‍ക്കും ചിരി വന്നു. ചിരിയുടെ ഒടുവിലെപ്പൊഴോ അയാള്‍ ഉറങ്ങി. ഉറക്കം ദു:സ്വപ്നങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ താന്‍ സ്വന്തം വീട് പൊളിക്കുവാന്‍ ഉത്തരവ് നല്‍കുന്നതും, ജെ.സി.ബി. അത് തട്ടിത്തകര്‍ക്കുന്നതും കണ്ട് ഞെട്ടിയുണര്‍ന്ന് അയാള്‍ എന്തൊക്കെയോ പുലമ്പി. നിര്‍മ്മല ഭര്‍ത്താവിന്റെ മാനസിക സമ്മര്‍ദ്ദം മനസ്സിലാക്കി അയാളെ ചേര്‍ത്ത് കിടത്തി തലയിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു,&lt;br /&gt;&lt;br /&gt;“ഞാന്‍ കുറച്ചു ദിവസായിട്ട് ശ്രദ്ധിക്ക്വാ, ഈ പ്രമോഷന്‍ കിട്ടിയതിനുശേഷം ചേട്ടന്‍ ശരിക്ക് ഉറങ്ങുന്നില്ലല്ലോ, വീട്ടിലും, ഓഫീസിലും സന്തോഷം കിട്ടാത്ത ഈ പ്രമോഷന്‍ വേണ്ടാന്നു വെക്കാന്‍ പറ്റുംന്ന് വെച്ചാലതാ നല്ലത്”&lt;br /&gt;&lt;br /&gt;കുട്ടി നാരായണന്‍ അതിനു മറുപടി പറയാതെ അവളുടെ മാറില്‍ മുഖം പൂഴ്ത്തി ദീര്‍ഘനിശ്വാസങ്ങളുതിര്‍ത്ത് അവളെ ഇക്കിളിയാക്കി. പിറ്റേന്ന് നിര്‍മ്മല വീട്ടുജോലിയെല്ലാം കഴിഞ്ഞ് ആദിത്യന് ഇന്റര്‍വ്യൂ അഭിമുഖീകരിക്കുവാനുള്ള കോച്ചിംഗ് ആരംഭിച്ചു. അടുക്കളയില്‍ നിന്ന് ഒരു തക്കാളിയെടുത്ത് കയ്യില്‍ വച്ച് ആദിത്യനെ പിടിച്ച് മടിയിലിരുത്തി അവള്‍ ചോദിച്ചു,&lt;br /&gt;&lt;br /&gt;“ഡിയര്‍ സണ്‍ ആദിത്യാ, വാട്ട് ഇസ് ദിസ്?”&lt;br /&gt;&lt;br /&gt;അമ്മയുടെ പുതിയ ഭാഷ മനസ്സിലാവാതെ ആദിത്യന്‍ തക്കാളി വാങ്ങാന്‍ ഒരു ശ്രമം നടത്തിയതല്ലാതെ അവള്‍ ചോദിച്ചത് കേട്ടതായ് പോലും നടിച്ചില്ല. അവള്‍ തക്കാളി അവനു കിട്ടാത്ത വണ്ണം ഉയര്‍ത്തി പിടിച്ച് ചോദിച്ചു,&lt;br /&gt;&lt;br /&gt;“മോനെ ഇതെന്താന്ന് പറയൂ”&lt;br /&gt;&lt;br /&gt;തക്കാളി കിട്ടാത്ത ദേഷ്യത്തില്‍ ആദിത്യന്‍ അമ്മയുടെ കയ്യില്‍ കടിച്ചുകൊണ്ടു പറഞ്ഞു,&lt;br /&gt;&lt;br /&gt;“റ്റക്കാലി”&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;നിര്‍മ്മല കൈ വിടുവിച്ച് തക്കാളി ഉയര്‍ത്തിപ്പിടിച്ച് അവന്‍ പറഞ്ഞതു തിരുത്തി,&lt;br /&gt;&lt;br /&gt;“അല്ല മോനെ, ഇതു റ്റൊമാറ്റൊ” ,&lt;br /&gt;&lt;br /&gt;അവന്റെ വാശിയില്‍ ഒടുവില്‍ നിര്‍മ്മലക്ക് തക്കാളി അവനു കൊടുക്കേണ്ടി വന്നു. അമ്മയുടെ കയ്യില്‍ നിന്നും തക്കാളി വാങ്ങി സന്തോഷത്തോടെ കടിച്ച് തുപ്പി, പിന്നെദൂരേക്ക് വലിച്ചെറിഞ്ഞു, എന്നീട്ട് പറഞ്ഞു,&lt;br /&gt;&lt;br /&gt;“റ്റക്കാലി.”&lt;br /&gt;&lt;br /&gt;രാത്രി കുട്ടിനാരായണന്‍ വന്നത് പുറം ചട്ടയില്‍ ജനറല്‍ നോളഡ്ജ് എന്നെഴുതിയ ഒരു തടിച്ച പുസ്തകവും കൊണ്ടാണ്. ആദിത്യന്‍ അച്ഛന്‍ വന്നതു ശ്രദ്ധിക്കാതെ ട്യൂബ്‌ലൈറ്റിന്റെ വെട്ടത്തില്‍ പാറി നടന്നിരുന്ന ഒരു തുമ്പിയെ പിടിക്കാനുള്ള തിരക്കിലായിരുന്നു.&lt;br /&gt;&lt;br /&gt;“എന്താ കയ്യില്‍ ഒരു വലിയ പുസ്തകം, ആദിത്യനു പഠിക്കാനുള്ളതാണോ?” നിര്‍മ്മല ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഏയ്, ഇതു നമുക്ക് രണ്ടുപേര്‍ക്കും പഠിക്കാനുള്ളതാ, കുട്ടിയുടെ അമ്മക്കും അച്ഛനും ഇന്റര്‍വ്യു ഉണ്ടന്നറിഞ്ഞുകൊണ്ട് വാങ്ങീതാ.”&lt;br /&gt;&lt;br /&gt;ഉടന്‍ നിര്‍മ്മല പറഞ്ഞു,&lt;br /&gt;&lt;br /&gt;“എങ്കില്‍ നിങ്ങള്‍ മാത്രം പോയാല്‍ മതി. എനിക്ക് ഇന്റര്‍വ്യു ഒക്കെ വല്യ പേട്യാ”.&lt;br /&gt;&lt;br /&gt;“ഏയ്, അമ്മയും അച്ഛനും ഹാജരാവണം. ഇന്റര്‍വ്യൂവില്‍ പാസാവണം. അല്ലെങ്കില്‍ കുട്ടിയെ അവിടെ ചേര്‍ത്തില്ലത്രെ”, അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ആദിത്യന്‍ ഉറക്കമായപ്പോള്‍ അവനെ ചുമരിനരികില്‍ കിടത്തി നിര്‍മ്മലയും, കുട്ടിനാരായണനും കട്ടിലില്‍ ചാരിയിരുന്ന് ഇന്റര്‍വ്യൂവിനായ് പഠിത്തം ആരംഭിച്ചു.&lt;br /&gt;&lt;br /&gt;“നമ്മളെ ഇന്റര്‍വ്യു ചെയ്യുന്നതും ഇംഗ്ലീഷിലാ?”&lt;br /&gt;&lt;br /&gt;നിര്‍മ്മല വളരെ നിഷ്ക്കളങ്കമായ് ഭര്‍ത്താവിനോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“പിന്നെ, ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മലയാളത്തില്‍ ശബ്ദിക്കാന്‍ അധികാരമില്ല”&lt;br /&gt;&lt;br /&gt;അയാള്‍ ഗൌരവത്തോടെ പറഞ്ഞു. നിര്‍മ്മല എന്തോ ആലോചിച്ചുകൊണ്ട് അയാളുടെ മടിയില്‍ തല വെച്ച് കൊച്ചുകുട്ടിയെപോലെ ചുരുണ്ടു കിടന്നു. ഒരു കൈ കൊണ്ട് അവളുടെ തലമുടിയിലൂടെ വിരലോടിച്ച് അയാള്‍ ചോദിച്ചു,&lt;br /&gt;&lt;br /&gt;“അതേ നിനക്കറിയോ, യേശുക്രിസ്തു ഏത് ഭാഷയിലാ സംസാരിച്ചിരുന്നതെന്ന്?”&lt;br /&gt;&lt;br /&gt;“ഓ, അവടെയൊക്കെ പണ്ടേ ഇംഗ്ലീഷ് മീഡിയം ആയതോണ്ട് എന്താ സംശയം, ഇംഗ്ലീഷിലാവും.”&lt;br /&gt;&lt;br /&gt;അവള്‍ തനിക്കും കുറച്ചൊക്കെ ആലോചിക്കാന്‍ കഴിവുണ്ടെന്ന മട്ടിലാണത് പറഞ്ഞത്. അതുകേട്ട് കുട്ടിനാരായണന്‍ ഊറിയൂറി ചിരിച്ചു. അതുകണ്ട് ദേഷ്യം വന്ന നിര്‍മ്മല പറഞ്ഞു,&lt;br /&gt;&lt;br /&gt;“അല്ല, യേശുക്രിസ്തു സംസാരിച്ചിരുന്നത് മലയാളത്തിലാ എന്താ പോരേ, ഞാനെന്തു പറഞ്ഞാലും കളിയാക്കി ഒരു കി കി കീ ന്നുള്ള ചിരി”&lt;br /&gt;&lt;br /&gt;അവള്‍ മടിയില്‍ നിന്നെഴുന്നേറ്റ് കട്ടിലില്‍ അയാളെ തൊടാതെ ചാരിയിരുന്നു.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;“നീയെന്തിനാ ചൂടാവണേ, എനിക്കറിയാന്‍ പാടില്ലാത്തതോണ്ടാ നിന്നോട് ചോദിച്ചത്. ആ പ്രിന്‍സിപ്പാള്‍ ഒരു കന്യാസ്ത്ര്യാ. ചെലപ്പോ ഇങ്ങനെയുള്ള ചോദ്യോം പ്രതീക്ഷിക്കാം.” അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഇന്റര്‍വ്യൂവിന്റെ വേവലാതികളൊന്നുമില്ലാതെ ആദിത്യന്‍ സുഖമായ് കിടന്നുറങ്ങി. ഇന്റര്‍വ്യു ദിവസം കുട്ടൂസ് അക്കാദമിയിലെ യൂണിഫോമില്‍ തന്നെ ആദിത്യനെ ഹാജരാക്കി പ്രിന്‍സിപ്പാളിന്റെ ശ്രദ്ധനേടുന്നതിനായ് കുട്ടിനാരായണന്‍ വേണ്ടതെല്ലാം നേരത്തേ തന്നെ വാങ്ങിയിരുന്നു. ആദിത്യനെ നീല ട്രൌസറും, വെള്ള ഷേര്‍ട്ടും, ഷൂവും, സോക്സും അണിയിച്ച് നിര്‍മ്മല തയ്യാറാക്കി. ആദിത്യന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതുപോലെ ഒരു കസേരയില്‍ അനങ്ങാതെ ഇരുന്ന് അച്ഛനേയും അമ്മയേയും ആദ്യമായ് കാണുന്നതുപോലെ നോക്കുകയാണ്. വിഷമത്തോടെ ഇരിക്കുന്ന ആദിത്യനെ കണ്ട് ഒരു തുമ്പി വന്ന് അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. ആദിത്യന്‍ വീണ്ടും പഴയ ആദിത്യനായ് തുമ്പിയുടെ കൂടെ ഓടിക്കളിച്ചു. നിര്‍മ്മലയും, കുട്ടിനാരായണനും പതിവിലും നന്നായ് ഡ്രെസ് ചെയ്തു. അപ്പോഴാണു നിര്‍മ്മല ഒരു കാര്യം ഓര്‍ത്തത്, ആദിത്യനെ ടൈ കെട്ടിക്കാന്‍ മറന്നകാര്യം. ടൈ കെട്ടിക്കൊടുക്കാനായ് നിര്‍മ്മല ആദിത്യനെ തിരഞ്ഞപ്പോള്‍ അവന്‍ പറമ്പില്‍ തുമ്പികള്‍ക്കിടയില്‍ ഓടിക്കളിക്കുന്നത് കണ്ട് നിമിഷനേരത്തേക്ക് അവളുടെ മനസ്സ് കുളിര്‍ത്തെങ്കിലും പെട്ടെന്ന് അവന്റെ തൂവെള്ള ഉടുപ്പില്‍ ചെളി പുരണ്ടിരിക്കുമോ എന്ന ആവലാതിയില്‍ ദേഷ്യത്തോടെ അവനെ പിടിച്ച് കൊണ്ടുവന്ന് കസേരയില്‍ ഇരുത്തി. ടൈ എടുത്ത് അവന്റെ ഷേര്‍ട്ടിന്റെ കോളറിനു വട്ടം ചുറ്റിയെങ്കിലും കുടുക്കിടാനുള്ള സാങ്കേതിക വിദ്യ അറിയാത്തതിനാല്‍ ശ്രമം ദയനീയമായ് പരാജയപ്പെട്ടു. അവള്‍ ആ ജോലി ഭര്‍ത്താവിനെ ഏല്പിക്കുന്നു. അയാളത് കുറച്ചുനേരം തിരിച്ചും മറിച്ചും നോക്കുന്നു. പിന്നെ സ്വന്തം കഴുത്തില്‍ എങ്ങനെയോ കെട്ടി മുറുക്കുന്നു. അതഴിക്കാന്‍ പറ്റാതെ നിര്‍മ്മലയെ വിളിച്ച് രണ്ടുപേരും കൂടി ഒരു കണക്കിനു കഴുത്തില്‍ നിന്നും മെല്ലെ ഊരിയെടുക്കുന്നു. എന്നീട്ട് ആദിത്യന്റെ കഴുത്തില്‍ പതുക്കെ കുടുക്കിക്കൊണ്ട് പറയുന്നു,&lt;br /&gt;&lt;br /&gt;“എന്തുവന്നാലും മോനിത് ഊരരുത് ട്ടോ”&lt;br /&gt;&lt;br /&gt;അച്ഛന്റെ മുഖഭാവം കണ്ട് വിഷമം തോന്നിയ അവന്‍ ഊരില്ലെന്ന് തലകുലുക്കി കാണിച്ചു. തുമ്പികള്‍ പുറത്ത് ചുറ്റി പറ്റി നിന്ന് തിരിച്ചുപോകുന്നത് വിഷമത്തോടെ ആദിത്യന്‍ നോക്കി നിന്നു.&lt;br /&gt;&lt;br /&gt;വളരെ പ്രൌഢിയായ് അലങ്കരിച്ച പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ഗ്ലാസ് പതിപ്പിച്ച വലിയ ഒരു മേശയ്ക്ക് പുറകില്‍ സിംഹാസനം പോലെയുള്ള ഒരു കസേരയില്‍ പ്രിന്‍സിപ്പാളായ കന്യാസ്ത്രീ ഇരിക്കുന്നു. അവരുടെ മുന്നില്‍ സന്ദര്‍ശകര്‍ക്കുള്ള മൂന്നു കസേരകളില്‍ ഒന്നില്‍ കുട്ടിനാരായണനും, മറ്റൊന്നില്‍ നിര്‍മ്മല മകനെ മടിയില്‍ വെച്ചും ഇരുന്നു.&lt;br /&gt;&lt;br /&gt;“ലെറ്റ് ഹിം സിറ്റ് ഇന്‍ ദ മിഡില്‍ ചെയര്‍”, കുട്ടിയെ ചൂണ്ടി പ്രിന്‍സിപ്പാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;നിര്‍മ്മല ഭര്‍ത്താവിനെ നോക്കി. അയാള്‍ കുട്ടിയെ അവിടെയിരുത്തി മാറിയിരിക്കാന്‍ ആംഗ്യഭാഷയില്‍ പറഞ്ഞു. നിര്‍മ്മല അതുപോലെ ചെയ്തു.&lt;br /&gt;&lt;br /&gt;പ്രിന്‍സിപ്പാള്‍ കുട്ടിയെ നോക്കി ചോദിച്ചു, “വാട്ട് ഇസ് യുവര്‍ നെയിം?&lt;br /&gt;&lt;br /&gt;ആദിത്യന്‍ അമ്മയെ നോക്കി മിണ്ടാതിരുന്നു. കുട്ടിനാരായണന്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ഹിസ് നെയിം ഇസ് ആദിത്യന്‍, അയാം കുട്ടിനാരായണന്‍, ഷി ഇസ് നിര്‍മ്മല”&lt;br /&gt;&lt;br /&gt;കുട്ടിനാരായണന്റെ ഇടപെടല്‍ പ്രിന്‍സിപ്പാളിന് ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“കുറ്റിനാരായണന്‍, ഐ ആസ്‌ക്‍ഡ് ഹിം. ലെറ്റ് ഹിം സെ” “കുറ്റിയല്ല, കുട്ടി“ എന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു&lt;br /&gt;വീണ്ടും ആദിത്യനെ നോക്കി പ്രിന്‍സിപ്പാള്‍ ചോദ്യം ആവര്‍ത്തിച്ചു.&lt;br /&gt;&lt;br /&gt;വാട്ട് ഇസ് യുവര്‍ നെയിം?”&lt;br /&gt;&lt;br /&gt;നിര്‍മ്മല ആദിത്യനെ ഒന്ന് തോണ്ടി, അവന്‍ പെട്ടെന്ന് പറഞ്ഞു,&lt;br /&gt;&lt;br /&gt;“ആദിത്യന്‍”&lt;br /&gt;&lt;br /&gt;നിര്‍മ്മലയും, കുട്ടിനാരായണനും പരസ്പരം നോക്കി അഭിമാനത്തോടെ ഇരുന്നു. ഒരു തക്കാളി ഉയര്‍ത്തിപ്പിടിച്ച് പ്രിന്‍സിപ്പാള്‍ ചോദിച്ചു,&lt;br /&gt;&lt;br /&gt;“വാട്ട് ഇസ് ദിസ്?”ആദിത്യന്‍ പെട്ടെന്ന് പറഞ്ഞു, “റ്റൊമാറ്റോ”&lt;br /&gt;&lt;br /&gt;കുട്ടിനാരായണന്‍ സ്നേഹത്തോടെ നിര്‍മ്മലയെ നോക്കി, അവള്‍ നാണിച്ച് കീഴ്പ്പോട്ട് നോക്കി. ഉടനെ പ്രിന്‍സിപ്പാള്‍ ഒരു പടവലങ്ങ ഉയര്‍ത്തി കുട്ടിയോട് ചോദിച്ചു,&lt;br /&gt;&lt;br /&gt;“വാട്ട് ഇസ് ദിസ്?”&lt;br /&gt;&lt;br /&gt;കുട്ടി അമ്മയുടെ മുഖത്ത് നോക്കി, നിര്‍മ്മല ഭര്‍ത്താവിന്റെ മുഖത്തും. സ്വതവേ പടവലങ്ങ ഇഷ്ടമല്ലാത്ത കുട്ടിനാരായണന്‍ അപ്പോള്‍ ഗാഢമായ ചിന്തയിലായിരുന്നു. പ്രിന്‍സിപ്പാള്‍ ഫയലില്‍ എന്തോ കുത്തിക്കുറിച്ച് കുട്ടിനാരായണനോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“മിസ്റ്റര്‍ കുറ്റിനാരായണന്‍, ടെല്‍ മി സംതിംങ് അബൌട് യു”&lt;br /&gt;&lt;br /&gt;“കുറ്റിനാരായണന്‍ നിന്റെ....... ഞാനൊന്നും പറയുന്നില്ല അല്ല പിന്നെ”,&lt;br /&gt;&lt;br /&gt;അയാള്‍ ആദ്യം മനസ്സില്‍ പറഞ്ഞ് ആശ്വസിച്ച്, പിന്നെ ഭവ്യതയോടെ ബുദ്ധിമുട്ടി കിട്ടാവുന്ന ആംഗലേയത്തില്‍ മൊഴിഞ്ഞു,&lt;br /&gt;&lt;br /&gt;“ഐ ആം കുട്ടിനാരായണന്‍, ബോണ്‍ ഇന്‍ 1972, മൈ സ്റ്റാര്‍ ഇസ് പൂരം. യു നോ സം പീപ്പിള്‍ സെ ദാറ്റ് ഐ ആം എ പൂരം പിറന്ന പുരുഷന്‍. ഐ മാരീഡ് (നിര്‍മ്മലയെ ചൂണ്ടി) ദിസ് വുമണ്‍ നിര്‍മ്മല, ഷി ഇസ് എ വെരി ഗുഡ് വൈഫ്. (നിര്‍മ്മല നാണത്തോടെ തല കുനിച്ചിരിക്കുന്നു) ഐ വര്‍ക്ക് ആസ് ഡെപ്യൂട്ടി തഹസില്‍ദാര്‍”.&lt;br /&gt;&lt;br /&gt;പ്രിന്‍സിപ്പാള്‍ കുട്ടിനാരായണനെ വിട്ട് നിര്‍മ്മലയോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“വാട്ട് വിറ്റാമിന്‍സ് ആര്‍ ദേര്‍ ഇന്‍ ഹോര്‍ലിക്സ്?”&lt;br /&gt;&lt;br /&gt;നിര്‍മ്മല ഭര്‍ത്താവിനെ നോക്കുന്നു, കുട്ടിനാരായണന്‍ വച്ച് കാച്ചിക്കോളാന്‍ ആംഗ്യം കാട്ടുന്നു, അപ്പോള്‍ നിര്‍മ്മലയുടെ മനസ്സില്‍ ടി.വി.യിലെ ഹോര്‍ലിക്സിന്റെ പരസ്യം തെളിഞ്ഞു, പൊടുന്നനെ അവള്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“വിറ്റമിന്‍ കെ, വിറ്റമിന്‍ എ, വിറ്റമിന്‍ ബി പിന്നെ വിറ്റമിന്‍ സിയും.”&lt;br /&gt;&lt;br /&gt;ഫയലില്‍ എന്തോ കുറിച്ച് പ്രിന്‍സിപ്പാള്‍ അടുത്ത ചോദ്യം ചോദിച്ചു,&lt;br /&gt;&lt;br /&gt;“ഹൌ മച് കലോറി പ്രോട്ടീന്‍ യുവര്‍ ചൈല്‍ഡ് ഇസ് ഗെറ്റിംഗ് ഫ്രം ദി ഡൈലി മീല്‍?”&lt;br /&gt;&lt;br /&gt;നിര്‍മ്മല മിണ്ടിയില്ല. ഇന്നുവരെ എന്തെങ്കിലും കഴിക്കണമെന്നും വിശപ്പു മാറ്റണമെന്നുമല്ലാതെ മറ്റൊന്നും ചിന്തിച്ചീട്ടില്ലല്ലോ.   ബോട്ടണി ക്ലാസ്സിലെ പ്രൊഫസര്‍ രാധാകൃഷ്ണന്റെ പതിഞ്ഞ വാക്കുകളെ ഓര്‍ത്തെടുക്കാന്‍ അവളൊരു വൃഥാ ശ്രമം നടത്തി.പക്ഷെ അന്ന് സുന്ദരനായിരുന്ന ആ സാറിന്റെ മുഖത്ത് നോക്കിയിരിക്കുമ്പോള്‍ തനിക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലല്ലോ! അവളാകെ ഇരുന്നു വിയര്‍ത്തു. പിന്നെ വിഷമത്തോടെ ഭര്‍ത്താവിനെ നോക്കി. അദ്ദേഹമാണെങ്കില്‍ ചുമരില്‍ തൂക്കിയ മുള്‍ക്കിരീടം ധരിച്ച യേശുവിന്റെ ചിത്രത്തില്‍ കണ്ണും നട്ടിരിക്കുകയാണ്. പ്രിന്‍സിപ്പാള്‍ കുട്ടിനാരായണനോടായ് പറഞ്ഞു,&lt;br /&gt;&lt;br /&gt;“സീ യുവര്‍ വൈഫ് ഡസിന്റ് ഹാവ് മച് നോളജ് ഇന്‍ ഹെല്‍ത്ത് റിലേറ്റഡ് സബ്ജക്റ്റ് ആന്റ് യുവര്‍ ലാംഗ്വേജ് ഇസ് ആള്‍സോ നോട്ട് അപ് ടു ദ മാര്‍ക്ക്. ബട്ട് ഐ കണ്‍സിഡര്‍ യുവര്‍ കേസ് ബേസ്‌ഡ് ഓണ്‍ യുവര്‍ ജോബ് ആസ് എ ഡെപ്യൂട്ടി തഹസില്‍ദാര്‍. യു ഹാവ് ടു പേ എ ലിറ്റില്‍ മോര്‍ റ്റു ഗെറ്റ് ദിസ് അഡ്‌മിഷന്‍. ഓണ്‍ലി 50,000 അഡ്വാന്‍സ് വിച് ഇസ് നോണ്‍-റിഫണ്ടബിള്‍ ആന്റ് 1000 റുപ്പീസ് മന്ത്‌ലി ഫീ. യു നോ, ഔര്‍ സ്കൂള്‍ ഇസ് ദ ബെസ്റ്റ് ഇന്‍ ദ കണ്ട്രി. വി പ്രൊവൈഡ് ആള്‍ ഫസിലിറ്റീസ് ടു ചില്‍ഡ്രന്‍, ഫോര്‍ എക്സാമ്പിള്‍, ജിംനേഷ്യം, സ്വിമ്മിംഗ്‌പൂള്‍, ഹോഴ്സ് റൈഡിംഗ്, മസ്സാജ്, യോഗ, എക്സിട്രാ എക്സിട്രാ....&lt;br /&gt;&lt;br /&gt;കുട്ടിനാരായണന്‍ മോനെ എടുത്തുകൊണ്ട് എഴുന്നേറ്റു. നിര്‍മ്മല ഒന്നും മനസ്സിലാവാതെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം സതംഭിച്ചിരുന്നു. കുട്ടിനാരായണന്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“എന്റെ മോനു വെറും മൂന്നു വയസ്സേ ആയിട്ടുള്ളു. അവനു നിങ്ങളീ പറഞ്ഞ സൌകര്യങ്ങളൊന്നും ആവശ്യമില്ല. നിര്‍മ്മലേ എണീക്ക്, പൂവ്വാം.”&lt;br /&gt;&lt;br /&gt;അവര്‍ നടക്കുമ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു,“മിസ്റ്റര്‍ കുറ്റി, ഐ ആം വെരി സോറി, സം മോര്‍ ഡിസിപ്ലിന്‍ ഇസ് നീഡഡ്. അദര്‍വൈസ് ഐ കുഡ് ഹാവ് കണ്‍സിഡേര്‍ഡ് യുവര്‍ കേസ്”&lt;br /&gt;&lt;br /&gt;“എന്നാലങ്ങന്യാവട്ടെ, വേറെ വിശേഷൊന്നുംല്യാല്ലോ” എന്ന് പറഞ്ഞ് കുട്ടിനാരായണന്‍ പുറത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ കണ്ടത് ഒരു ജെ.സി.ബിയുമായ് വന്ന് പട്ടയമില്ലാത്ത ആ സ്കൂള്‍ ഇടിച്ചുപൊളിക്കുന്നതായിരുന്നു. അപ്പോള്‍ അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ഓളംവെട്ടിയിരുന്നു. അടുത്ത ഊഴം കാത്ത് നിന്നവര്‍ കുട്ടിനാരായണന്റെ സന്തോഷം കണ്ടപ്പോള്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“കണ്‍ഗ്രാചുലേഷന്‍സ്, അഡ്മിഷന്‍ കിട്ടിയല്ലേ, ആ സന്തോഷം കണ്ടപ്പോള്‍ മനസ്സിലായി”&lt;br /&gt;&lt;br /&gt;അതിനു ഇല്ലെന്നോ, ഉണ്ടെന്നോ പറയാതെ സ്കൂള്‍ ഇടിച്ചുപൊളിക്കുന്നത് മാത്രം കണ്ട് കുട്ടിനാരായണന്‍ മുന്നില്‍ വന്ന ഒരു ഓട്ടോറിക്ഷ കൈ കാട്ടി നിര്‍ത്തി അവര്‍ തിരിച്ച് വീട്ടിലേക്ക് യാത്രയായി. ഇന്റര്‍വ്യൂവില്‍ തളര്‍ന്ന ആദിത്യന്‍ തല അമ്മയുടെ മടിയിലും കാല്‍ അച്ഛന്റെ മടിയിലും വെച്ച് ഉറക്കമാരംഭിച്ചിരുന്നു. അപ്പോള്‍ റിക്ഷ കടന്നുപോയത് ഒരു സര്‍ക്കാര്‍ സ്കൂളിന്റെ മുന്നിലൂടെയായിരുന്നു. വലിയ മുവാണ്ടന്‍ മാവിന്റെ തണല്‍ പറ്റി നില്‍ക്കുന്ന ആ പഴയ സ്കൂളിലേക്ക് കുട്ടിനാരായണന്‍ ഓട്ടോറിക്ഷയില്‍ നിന്നും തല വെളിയിലേക്കിട്ട് നോക്കി. അദ്ദേഹത്തിന്റെ മിഴികള്‍ സഞ്ചരിച്ച വഴിയേ നിര്‍മ്മലയുടെ കണ്ണുകളും സഞ്ചരിച്ചു.&lt;br /&gt;&lt;br /&gt;“അടുത്തു നില്പോരനുജനെ നോക്കാന്‍.....”&lt;br /&gt;&lt;br /&gt;കുട്ടിനാരായണന്‍ ബാക്കി ചൊല്ലൂ, രാമനാഥന്‍ മാഷിന്റെ ശബ്ദം. കുട്ടികള്‍ പദ്യം കാണാപാഠം പഠിച്ചിട്ടുണ്ടോ എന്ന് പരിശോദിക്കാന്‍ പദ്യത്തിന്റെ ഇടയില്‍ നിന്നും ഇത്തരം ചോദ്യങ്ങള്‍ തൊടുത്തു വിടുന്ന സ്വഭാവം രാമനാഥന്‍ മാഷിനുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;“അടുത്തുനില്പോരനുജനെ നോക്കാന- &lt;/div&gt;&lt;div align="justify"&gt;ക്ഷികളില്ലാത്തോര്‍ക്കരൂപനീശ്വ-&lt;/div&gt;&lt;div align="justify"&gt;രനദൃശ്യനായാല്‍ അതിലെന്താശ്ചര്യം”&lt;br /&gt;&lt;br /&gt;കുട്ടിനാരായണന്‍ മുന്‍ ബെഞ്ചിലിരുന്ന് ഉറക്കെ ഈണത്തില്‍ പദ്യം ചൊല്ലുന്നു. മാഷ് അവന്റെ മൂര്‍ദ്ധാവില്‍ തലോടി അഭിനന്ദിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഓട്ടോറിക്ഷ ഒരു വളവ് തിരിഞ്ഞ് വീടിനു മുന്നിലായ് നിര്‍ത്തുന്നു. കുട്ടിനാരായണന്‍ ദീര്‍ഘനിശ്വാസമുതിര്‍ത്ത് സംതൃപ്തിയോടെ പുഞ്ചിരിക്കുന്നു. ഉറങ്ങിക്കിടക്കുന്ന ആദിത്യന്‍ വിയര്‍പ്പില്‍ മുങ്ങി കഴുത്തും പുറവും നനഞ്ഞിരുന്നു. മകനെ ഉണര്‍ത്താതെ അവന്റെ ടൈ മെല്ലെ ഊരി പുറത്തേക്കെറിഞ്ഞ് അവനെ എടുത്ത് മാറോട് ചേര്‍ത്തുപിടിച്ച് ഓട്ടോ റിക്ഷയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ നിര്‍മ്മല കുട്ടിനാരായണന്റെ ചെവിയില്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;“ക്വിഡ് പ്രൌ ക്വൌ.”&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;അതുകേട്ട കുട്ടിനാരായണന്‍ കുറച്ചുറക്കെ തന്നെ ചിരിച്ചു, ഉറങ്ങിക്കിടക്കുന്ന ആദിത്യന്റെ ചുണ്ടില്‍ ചിരി വിടരുന്നത് കണ്ട്, നിര്‍മ്മലക്കും ചിരിയടക്കാനായില്ല.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="center"&gt;- 0 -&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-2930103162452101288?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/2930103162452101288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=2930103162452101288' title='71 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/2930103162452101288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/2930103162452101288'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/11/blog-post_12.html' title='ക്വിഡ് പ്രൌ ക്വൌ'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>71</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-4743694209843018517</id><published>2007-11-03T12:16:00.000+05:30</published><updated>2007-11-03T12:20:05.364+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>സ്നേഹത്തിന്റെ അര്‍ത്ഥം</title><content type='html'>അവള്‍ അവധൂതനെ നമിച്ചാ‌-&lt;br /&gt;ത്മ സംഘര്‍ഷം മൊഴിഞ്ഞു&lt;br /&gt;അനന്ത ക്ലേശങ്ങളകന്നു പോകാ‌-&lt;br /&gt;നര്‍ത്ഥമുണ്ടാവാനനുഗ്രഹം തേടി&lt;br /&gt;&lt;br /&gt;ആത്മാരാമനാസനം വെടിഞ്ഞ-&lt;br /&gt;വളെ ആലിംഗനം ചെയ്തു പിന്നെ&lt;br /&gt;ആത്മസംയമനം പാലിച്ചരുള്‍ ചെയ്തു&lt;br /&gt;നിനക്കുള്ളതെല്ലാം കാണിക്കയായ്&lt;br /&gt;എന്നിലര്‍പ്പിച്ചാലഭീഷ്ട സിദ്ധി ഫലം&lt;br /&gt;“സ്നേഹമാണഖിലസാരമൂഴിയില്‍”&lt;br /&gt;&lt;br /&gt;ആലിംഗനം വിടര്‍ത്തിയവള്‍ മൊഴിഞ്ഞു&lt;br /&gt;സ്വാമീ, ബാര്‍ട്ടര്‍ സിസ്റ്റമൊരു പഴങ്കഥ&lt;br /&gt;അര്‍ത്ഥമില്ലാത്തൊരു സ്നേഹവും വേണ്ട&lt;br /&gt;നിന്തുരുവടി ക്ഷമിച്ചാലും, അഹങ്കാരഗ്രന്ഥി&lt;br /&gt;പൊട്ടിയാത്മാരാമന്‍ ആസനം വെടിഞ്ഞ-&lt;br /&gt;നന്തതയില്‍ അപ്രതക്ഷ്യനാ‍യ്!&lt;br /&gt;&lt;br /&gt;&lt;em&gt;&lt;span style="color:#330099;"&gt;കുറച്ചുനാള്‍ മുമ്പ് ഒരു ബ്ലോഗില്‍ ആരോ സ്നേഹത്തിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ച് എഴുതിയിരുന്നു. അതുകണ്ടപ്പോള്‍ ഒന്ന് കുറിക്കാന്‍ തോന്നിയതാണിങ്ങനെ&lt;/span&gt;&lt;/em&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-4743694209843018517?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/4743694209843018517/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=4743694209843018517' title='50 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/4743694209843018517'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/4743694209843018517'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/11/blog-post.html' title='സ്നേഹത്തിന്റെ അര്‍ത്ഥം'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>50</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-1857123372985206529</id><published>2007-10-31T14:48:00.000+05:30</published><updated>2007-10-31T14:58:03.023+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ജനന-മരണ രജിസ്ട്രേഷന്‍</title><content type='html'>ജനന-മരണങ്ങള്‍ പഞ്ചായത്തില്‍ നിശ്ചിത ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം അറിയാവുന്ന ഗ്രാമീണന്‍ തന്റെ ഭാര്യ പ്രസവിച്ച ഉടന്‍ തന്നെ പഞ്ചായത്താപ്പീസില്‍ കയറി ചെന്നു. മേശമേല്‍ കാല്‍ കയറ്റി വച്ചിരുന്നെഴുതിക്കൊണ്ടിരുന്ന ആളോട് പറഞ്ഞു,&lt;br /&gt;&lt;br /&gt;ഗ്രാമീണന്‍: അതേ കുറച്ച് മുമ്പ് എന്റെ ഭാര്യ പ്രസവിച്ചു&lt;br /&gt;&lt;br /&gt;ക്ലാര്‍ക്ക്:(വളരെ ഗൌരവത്തോടെ) അതിന്റെ ആളു ഞാനല്ല. (എന്നീട്ട് അറ്റത്തിരിക്കുന്ന സൂപ്രണ്ടിനെ ചൂണ്ടി) ദേ അയാളാ.&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-1857123372985206529?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/1857123372985206529/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=1857123372985206529' title='35 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1857123372985206529'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/1857123372985206529'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/10/blog-post_31.html' title='ജനന-മരണ രജിസ്ട്രേഷന്‍'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>35</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-426134910342348383</id><published>2007-10-28T12:16:00.000+05:30</published><updated>2007-10-30T12:25:22.526+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ദേശാടനപക്ഷി</title><content type='html'>ഞാനിന്നൊരു ദേശാടനപക്ഷി&lt;br /&gt;നീരുറവ തേടി കാതങ്ങള്‍ താണ്ടി&lt;br /&gt;കൈതയും കല്‍പവും കാണാത്തൊരീ&lt;br /&gt;നഗര വീഥിയില്‍ ചേക്കേറി ഞാന്‍&lt;br /&gt;&lt;br /&gt;‍നിളാ നദി പിന്നിട്ടു നീങ്ങുമ്പോളെന്‍&lt;br /&gt;‍നെഞ്ചം വിതുമ്പിയതാരറിഞ്ഞൂ&lt;br /&gt;കൊക്കിലൊതുങ്ങുന്നതൊക്കയും&lt;br /&gt;കൊത്തിപ്പെറുക്കി കൂട്ടി വെക്കുമ്പോളെന്‍&lt;br /&gt;‍സ്വപ്നത്തിനായിരം വര്‍ണ്ണങ്ങള്‍&lt;br /&gt;&lt;br /&gt;‍ഇവിടെ ചേക്കേറിയ നാള്‍ മുതല്‍&lt;br /&gt;‍കാണ്‍മു ഞാന്‍ മറ്റൊരു ദേശാടനം&lt;br /&gt;പക്ഷങ്ങള്‍ തളരുന്നതിന്‍ മുമ്പെ&lt;br /&gt;പാണി കൊട്ടുയരുന്ന,പഞ്ചാരി&lt;br /&gt;കേള്‍ക്കുന്ന തേക്കു പാട്ടുയരുന്ന&lt;br /&gt;ഹരിതാഭമാം ഗ്രാമത്തിലെത്താ-&lt;br /&gt;നുഴറുന്നുവെങ്കിലും, അന്തരാ-&lt;br /&gt;ളത്തിലാരോ തടയുന്നു വീണ്ടും&lt;br /&gt;മൊഴിയുന്നു കാതില്‍ കാത്തിരിക്കാന്‍&lt;br /&gt;&lt;br /&gt;ചക്രവാളങ്ങള്‍ക്കപ്പുറം വഴി-&lt;br /&gt;ക്കണ്ണുമായ്‌ നെടുവീര്‍പ്പിട്ടുകൊണ്ട-&lt;br /&gt;വളെന്റെ കൊച്ചു കിളികള്‍ക്കായ്‌&lt;br /&gt;പഴഞ്ചൊല്ലുകള്‍, പഴങ്കഥകള്‍&lt;br /&gt;‍പാടിയുറക്കി സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍&lt;br /&gt;‍കൊഴിയുന്ന തൂവലിന്‍ സാന്ത്വനം&lt;br /&gt;&lt;br /&gt;ഇവിടെ ചേക്കേറും ചില്ലയില്‍&lt;br /&gt;കനം തൂങ്ങിയാടുന്ന കൂട്ടിലായ്‌&lt;br /&gt;ചിറകനക്കുവാനാകാതെ ഞാനിന്നു&lt;br /&gt;ചിത്തമുരുകി തളര്‍ന്നു പോകുന്നുവോ&lt;br /&gt;&lt;br /&gt;ഓരോ മാരി പെയ്‌തിറങ്ങുമ്പോഴും&lt;br /&gt;ഓരോ ഇലകള്‍ പൊഴിയുമ്പോഴും&lt;br /&gt;നിന്‍ തപ്ത നിശ്വാസങ്ങളെന്നില-&lt;br /&gt;ലിയുന്നുവോ, ഞാനറിയാത്തൊരു&lt;br /&gt;പൂവിന്റെ ഗന്ധമുയരുന്നുവോ&lt;br /&gt;&lt;br /&gt;മറുതീരം കാണാത്ത കടലില്‍&lt;br /&gt;മിഴി നട്ടു ഞാനിരിക്കുമ്പോള്‍&lt;br /&gt;അറിയാതെ ആശിച്ചു പോകുന്നു ഞാന്‍&lt;br /&gt;ദേശാടനമില്ലാത്തൊരു കാലം&lt;br /&gt;ജന്‍മനാടിന്നുമപ്പുറം നീരിന്നു-&lt;br /&gt;റവകള്‍ തേടേണ്ടതില്ലാത്ത എന്‍&lt;br /&gt;വര്‍ണ്ണങ്ങള്‍ കൊഴിയാത്തൊരു കാലം&lt;br /&gt;&lt;br /&gt;&lt;span style="color:#009900;"&gt;&lt;strong&gt;സമര്‍പ്പണം: പ്രവാസി മലയാളികള്‍ക്ക്&lt;/strong&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-426134910342348383?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/426134910342348383/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=426134910342348383' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/426134910342348383'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/426134910342348383'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/10/blog-post_29.html' title='ദേശാടനപക്ഷി'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-7350882161486861032</id><published>2007-10-22T11:51:00.000+05:30</published><updated>2007-10-22T16:18:57.272+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നിറഭേദങ്ങള്‍</title><content type='html'>&lt;div align="justify"&gt;&lt;br /&gt;“സഖാവ് സി.പി.കരുണനെ നിങ്ങള്‍ അറിയുമോ?”&lt;/div&gt;&lt;div align="justify"&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div align="justify"&gt;പബ്ലിക് പ്രോസിക്യൂട്ടര്‍ സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്ന വര്‍ഗ്ഗീസിനോട് ചോദിച്ചു. &lt;/div&gt;&lt;div align="justify"&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div align="justify"&gt;“ഇല്ല”&lt;/div&gt;&lt;div align="justify"&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div align="justify"&gt;സാക്ഷിക്കൂടിന്റെ അഴികളില്‍ പിടിച്ച് തലകുനിച്ച് അയാള്‍ മന്ത്രിച്ചു. കോടതിമുറിയില്‍ വാദം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി പിറുപിറുത്തു. അത് പിന്നെ ഒരു ആരവമായ് മാറിയപ്പോള്‍ മജിസ്ട്രേറ്റ് കൊട്ടുവടി ഉയര്‍ത്തി മേശമേല്‍ അടിച്ച് ‘ഓര്‍ഡര്‍’ എന്ന് പറഞ്ഞു. ആരവമടങ്ങിയപ്പോള്‍ പ്രോസിക്യൂട്ടര്‍ വീണ്ടും ചോദിച്ചു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ഒരേ പാര്‍ട്ടിയില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചീട്ടും സഖാവ് സി.പി.യെ നിങ്ങള്‍ അറിയില്ലെന്നാണോ പറയുന്നത്?”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ഇല്ല” &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;നിങ്ങള്‍ തമ്മില്‍ സുഹൃത്തുക്കളായിരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍?&lt;/div&gt;&lt;div align="justify"&gt;പ്രോസിക്യൂട്ടര്‍ ചോദ്യം പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് അയാള്‍ പറഞ്ഞു,&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“അങ്ങനൊരാളെ ഞാനറിയില്ല” &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;വര്‍ഗ്ഗീസ് ഉറക്കെയാണതു പറഞ്ഞതെങ്കിലും ശബ്ദം പതറിയിരുന്നു. ജനങ്ങളില്‍ പലരും ആശ്ചര്യപ്പെടുകയും, ചിലര്‍ തോളിലിട്ടിരുന്ന ചുവന്ന തോര്‍ത്ത് തലയില്‍ കെട്ടി ദേഷ്യത്തോടെ കോടതിമുറിയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. ജനക്കൂട്ടം തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞ് കോടതി ശബ്ദമുഖരിതമായപ്പോള്‍ മജിസ്ട്രേറ്റ് രണ്ടാമതും കൊട്ടുവടി കൊണ്ട് മേശമേല്‍ അടിച്ച് ശബ്ദത്തെ നിയന്ത്രിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പ്രോസിക്യൂട്ടറുടെ മൂന്നു ചോദ്യത്തിനും കരുണനെ അറിയില്ലെന്നു പറഞ്ഞതിനെ ന്യായീകരിക്കാനെന്നവണ്ണം വര്‍ഗ്ഗീസ് ആരേയും ശ്രദ്ധിക്കാതെ മെല്ലെ പറഞ്ഞു,&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ഞാന്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനൊന്നുമല്ല, അതുകൊണ്ടുതന്നെ എനിക്ക് സഖാവിനെ വലിയ പരിചയമില്ല”.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പ്രതികള്‍ ദീര്‍ഘനിശ്വാസത്തോടെ തങ്ങളുടെ വക്കീലിനെ നോക്കി. അദ്ദേഹം അവരെ നോക്കി ഒന്നു മന്ദഹസിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;സാക്ഷിക്കൂട്ടില്‍ നിന്ന് ഇറങ്ങി ഒരു ഭ്രാന്തനെ പോലെ എന്തൊക്കെയോ സ്വയം പുലമ്പി വര്‍ഗ്ഗീസ് പുറത്തേക്ക് നടക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് തനിക്ക് പരിചയമുള്ള ഒരു തേങ്ങല്‍. കരഞ്ഞു വിളറിയ മുഖത്തോടെ കരുണന്റെ അമ്മ മകളുടെ തോളില്‍ തല ചായ്ച്ച് കിടക്കുന്നത് കണ്ട് അയാള്‍ മുഖം കുനിച്ച് കോടതി മുറിയില്‍ നിന്നും ഇറങ്ങി നടന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഏലിക്കുട്ടി ബൈബിള്‍ നെഞ്ചോടു ചേര്‍ത്ത് മുട്ടുകുത്തി നിന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“കര്‍ത്താവേ എന്റെ മോനെ കാത്തോളണേ”. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഏലിക്കുട്ടിയുടെ അടുത്ത് മൂത്രം നനഞ്ഞ തഴപ്പായില്‍ കിടന്ന് താഴെയുള്ള മകന്‍ കൈകാലിട്ടടിച്ച് അവ്യക്തമായ ഭാഷയില്‍ എന്തോ ശബ്ദമുണ്ടാക്കി. അടുക്കളയില്‍ നിന്നും പുകയൂതി കലങ്ങിയ കണ്ണുകളുമായ് വന്ന രണ്ടാമത്തെ മകള്‍ സെലീന ഉമിനീര്‍ ഒലിച്ചിറങ്ങി നനഞ്ഞ അനുജന്റെ മുഖം വൃത്തിയാക്കി അവനെ ചെരിച്ചു കിടത്തി തലോടിക്കൊണ്ട് അമ്മയോട് പറഞ്ഞു,&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“അമ്മേ, അതിനു ചേട്ടനെ സാക്ഷി പറയാനാ വിളിപ്പിച്ചിരിക്കണേ, അല്ലാണ്ട് ശിക്ഷിക്കാനല്ല”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അതൊന്നും ശ്രദ്ധിക്കാതെ ആ അമ്മ കര്‍ത്താവിന്റെ രൂപത്തില്‍ നോക്കി പറഞ്ഞുകൊണ്ടിരുന്നു,&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“പള്ളിക്കാരും, പട്ടക്കാരും പറഞ്ഞിട്ട് അങ്ങേരു പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തീല്യ. പാര്‍ട്ടീടെ പേരും പറഞ്ഞ് അങ്ങേരെ കുത്തികൊന്നപ്പോ എനിക്കും പിള്ളേര്‍ക്കും മാത്രല്ലേ നഷ്ടപ്പെട്ടുള്ളു. ദാ ഇപ്പോ അങ്ങേരടെ വഴിയേ അവന്റെ ചങ്ങാതിയും പോയി. ഇനിയവനെ പിടിച്ചാ കിട്ടുമെന്ന് എനിക്കു തോന്നിണില്യ. ഈശോമിശിഹായേ, ഇതൊന്നും കാണാനും കേക്കാനും നിക്കാണ്ടെ ഈ രണ്ടു കൊച്ചുങ്ങളേം എന്നേം അങ്ങോട്ട് വിളിക്കണേ” &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഏലിക്കുട്ടി ഹൃദയം നൊന്തു ഉറക്കെ പ്രാര്‍ത്ഥിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ചേട്ടനൊന്നും സംഭവിക്കില്ല എന്റമ്മേ, ഈ അമ്മേടൊരു കാര്യം” &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;അവള്‍ വന്ന് മുട്ടുകുത്തി കുരിശുവരച്ച് അമ്മയുടെ കയ്യില്‍ നിന്നും ബൈന്റടര്‍ന്ന് തുന്നല്‍ വിട്ട ബൈബിള്‍ വാങ്ങി സ്റ്റാന്റില്‍ വെച്ച് അടുക്കളയിലേക്ക് പോയി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കോടതി വളപ്പില്‍ നിന്നും വര്‍ഗ്ഗീസ് പുറത്തിറങ്ങിയപ്പോള്‍ കുറേ പേര്‍ അവന്റെ മേലെ കുങ്കുമം വാരി വിതറി സന്തോഷം പ്രകടിപ്പിച്ചു. കുറച്ചുപേര്‍ അവനു ചുറ്റും നൃത്തം ചെയ്തു. വര്‍ഗ്ഗീസിനെ ദത്തെടുക്കാന്‍ തയ്യാറായ ഒരു സംഘം ആളുകള്‍ അയാള്‍ക്കുവേണ്ടി ജയ് വിളിച്ച് പിന്നാലെ കൂടിയിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളൊന്നും ശ്രദ്ധിക്കാതെ വര്‍ഗ്ഗീസ് നടന്നത് ഭ്രാന്ത് മാറ്റാനുള്ള ഔഷദം തേടിയായിരുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അപ്പന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന നാള്‍ അപ്പന്റെ വലം കയ്യായിരുന്നു കരുണന്‍. എന്നും ജാഥയുടെ ഇടയില്‍ അറിയപ്പെടാത്ത ഒരാളായ് നടന്നിരുന്ന തന്നെ മുന്നിലേക്ക് കൊണ്ടുവന്ന് കൊടി പിടിപ്പിച്ചത് കരുണനായിരുന്നു. അപ്പന്‍ രക്തസാക്ഷിയായപ്പോള്‍ തന്നേക്കാള്‍ പ്രതികാരദാഹം അവനായിരുന്നു. അവന്റെ എല്ലാ പദ്ധതികള്‍ക്കും താനന്നുമുതല്‍ ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു.അരണ്ട വെളിച്ചത്തില്‍ ഗ്ലാസ്സില്‍ പകുതിയോളം ഒഴിച്ച മദ്യത്തില്‍ നോക്കിയിരുന്ന് വര്‍ഗ്ഗീസ് പൊട്ടിക്കരഞ്ഞു. പിന്നെ മദ്യത്തില്‍ കണ്ണീരു നിറച്ചയാള്‍ പലവട്ടം മോന്തി. അന്നൊരു രാത്രിയില്‍ പാര്‍ട്ടി ആപ്പീസില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ താന്‍ കാണുന്ന സമത്വ സുന്ദര ഭാരതത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചപ്പോള്‍ കരുണന്‍ തന്റെ തോളില്‍ കയ്യിട്ട് ഒരു സ്വകാര്യം പറഞ്ഞു,&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“എന്റെ വര്‍ഗ്ഗീസേ, നിന്റപ്പനുണ്ടായിരുന്ന കാലത്തെ പാര്‍ട്ടിയൊന്നുമല്ല ഇപ്പോള്‍ നമ്മുടെ പാര്‍ട്ടി. ഒക്കെ ഒരു കണക്കാ. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് കരുതി പ്രവര്‍ത്തനം നടത്തുന്നുവെന്നേ ഉള്ളു. നിന്റെ അപ്പനും എന്നോട് ഇത്തരം സ്വപ്നങ്ങള്‍ പറയുമായിരുന്നു. ഇപ്പോള്‍ നീയും. വര്‍ക്കീ, നീ വല്യ വല്യ സ്വപ്നങ്ങള്‍ കാണാതിരുന്നാല്‍ അത്രയും വെഷമം നിനക്ക് കൊറയും. ഒന്ന് നിര്‍ത്തി ശബ്ദം താഴ്ത്തി കരുണന്‍ പറഞ്ഞു, ചിലപ്പോള്‍ വലിയ സ്വപ്നങ്ങള്‍ നെയ്യുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ നശിപ്പിക്കാന്‍ പുറത്തു നിന്നുള്ള ശത്രുക്കളുടെ ആവശ്യവും ഉണ്ടാവില്ല.” അത് പറഞ്ഞ് അവന്‍ പെട്ടെന്ന് മൂകനായ് എന്തോ ആലോചിച്ചു നടന്നു. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;സഖാവ് കരുണനില്‍ നിന്നും അത്രയും നിരാശാജനകമായ ഒരു വര്‍ത്തമാനം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ മുഖഭാവം കണ്ടീട്ടാവും പിന്നെ അവന്‍ ഉറക്കെയുറക്കെ ചിരിച്ചു. എന്നത്തേയും പോലെ അവനെ പിന്‍പറ്റി താന്‍ നടന്നു. നടന്ന് നടന്ന് ഇടവഴിയിലേക്ക് കയറുമ്പോള്‍ ഒരലര്‍ച്ചയോടെ ചാടിവീണ ശത്രുക്കള്‍ തലങ്ങും വിലങ്ങും വെട്ടുമ്പോള്‍ കരുണന്റെ ദയനീയമായ കരച്ചില്‍ കേട്ടു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“വര്‍ഗ്ഗീസേ നീ രക്ഷപ്പെട്ടോ, അവരെന്നെ വെട്ടിയെടാ” &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഭീരുവായ താനപ്പോള്‍ ഇരുട്ടിന്റെ മറവിലൂടെ ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്യുകയായിരുന്നു. താനും കൂടെ നിന്ന് അവരെ ചെറുത്തിരുന്നെങ്കില്‍ കരുണനു രക്ഷപ്പെടാന്‍ കഴിയുമായിരുന്നോ, അറിഞ്ഞുകൂടാ. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കരുണന്‍ ഉശിരോടെ പറഞ്ഞേറ്റു ചൊല്ലിയ മുദ്രവാക്യങ്ങള്‍ കാതുകളില്‍ ആര്‍ത്തലച്ചു. പലവട്ടം തന്നെ നിറച്ചൂട്ടിയ അവന്റെ അമ്മയുടെ തേങ്ങല്‍, പരിചിതമല്ലാത്ത പുത്തന്‍ സ്നേഹത്തിന്റെ വഴിയിലൂടെ തന്നെ കൈപിടിച്ചു നടത്തിയ അവന്റെ സഹോദരിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍. എല്ലാം വര്‍ഗ്ഗീസിന്റെ ഓര്‍മ്മയില്‍ കൂടുതല്‍ ശക്തിയോടെ തെളിഞ്ഞു വന്നു. വേണമെങ്കില്‍ എല്ലാം തുറന്ന് പറഞ്ഞ് പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ വാങ്ങിക്കൊടുക്കാമായിരുന്നു. അങ്ങനെ കരുണന്റെ അമ്മയുടെ മിഴിനീര്‍ തുടച്ച് അവന്റെ സഹോദരിയുടെ സ്നേഹം ഒരിക്കല്‍ കൂടി ഏറ്റുവാങ്ങാമായിരുന്നു. പക്ഷെ പ്രതിസന്ധികളില്‍ കൂടുതല്‍ സ്നേഹം സ്വന്തം നിലനില്പിനുവേണ്ടി മാത്രമായിരിക്കുമെന്ന സത്യം അയാളതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. എല്ലാ ഓര്‍മ്മകളില്‍ നിന്നും ഓടിയകലാന്‍ അയാള്‍ വീണ്ടും വീണ്ടും ഗ്ലാസു നിറക്കുകയും കുടിക്കുകയും ചെയ്തു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“കരുണാ, നീയെന്നോട് പൊറുക്കില്ലേടാ, എനിക്കിനിയും ജീവിക്കണം. ഞാനില്ലാതായാല്‍ പിന്നെ......” &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അവന്റെ ഗദ്ഗദങ്ങള്‍ നിലവിളിയായ് രൂപം കൊണ്ടപ്പോള്‍ സപ്ലൈര്‍മാര്‍ ഓടിവന്ന് അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അടുത്തുള്ള ടേബിളിനു ചുറ്റും ഇരുന്നവര്‍ ഒരു കോമാളിയെ കണ്ട പോലെ അയാളെ നോക്കി ഉറക്കെയുറക്കെ ചിരിച്ചു. അയാള്‍ അപ്പോഴും അറിയാതെ തേങ്ങിക്കൊണ്ടിരുന്നു. അയാളുടെ തേങ്ങലും, കണ്ണീരുണങ്ങിയ മുഖവും കണ്ട് മറ്റു മദ്യപാനികള്‍ പലരും ആര്‍ത്ത് ചിരിച്ചുകൊണ്ടിരുന്നു. അയാള്‍ വേച്ച് വേച്ച് പുറത്തേക്ക് നടന്നു. മദിരാലയത്തില്‍ നിന്ന് ചിരി പിന്തുടരുന്നതുപോലെ അയാള്‍ക്ക് തോന്നി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;തന്റെ ചങ്ങാതിയുടെ ജഡവും വഹിച്ച് മൌന ജാഥ കടന്നുപോയ മെയിന്‍ റോഡ് വിട്ട് അയാള്‍ പാടത്തേക്കിറങ്ങി. മൌനജാഥയുടെ മുന്നില്‍ നടക്കാന്‍ പോകാത്തതിനും, സഖാവിന്റെ കൊലയാളികള്‍ക്കെതിരെ പ്രതിഷേധിക്കുവാനും ഒരുങ്ങാത്ത തന്നെ പാര്‍ട്ടിയിലെ ഒറ്റുകാരനായ് കണ്ടതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കരുണന്റെ വിപ്ലവഗാനങ്ങളും, തീപ്പൊരി പ്രസംഗങ്ങളും, ഉശിരന്‍ മുദ്രവാക്യങ്ങളും കേട്ട് അവനെ പിന്‍പറ്റി നടന്ന തനിക്ക് എങ്ങനെ തുന്നിക്കെട്ടിയ, വികാരമില്ലാ‍ത്ത അവന്റെ ശരീരത്തിനൊപ്പം യാത്ര ചെയ്യാനാവും. മാനം മൂടിക്കെട്ടി നിന്നു. വീട്ടിലെത്തുന്നതിനു മുമ്പേ മഴ പെയ്തേക്കാം എന്നയാള്‍ക്കു തോന്നി. മഴ നനഞ്ഞങ്ങനെ നടന്നാല്‍ ഒരു പക്ഷെ തന്റെ ചുട്ടു നീറുന്ന മനസ്സിനൊരാശ്വാസമാവുമെന്ന് അയാള്‍ കരുതി. അയാള്‍ തന്നോടു തന്നെ സംസാരിച്ച് എല്ലാറ്റിനും ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പാടത്ത് നിറയെ വെള്ളം കെട്ടി കിടന്നിരുന്നു. നടക്കുമ്പോള്‍ പലപ്പോഴും വരമ്പില്‍ നിന്ന് പാടത്തേക്ക് അയാളുടെ കാലുകള്‍ വഴുതി. പാടം കടന്ന് അമ്പലപ്പറമ്പിന്റെ പുറകിലൂടെ പോയാ‍ല്‍ ആരും തന്നെ കാണില്ല. കാലത്തും വൈകീട്ടും കുറച്ചുനേരം മാത്രമേ അമ്പലപരിസരത്ത് ആളുകളുണ്ടാവു. ആടിയാടി വരുന്ന അവരുടെ മാതൃകാ സഖാവിനെ കണ്ട് പാര്‍ട്ടിക്കതൊരു കോട്ടമാവരുതെന്ന് തന്നെ അപ്പോഴും അയാള്‍ വെറുതെ ആഗ്രഹിച്ചു. അമ്പല നടയിലെത്തിയപ്പോള്‍ എന്തിനെന്നറിയാതെ ഒരു നിമിഷം അടഞ്ഞു കിടക്കുന്ന നടയിലേക്ക് നോക്കി. പിന്നെ അമ്പലപ്പറമ്പിലെ മതിലിനടുത്തേക്ക് നടന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;വീട്ടില്‍ ചെന്ന് കേറുമ്പോള്‍ മദ്യപിച്ച തന്നെ കണ്ട് അമ്മ ചിലപ്പോള്‍ കുറച്ചുനേരം കരയുമായിരിക്കും. അപ്പനോ താനോ ഇതുവരെ മദ്യപിച്ച് അമ്മ കണ്ടീട്ടില്ലല്ലോ. നസ്രാണികളെ നല്ല സ്വഭാവം പഠിപ്പിച്ച പാര്‍ട്ടിയെന്നാണ് അമ്മ ഒരിക്കല്‍ പറഞ്ഞതെന്നയാളോര്‍ത്തു. അപ്പനും, താനും പറയുന്നതായിരുന്നു അമ്മയുടെ പാര്‍ട്ടി. പക്ഷെ സെലീനക്ക് ചേട്ടന്റെ മനസ്സ് കാണാന്‍ പറ്റും. തന്റെ ചങ്ങാതിയെ തള്ളിപറഞ്ഞ് സ്വയം ബോധത്തോടെ തനിക്ക് ഉറങ്ങാനാവില്ലെന്ന് അവള്‍ക്കു മനസ്സിലാക്കാനാവും. അനിയനാണൊരര്‍ത്ഥത്തില്‍ ഭാഗ്യവാനെന്ന് അയാള്‍ക്ക് തോന്നി. ഒന്നും അറിയാതങ്ങനെ കിടക്കുക. ദേഷ്യമില്ല, സങ്കടങ്ങളില്ല, പ്രത്യയശാസ്ത്രത്തിന്റെ വേവലാതികളില്ല. ഒരു നിമിഷം അയാള്‍ അമ്പരന്നു നിന്നു. പത്തു പതിനഞ്ചു വയസ്സായ അവന്‍ കൊച്ചു കുട്ടിയൊന്നുമല്ല, എല്ലാം അവന്‍ അറിയുന്നുണ്ടാവണം. അവനു സ്നേഹവും, സങ്കടവും ഒന്നുമില്ലെന്ന് താന്‍ സ്വയം നിശ്ചയിച്ച് സമാധാനിച്ചതല്ലേ, അവന്റെ അടുത്തിരുന്ന് അതൊക്കെ ചോദിച്ചറിയാന്‍ താനിതുവരെ മിനക്കെട്ടീട്ടില്ലല്ലോ. ഇനിയങ്ങോട്ട് അവനെ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ തന്നെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചീട്ട് ആരെന്തുനേടാന്‍. കരുണന്‍ പറഞ്ഞതുപോലെ എല്ലാം കണക്കാ. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അമ്പലപ്പറമ്പിന്റെ പൊട്ടി പൊളിഞ്ഞ മതിലിന്നപ്പുറത്തെ ഇടവഴിയിലെത്തിയപ്പോള്‍ വര്‍ഗ്ഗീസ് ഒരു നിമിഷം നിന്നു. അന്ന് താന്‍ ഇവിടെ വെച്ചാണ് കരുണനെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. കരുണനെകുറിച്ചുള്ള ഓര്‍മ്മകള്‍ അതുവരെ കുടിച്ച മദ്യത്തിന്റെ ലഹരിയെ തീര്‍ത്തും ഇല്ലാതാക്കി. ഇടവഴിയില്‍ നിന്ന് കുറ്റിക്കാടു താണ്ടിയാല്‍ അതിനപ്പുറം വേലിയില്ലാത്ത ഒരു കൊച്ചു പറമ്പില്‍ തന്നെ കാത്തിരിക്കുന്ന വീട്ടിലെത്താം. അയാള്‍ കുറ്റിക്കാട്ടിലൂടെ നടന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പൊടുന്നനെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട നാലുപേര്‍ വര്‍ഗ്ഗീസിനെ പൊതിഞ്ഞു നിന്നു. പരിചിതരായ സഖാക്കളെ കണ്ട് അയാള്‍ മനസ്സു തുറന്നു ചിരിച്ചു. അവര്‍ എല്ലാവരും വലതുകൈ പുറകില്‍ വെച്ചിരിക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു. എന്താ എല്ലാവരും ഒരു കൈ മാത്രം പുറകില്‍ വെച്ചിരിക്കുന്നത്? അപ്പോള്‍ ഓരോരുത്തരും പുറകില്‍ നിന്നും കൈ മുന്നോട്ടെടുത്തു. ആ കൈകളിലെല്ലാം തിളങ്ങുന്ന കൊടുവാളുകള്‍ ഉണ്ടായിരുന്നു. സഖാവ് രാഘവന്‍ ഒരടി മുന്നോട്ട് കയറി വന്ന് അയാളോട് ചോദിച്ചു, &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“അപ്പോള്‍ നീ സഖാവ് കരുണനെ അറിയില്ല അല്ലേ?”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ചോദ്യം തീരുന്നതിനു മുമ്പേ സഖാവ് രാഘവന്റെ കൊടുവാള്‍ അയാളുടെ കഴുത്തില്‍ ആഞ്ഞുപതിച്ചു. അയാള്‍ രാഘവന്റെ കൈകളിലേക്ക് നോക്കി, ഇല്ല, ചോരയില്‍ കുതിര്‍ന്ന അവന്റെ കൈ അല്പം പോലും വിറക്കുന്നുണ്ടായിരുന്നില്ല. പണ്ട് ആദ്യമായ് അവന്റെ കയ്യില്‍ കൊടുവാള്‍ കൊടുത്തപ്പോള്‍ ഒരു വെളിച്ചപ്പാടിനെ പോലെ വിറച്ചിരുന്ന അവനു വാളു പിടിച്ച് ഒരു മുന്‍പരിചയം പോലുമില്ലാതിരുന്ന താനായിരുന്നു വീര്യം പകര്‍ന്നതും അവന്റെ കൈ കൂട്ടിപ്പിടിച്ച് ധൈര്യം പകര്‍ന്നതും. ‘വലിയ സ്വപ്നങ്ങള്‍ നെയ്യുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ നശിപ്പിക്കാന്‍ പുറത്തു നിന്നുള്ള ശത്രുക്കളുടെ ആവശ്യവും ഉണ്ടാവില്ല’ കരുണന്റെ ശബ്ദം അയാള്‍ ഒരിക്കല്‍ കൂടി കേട്ടു. അതിനുശേഷമുള്ള അവന്റെ മൌനത്തിന്റെ പൊരുളും അപ്പോഴയാളറിഞ്ഞു. ചുറ്റും നിന്നവര്‍ സമയം പാഴാക്കിയില്ല പുറകില്‍ നിന്നും വശങ്ങളില്‍ നിന്നും അയാളുടെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കൊടുവാളുകള്‍ പലവട്ടം കയറിയിറങ്ങി. അയാള്‍ കുറ്റിച്ചെടികള്‍ക്കടിയില്‍ കമിഴ്ന്നടിച്ചു വീണു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഞരമ്പുകളിലൂടെ രക്തം പുറത്തേക്ക് കുതിച്ചുപായുന്ന ഇരമ്പല്‍ അയാള്‍ കേട്ടു. രക്തത്തിന്റെ ഒഴുക്കില്‍ ശരീരം തരിക്കുന്നതിന്റെ ഒരു സുഖം അയാള്‍ അറിഞ്ഞു. ചുറ്റും പുല്ലില്‍ പരക്കുന്ന രക്തം അയാള്‍ കൈകൊണ്ട് തഴുകി. തനിക്കേറെ പ്രിയമുള്ള കടും ചുവപ്പു നിറം ക്രമേണ മാറി പല നിറങ്ങളായ് പരിണമിക്കുന്നതും പിന്നീട് നിറങ്ങളൊന്നും ഇല്ലാതാവുന്നതും അയാള്‍ അറിഞ്ഞു. അതാ പ്രകാശം പരത്തുന്ന കണ്ണുകളുമായ് ചിരിച്ചുകൊണ്ട് കൊച്ചരിപ്രാവിന്റെ അടയാളമുള്ള ഒരു വെളുത്ത കൊടിയുമായ് കരുണനും, അപ്പനും അയാളുടെ അടുത്തേക്കു വരുന്നു. അയാള്‍ ഉന്മേഷവാനായ് കരുണനില്‍ നിന്നും കൊടി ഏറ്റുവാങ്ങി അവരുടെ കൂടെ ധൃതിയില്‍ നടക്കുമ്പോള്‍ ശവം തീനി ഉറുമ്പുകള്‍ ജഡം സ്വന്തമാക്കി മൌനജാഥ തുടങ്ങിയിരുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="center"&gt;- 0 -&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;സമര്‍പ്പണം:&lt;/span&gt; (1) &lt;em&gt;&lt;span style="color:#ff6666;"&gt;ആര്‍ക്കുവേണ്ടിയെന്നറിയാതെ, എന്തിനുവേണ്ടിയെന്നറിയാതെ വാളെടുത്ത് വാളാല്‍ നശിച്ച രാഷ്ട്രീയ ബലിയാടുകളുടെ ഓര്‍മ്മയില്‍ ജീവിതം പേറാന്‍ വിധിക്കപ്പെട്ട അവരുടെ മാതാപിതാക്കള്‍ക്ക് - മറ്റൊരര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്ക്.&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;(2) &lt;span style="color:#009900;"&gt;&lt;em&gt;നര്‍മ്മവും, പൈങ്കിളി കവിതകളും വിട്ട് ചെറുകഥകളെ ഗൌരവത്തോടെ സമീപിക്കാനും, അതിലേക്ക് തിരിച്ചുവരാനും ഇമെയിലുകളിലൂടെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ കാണാത്ത എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്.&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-7350882161486861032?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/7350882161486861032/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=7350882161486861032' title='59 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/7350882161486861032'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/7350882161486861032'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/10/blog-post_22.html' title='നിറഭേദങ്ങള്‍'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>59</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-2237224819110006167</id><published>2007-10-19T17:43:00.000+05:30</published><updated>2007-10-19T17:53:34.471+05:30</updated><category scheme='http://www.blogger.com/atom/ns#' term='തവിക'/><title type='text'>കിനാവും, കവിതയും</title><content type='html'>കവിത രചിക്കാനിരുന്നു ഞാന്‍&lt;br /&gt;കതിരോന്‍ മറഞ്ഞതറിഞ്ഞില്ല ഞാന്‍&lt;br /&gt;കണ്മുന്നിലുള്ളതെല്ലാം മറന്നു ഞാന്‍&lt;br /&gt;‍കിനാവില്‍ കണ്ടതെല്ലാം കുറിച്ചു ഞാന്‍&lt;br /&gt;എന്‍ കിനാവിലെ നായികയായി നീ&lt;br /&gt;നായകനാവാന്‍ കൊതിച്ചു ഞാന്‍&lt;br /&gt;&lt;br /&gt;‍നീ പാടിയപ്പോള്‍ ഞാനേറ്റുപാടി&lt;br /&gt;നീ ആടിയപ്പോള്‍ ഞാന്‍ താളമേകി&lt;br /&gt;നീ ചിരിക്കുമ്പോള്ളെന്നധരം തുടിച്ചു&lt;br /&gt;നീ വിതുമ്പുമ്പോളെന്‍ മിഴിയൊരു പുഴയായ്&lt;br /&gt;&lt;br /&gt;കതിരോനൊളി വീശിയപ്പോള്‍&lt;br /&gt;നിന്‍ ചിലങ്കതന്‍ ശബ്ദമകന്നുപോയി&lt;br /&gt;ചിറകറ്റ പക്ഷിപോല്‍ ഞാനിരുന്നു&lt;br /&gt;കിനാവില്‍ നിന്നുണര്‍ന്നു ഞാന്‍&lt;br /&gt;കടലാസില്‍ നോക്കിയിരുന്നു ഞാന്‍&lt;br /&gt;കണ്ണീരില്‍ കുതിര്‍ന്ന കവിതയുണ്ടോ&lt;br /&gt;കടലാസിനുള്ളില്‍ തെളിഞ്ഞിടുന്നു&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-2237224819110006167?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/2237224819110006167/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=2237224819110006167' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/2237224819110006167'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/2237224819110006167'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/10/blog-post_19.html' title='കിനാവും, കവിതയും'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-9192396207704874870</id><published>2007-10-15T15:32:00.000+05:30</published><updated>2007-10-15T15:43:53.546+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>കുന്നംകുളം പള്ളിയില്‍ കളിച്ച നാടകം - രാമായണം</title><content type='html'>&lt;div align="justify"&gt;&lt;br /&gt;എല്ലാ വര്‍ഷവും ബൈബിളില്‍ നിന്നുള്ള ഏതെങ്കിലും ഭാഗമെടുത്ത് നാടകമൊരുക്കിയിരുന്ന ഇടവകയിലെ ചെറുപ്പക്കാര്‍ അതിനൊരു മാറ്റം വരട്ടെ എന്നു കരുതി രാമായണത്തില്‍ നിന്നൊരു ഭാഗമെടുത്ത് അവതരിപ്പിച്ച കഥയാണിത്..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;em&gt;[1980കളുടെ ആദ്യം ജയറാമും, സൈനുദ്ദീനുമെല്ലാം കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ അവതരിപ്പിച്ച നാടകത്തിന്റെ ഒരു പുനരാവിഷ്ക്കരണം. അല്പസ്വല്പം മാറ്റങ്ങളോടെ ഇപ്പോഴത്തെ തലമുറയില്‍ അറിയാത്തവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു]&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രംഗം ഒന്ന്അയോദ്ധ്യ രാജകൊട്ടാരം. ദശരഥനായ് അഭിനയിക്കുന്ന പൌലോസേട്ടന്‍ ചിന്താമഗ്നനായ് സിംഹാസനത്തിലിരുന്ന് നാരായണന്‍ നായരുടെ വീട്ടില്‍ നിന്നും കടം വാങ്ങിയ പിച്ചള ലോട്ടയില്‍ പട്ടച്ചാരായമടിക്കുന്നു. വലതു വശത്തായ് കെട്ടിയുണ്ടാക്കിയ കുറ്റിക്കാട്ടില്‍ എന്തോ അനങ്ങുകയും പുക ഉയരുകയും ചെയ്യുന്നതുകണ്ട് പൌലോസ് ദശരഥന്‍ ഭയത്തോടെ ചോദിക്കുന്നു,&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദശരഥന്‍: ആരാണ്ടത്?&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കുറ്റിക്കാട്ടില്‍ നിന്നൊരു ശബ്ദം&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ഞാന്‍‌ണ്”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദശരഥന്‍: ഞാന്‍‌ണ് ന്ന് പറഞ്ഞാ ആരണ്ടാ, തെളിച്ച് പറയടാ മൂര്യേ, നെനക്ക് പേരില്ലേ ദശരഥനണ് ചോദിക്കണേ, ആളോളെ പേടിപ്പിക്കാണ്ട് കാര്യം പറട ചെക്കാ&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;(ശബ്ദം) : ഞാന്‍‌ണ് അപ്പാ, രാമനണ്. എന്തൂട്ടാ അപ്പന്റെ പ്രശ്നം?&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദശരഥന്‍: ങാ, നീയായിരുന്നാ, എന്തൂട്ടാ ക്ടാവേ നീയാ കുറ്റിക്കാട്ടില് ഏട്ക്കണേ, &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമന്‍: (കുറ്റിബീഡി ആഞ്ഞുവലിച്ചതിനുശേഷം വലിച്ചെറിഞ്ഞ്) ഒന്നൂല്യപ്പാ, ഞാനിവ്ടെ ബെറ്തെ നിന്ന് ഒന്നു വലിച്ചതാ.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദശരഥന്‍: ങ് ഹ ഹാ, അപ്പ നീയണ് പലരേം പിടിച്ച് വലിച്ച് പ്രശ്നംണ്ടാക്കണത് അല്ലേ? നാട്ടിലിള്ള പിള്ളേരെ പിടിച്ച് വലിക്കാണ്ട് വീട്ടില് വന്നട്ട് എന്തൂട്ടെങ്കിലും ചെയ്യറ ചെക്കാ. നിനക്കായിട്ട് ഒരു പിശാശ് മോറീനേ പണ്ടാരടങ്ങീട്ട്ണ്ട് ല്ലാ ഇവടെ. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമന്‍: ആ വലി അല്ലപ്പാ, ബെറ്തെ നിന്നൊരു ബീഡി വലിച്ചതാ.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദശരഥന്‍: (പാത്രത്തിലുള്ളത് വലിച്ചു മോന്തി എഴുന്നേറ്റ് ഒന്നുരണ്ടു ചാല്‍ നടന്ന്) ടാ രാമാ, ബേറ്തെ അബടെ നിന്ന് ബീഡി വലിക്കാണ്ട് നെനക്ക് കാട്ടിലിക്ക്യാ പൊക്കൂടേ?&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമന്‍: ഹയ് എന്തൂട്ടിനാപ്പാ ഞാന്‍ കാട്ടിലിക്ക് പോണേ?&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദശരഥന്‍: ചോദ്യം ചോക്കാണ്ട് പറഞ്ഞതാ കേക്കടാ ശവ്യേ.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;രാമന്‍: ശര്യപ്പാ. ഞാന്‍ സീതേനോടൊന്ന് പറഞ്ഞട്ട് പൂവ്വാം ( അകലേക്ക് നടക്കുന്നു)&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദശരഥന്‍: ടാ, അവടെ നിന്നേ, (രാമന്‍ തിരിഞ്ഞു നില്‍ക്കുന്നു) പിന്നൊരു കാര്യംണ്ട്, പതിന്നാലു വര്‍ഷം കഴിഞ്ഞട്ടിങ്ങട് വന്നാ മതിട്ടാ. അതിനുള്ളിലെങ്ങാന്‍ വന്നാ, ചവിട്ട്യാ എട്ത്ത് പൊറത്തിടും, ഈ ദശരഥനണ് പറയണേ അതാ ഓര്‍മ്മവച്ചോ.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമന്‍: അതെന്തൂട്ടാ അപ്പാ 14 കൊല്ലത്തിന്റെ കണക്ക്?&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദശരഥന്‍: ചോദ്യം വേണ്ടറ മൂര്യേ, നീ പറഞ്ഞതാ കേക്കറാ കന്നാലീ&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമന്‍: ശരി അപ്പാ. (പോകുന്നു)&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമന്‍ നടന്നകലുന്നത് വിഷമത്തോടെ നോക്കി നില്‍ക്കുന്ന ദശരഥന്‍. പിന്നെ കുപ്പിയിലവശേഷിച്ച ചാരായം വാറ്റി കുടിക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;em&gt;പ്രകാശം മങ്ങുന്നു.&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;em&gt;[രംഗം രണ്ട്]&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അയോദ്ധ്യയിലെ അന്ത:പുരം.&lt;/div&gt;&lt;div align="justify"&gt;സീതയും തോഴിമാരും കൊത്താംകല്ലുകളിച്ചുകൊണ്ടിരിക്കുന്നു. രാമന്‍ അങ്ങോട്ടു കടന്നു വരുന്നു. തോഴിമാര്‍ എഴുന്നേറ്റു പോകുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;സീത നിന്ന് കൈ നഖം കടിച്ച് കാല്‍ നഖം കൊണ്ട് കളം വരക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;രാമന്‍: ട്യേ, ഞാന്‍ പൂവാണ്ട്യേ?&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;സീത: നിങ്ങളെങ്ങടിക്ക്യാ പോണേ?&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;രാമന്‍: ഞാന്‍ കാട്ടിലിക്ക് പൂവ്വണ്ട്യേ?&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;സീത: നിങ്ങളെന്തൂട്ടിനാ കാട്ടിലിക്ക് പോണേ?&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;രാമന്‍: അപ്പന്‍ പറഞ്ഞ് കാട്ടിലിക്ക് പൂവാന്‍&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;‍സീത: ന്നാ ഞാനും കൂടി പോര്ണ്ട് ട്ടാ&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;രാമന്‍: നീയെന്തൂട്ടിനാണ്ട്യേ കാട്ടിലിക്ക് വരണേ..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;സീത: നിങ്ങളെവട്യാണോ അവടെ ഞാനുംണ്ടാവും*&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;രാമന്‍: ഹയ് ഇത് വല്യ കുരിശായല്ലോ, എവടെ പോയാലും പിന്നാലെ വര്വേ...&lt;/div&gt;&lt;div align="justify"&gt;(സീത പിണങ്ങുന്നു. തേങ്ങുന്നു).&lt;br /&gt;ലക്ഷ്മണന്‍ പ്രവേശിക്കുന്നു. രണ്ടുപേരേയും കണ്ട് ചോദിക്കുന്നു.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ലക്ഷ്മണന്‍: ഹയ്, എന്തൂട്ടാ ഇവടെ പ്രശ്നം?&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമന്‍: [ലക്ഷ്മണനെ നോക്കി, രംഗ ബോധമില്ലാതെ] ഡാ ഡേവീസേ, &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;(ലക്ഷ്മണന്‍ തൊട്ടടുത്ത് ചെന്ന് ഡേവീസല്ല, ലക്ഷ്മണന്‍ ) &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമന്‍ (വീണ്ടും ഡേവീസിനെ നോക്കി ചോദിക്കുന്നു): എന്തൂട്ടണ്ടാ ഞാന്‍ ഡയലോഗ് പറയണേന്റെടേല് നീ നിന്ന് പിറുപിറുക്കണേ? &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ലക്ഷ്മണന്‍ (രാമന്റെ പുറകിലൂടെ പോയ് കാണികള്‍ക്ക് കേള്‍ക്കാതിരിക്കാന്‍ വീണ്ടും ചെവിട്ടില്‍ പറയുന്നു):സ്റ്റേജിലു ഞാനിപ്പ ലക്ഷ്മണനാ അല്ലാണ്ടു ഡേവീസല്ല. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമന്‍ (അതുകേട്ട് ദേഷ്യത്തില്‍ -സ്റ്റേജില്‍ കേറുന്നതിനു മുമ്പ് പേടി പോകാന്‍ അടിച്ച ക്വാര്‍ട്ടര്‍ തലക്ക് പിടിച്ചു തുടങ്ങിയിരുന്നു)‍) ഒന്നു പോട ചെക്കാ, നീയാ എന്ന പഠിപ്പിക്കാന്‍ വരണേ, എനിക്കറിഞ്ഞൂടേ, നീയ് ലക്ഷ്മണന്‍, ഞാന്‍ രാമന്‍, അതുകള (എന്നീട്ട് ലക്ഷ്മണനെ ഒന്ന് ഇരുത്തി നോക്കീട്ട്) ങാ, ഡാ ലക് മണാ ഇമ്മടെ അപ്പന്‍ പറഞ്ഞേ ഈ യെന്നോട് കാട്ടിലിക്ക് പൂവ്വാന്‍, പിന്നെ ഇമ്മക്ക് പൂവ്വാണ്ടു പറ്റോ? ദിവള് കൂടെ വലിഞ്ഞാ കേറി വര്വാണ്ടാ, ഈ പിശാശിനെ നീയൊന്നു പറഞ്ഞ് മനസ്സിലാക്കടാ എന്റെ മൂരിക്കുട്ടാ ലക് മണാ‍..&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ലക്ഷ്മണന്‍: (സീതയോട്) ഹയ്, എന്തൂട്ടിനണ് ചേടത്തി കാട്ടിലിക്ക് പോണേ, ഈ രാജകൊട്ടാരം‌ല്യേ, തോഴിമാരില്യേ, ഞാനില്യേ. ഇക്കണ്ട ആളോളൊക്കില്യേ ഇബടെ. പിന്നെന്തൂട്ടിനണ് ചേട്ടത്തി കാട്ടിലിക്ക് പോണേ? അങ്ങേരു കാട്ടിലിക്ക് പൂവ്വേ, ആറ്റിലിക്ക് പൂവ്വേ എന്തെങ്കിലും ആയിക്കോട്ടേന്ന്. ഹെയ് ഇതാപ്പ നല്ല കൂത്ത്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;em&gt;(തിരിഞ്ഞ് രാമനോട്)&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;നീ പൊക്കോടാ ചേട്ടാ കാട്ടിലിക്ക്, ചേട്ടത്തിടെ കാര്യം ഞാനേറ്റു....&lt;/div&gt;&lt;div align="justify"&gt;(ലക്ഷ്മണന്‍ ചെന്ന് സീതയുടെ കയ്യില്‍ പിടിക്കുന്നു) സീത മുഖം പൊത്തി കരയുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;em&gt;&lt;br /&gt;[രംഗം ഇരുളുന്നു. കര്‍ട്ടന്‍ വീഴുന്നു.]&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;സീതയുടെ കയ്യില്‍ നിന്നും ലക്ഷ്മണന്‍ പിടി വിടുന്നില്ല. സീത കൈ വിടുവിക്കാന്‍ ഒരു വൃഥാ ശ്രമം നടത്തുന്നു. തിരിഞ്ഞു നടക്കാന്‍ പോയ രാമനതു കാണുന്നു. ലക്ഷ്മണന്‍ ഡേവീസ് സീത ലൂസിയോടു ചോദിക്കുന്നു, ഓ, റിഹേഴ്സല്‍ സമയത്ത് ഞാനൊന്നു തൊട്ടടുത്ത് വന്നു നിന്നപ്പ നീയെന്തൂട്ടാണ്ടീ പറഞ്ഞേ തൊട്ടും പിടിച്ചൊന്നും കളിക്കാന്‍ എന്നെ കിട്ടില്യാന്ന് അല്ലേ. നിന്നെ ഇപ്പ ഞാന്‍ വിടാന്‍ കണ്ടട്ടില്യ. നീ ഉന്തൂട്ടാ ചെയ്യാ. ലൂസി ഡേവീസിന്റെ കണ്ണിലൊരു കുത്തു വച്ചു കൊടുക്കുന്നു. ഡേവീസ് കണ്ണു പൊത്തി സ്റ്റേജിലിരിക്കുന്നു. രാമന്‍ ജാക്കോവ് വന്ന് ഡേവീസിനെ തല്ലുന്നു. ഉന്തിന്റെ കൂടെ തള്ളും എന്ന പോലെ ആയപ്പോള്‍ ഡേവീസിനതു സഹിക്കാന്‍ പറ്റിയില്ല, അയാള്‍ ജാക്കോവിനെ ഇടിക്കുന്നു. രണ്ടുപേരും മല്പിടുത്തം തുടരുന്നു.ഇതൊന്നും അറിയാതെ കര്‍ട്ടന്റെ പുറകില്‍ നിന്ന് സംവിധായകന്‍ ഒരു പ്രത്യേക ശബ്ദത്തിലും താളത്തിലും അനൌണ്‍സ് ചെയ്യുന്നു, &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;രാമനും സീതയും ലക്ഷ്മണനും കൂടി കാട്ടിലേക്ക് യാത്രയാവുന്ന ഹൃദയഭേദകമായ അടുത്ത രംഗത്തോടെ ഞങ്ങളുടെ നാടകം ഇവിടെ പൂര്‍ത്തിയാവുകയാണ്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കര്‍ട്ടന്‍ ഉയരുന്നു. വെളിച്ചം വീഴുമ്പോള്‍, കീറിയ വസ്ത്രങ്ങളുമായ് ലക്ഷ്മണനും രാമനും വെറും ഡേവീസും ജാക്കോവുമായുള്ള മല്‍പ്പിടുത്തവും സീതയുടെ സാരിത്തുമ്പ് അവരുടെ വേഷവിധാനത്തിലെവിടെയോ ഉടക്കിയതിനാല്‍ അവളും അവരുടെ ഇടയില്‍ ഒരു റഫറിയെപോലെ കളിക്കുകയായിരുന്നു. അതുപിന്നെ ഇടവകയിലെ ആളുകള്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുകയും ഒരു ജനകീയ അടിയായ് രൂപാന്തരം പ്രാപിക്കുകയും, പെരുന്നാളിനൊരു അടിയില്ലാതെ പിരിയേണ്ടി വന്നില്ലല്ലോ എന്ന് സന്തോഷിക്കുകയും ചെയ്തു.അതിനുശേഷം ഒരിക്കലും ബൈബിള്‍ നാടകമല്ലാതെ മറ്റൊന്നും കളിക്കേണ്ടതില്ലെന്ന് അരമനയില്‍ നിന്നും അറിയിപ്പുണ്ടായ് എന്നു കേള്‍ക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;em&gt;&lt;span style="color:#330099;"&gt;*പിന്നീട് ഏതോ പരസ്യക്കമ്പനിക്കാര്‍ പ്രചോദനമുള്‍ക്കൊണ്ടത് ഈ ഡയലോഗില്‍ നിന്നാണെന്ന് വിശ്വസിക്കുന്നു. കോപ്പി റൈറ്റ്, അക്കൊല്ലത്തെ കുന്നംകുളം പള്ളിയിലെ ആഘോഷകമ്മിറ്റിക്ക്.&lt;br /&gt;&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;തുള്ളുമ്പോള്‍ പലപ്പോഴും ശരീരത്തേക്കാള്‍ കൂടുതല്‍ വിറയ്ക്കുന്നത് മനസ്സാണോ?&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30038119-9192396207704874870?l=komaram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://komaram.blogspot.com/feeds/9192396207704874870/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30038119&amp;postID=9192396207704874870' title='42 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/9192396207704874870'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30038119/posts/default/9192396207704874870'/><link rel='alternate' type='text/html' href='http://komaram.blogspot.com/2007/10/blog-post_15.html' title='കുന്നംകുളം പള്ളിയില്‍ കളിച്ച നാടകം - രാമായണം'/><author><name>മുരളി  മേനോന്‍ (Murali K Menon)</name><uri>http://www.blogger.com/profile/10520102546453775724</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/-LuYFgjnZgdA/TnWGP7uO8bI/AAAAAAAAAK0/J8mJQ5vfRFk/s220/m%2Bmenon%2B05.jpg'/></author><thr:total>42</thr:total></entry><entry><id>tag:blogger.com,1999:blog-30038119.post-6595465419578212159</id><published>2007-10-08T12:03:00.000+05:30</published><updated>2007-10-09T17:59:16.524+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കഥാക്യാമ്പ്</title><content type='html'>&lt;div align="justify"&gt;നാളെ കഥാക്യാമ്പില്‍ ആദ്യം വായിക്കുന്ന കഥ തന്റേതായിരിക്കും. തന്റെ ഗ്രാമത്തില്‍ നടക്കുന്ന ആദ്യത്തെ സാഹിതീസംരംഭമാണ്. യോഗ്യതയായി പറഞ്ഞിരിക്കുന്നത് ഇതുവരെ കഥയൊന്നും അച്ചടിമഷി പുരളാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാമെന്നാണ്. സമ്മാനദാനത്തിനു വരുന്നത് ഒന്നാം ക്ലാസില്‍ തന്നെ പഠിപ്പിച്ച രാമനാഥന്‍ മാഷാണ്. അദ്ദേഹം അറിയപ്പെടുന്ന ബാലസാഹിത്യകാരനും പ്രസിഡണ്ടിന്റെ അവാര്‍ഡ് വാങ്ങിയിട്ടുള്ള അദ്ധ്യാപകനുമാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഒരു സമ്മാനം വാങ്ങിക്കുന്നതും അദ്ദേഹം അനുഗ്രഹിക്കുന്നതും ഓര്‍ത്ത് 40കാരനായ കുട്ടിശങ്കരന്‍ ഒരു നിമിഷം കോള്‍മയിര്‍ കൊണ്ടു. തന്റെ കഥ കേട്ട്, ഓഹോ ഇയാള്‍ കഥയും എഴുതുമോ എന്ന് ചിന്തിച്ച് മാഷും, തളിയക്കോണം ഗ്രാമവാസികള്‍ മുഴുവനും അത്ഭുതപരതന്ത്രരായ് നില്‍ക്കുന്ന കാഴ്ച കിനാവ് കണ്ട് കുട്ടിശങ്കരന്‍ കുറേ നേരം നിലത്തങ്ങനെ വെറുതെ കിടന്നു.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പക്ഷെ നാളെയെന്നു പറയാനായി ഇനി അധികസമയമില്ല. കഥക്കാണെങ്കില്‍ വലിയ പുരോഗതിയും വന്നീട്ടില്ലല്ലോ എന്നോര്‍ത്തയാള്‍ നെടുവീര്‍പ്പിട്ടു. ഊണു കഴിഞ്ഞ ഉടനെ മക്കളുടെ പഠനമുറിയില്‍ കയറി വാതിലടച്ചതാണ്. അമ്മയുടെ കഥകള്‍ കേട്ട് കുട്ടികള്‍ ഉറങ്ങിയിട്ട് അധിക നേരമായെന്ന് ഭാര്യയുടെ നേര്‍ത്ത കൂര്‍ക്കം വലിയില്‍ നിന്നും ഊഹിക്കാവുന്നതേ ഉള്ളു.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അധിക നേരം കുനിഞ്ഞിരുന്നാല്‍ കഴുത്തും പുറവും വേദനിക്കുമെന്നതുകൊണ്ട് റൈറ്റിംഗ് പാഡില്‍ നോട്ട് ബുക്ക് തിരുകി ചുമരില്‍ ചാരി വെച്ച്, നിന്നാണ് എഴുതിതുടങ്ങിയത്. പക്ഷെ വാക്കുകള്‍ ഒഴുകിയില്ല. പിന്നെ മനസ്സിലായി, ചുമരില്‍ ചാരി വെച്ചെഴുതിയാല്‍ മനസ്സില്‍ നിന്നു മാത്രമല്ല, പേനയിലൂടെയും ഒന്നും ഒഴുകില്ലെന്ന്. അതുകൊണ്ട് ഇരുന്നും കിടന്നുമായ് കുറെയേറെ എഴുതിക്കൂട്ടി. എഴുതിയതൊക്കെ ഒന്നുകൂടി വായിച്ചപ്പോള്‍ കീറിക്കളയാന്‍ തോന്നി. കുറേ കഴിഞ്ഞപ്പോള്‍ മുറി നിറയെ കീറിയെറിഞ്ഞ കടലാസു തുണ്ടുകള്‍ കണ്ട് അത്ഭുതം തോന്നി . ഹോ, ഇത്രമാത്രം താന്‍ എഴുതുകയും കീറിക്കളയുകയും ചെയ്തോ! “എഴുതിയത് സ്വയം കീറിക്കളഞ്ഞ് വീണ്ടും വീണ്ടും എഴുതണം” എന്നാണു പ്രശസ്തരായ എഴുത്തുകാര്‍ പറഞ്ഞീട്ടുള്ളത് എന്ന് കുട്ടിശങ്കരന്‍ ഓര്‍ത്തു. നമ്മള്‍ കീറിയില്ലെങ്കില്‍ പിന്നെ നമ്മളെഴുതുന്നത് പത്രാധിപര്‍ കീറി ചവറ്റു കുട്ടയിലിടുമത്രെ!&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;എവിടെയോ ഒരു കോഴി കൂവിയെന്ന് അയാള്‍ക്ക് തോന്നി. പ്രായമായ കോഴി ഉറക്കം കിട്ടാതെ കൂവിയതാവാനേ തരമുള്ളു. അതോ ഇനി നേരം ശരിക്കും പുലരാറായോ. തന്റെ കഥയെ കുറിച്ചും, ക്യാമ്പിനെ കുറിച്ചും കോഴിക്കറിയേണ്ട കാര്യമില്ലല്ലോ. എന്റെ സരസ്വതീ ദേവീ, ഇനിയിപ്പോള്‍ പുതിയ ഒരാശയം എഴുതിയുണ്ടാക്കി വരുമ്പോഴേക്കും കഥാക്യാമ്പും തീരും. ക്യാമ്പില്‍ വന്നവരൊക്കെ മലയാള സാഹിത്യത്തിനു നാളെ മുതല്‍കൂട്ടാവേണ്ട ഈ കുട്ടിശങ്കരനെ കാണാതെ പോകേണ്ടിയും വരും.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അയാള്‍ കീറിയ കടലാസു തുണ്ടുകളൊക്കെ ഓരോന്നായ് വായിച്ച് അതില്‍ നിന്നും കൊള്ളാവുന്ന വാക്യങ്ങള്‍ പകര്‍ത്തി എഴുതാന്‍ തുടങ്ങി. ഇടയ്ക്ക് വെച്ച് കുട്ടിശങ്കരന്‍ ഓര്‍ത്തു. അയ്യോ, ഒരു നല്ല പേരിടണ്ടേ തന്റെ കഥക്ക്. ചെലപ്പോ പേരിട്ടതിനുശേഷം കഥയെഴുതാന്‍ തുടങ്ങിയാല്‍ ഒരൊഴുക്ക് കിട്ടിയെന്നുവരും. ‘കഥയില്ലായ്മ’ എന്നു കൊടുത്താലോ, - ഹേയ് വേണ്ട, അത് തന്നെപ്പറ്റി തന്നെഎഴുതിയതാണെന്ന് പറഞ്ഞ് ആളുകള്‍ ചിരിക്കും. ആളുകള്‍ ചിരിക്കുന്നത് സഹിക്കാം. പക്ഷെ തന്റെ ഭാര്യ ചിരിക്കുമ്പോഴാണ് തനിക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്തത്. എന്നാല്‍ അതു മനസ്സിലാക്കി അവള്‍ ചിരിക്കാതിരിക്കോ അതൊട്ടില്ലതാനും. - ഗ്രാമത്തിന്റെ പേരു ചേര്‍ത്തൊരെണ്ണം കൊടുത്താലോ, ‘തളിയക്കോണം കഥകള്‍’ എന്ന്. -‘അവന്റെയൊരു കോണത്തിലെ കഥയെന്ന്‘ പറയാന്‍ അത് ആരെയെങ്കിലും പ്രേരിപ്പിച്ചാലോ, അതും വേണ്ട.. ഓ അല്ലെങ്കില്‍ തന്നെ “പേരിലെന്തിരിക്കുന്നു” എന്നല്ലേ വിവരമുള്ളവര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ‘ഇന്നത്തെ കഥ’ എന്നു തന്നെ ആയിക്കോട്ടെ.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പ്രപഞ്ചത്തിന്റെ ചലനങ്ങളൊപ്പിയെടുത്ത് മനസ്സില്‍ കൊണ്ടു നടന്നതും, ഭാവനയില്‍ നിന്ന് ഉരുത്തിരിഞ്ഞതും, പഴയ മാ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചതും, കീറിയ കടലാസു തുണ്ടുകളിലെഴുതിയതുമൊക്കെയായ് കുട്ടിശങ്കരന്‍ മഹത്തായ തന്റെ സൃഷ്ടി പൂര്‍ത്തീകരിച്ചു. സൃഷ്ടിയുടെ ആലസ്യത്തിലമര്‍ന്ന് മയങ്ങിപ്പോയ അയാള്‍ എപ്പോഴോ ഗാഢനിദ്രയിലാണ്ടു.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“അമ്മേ ഓടിവായോ, ദേ ഈ അച്ഛന്‍.....”&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;മകന്റെ കരച്ചില്‍ കേട്ട് കടലാസു കഷ്ണങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടിശങ്കരന്‍ ഞെട്ടിയെഴുന്നേറ്റ് ചുമരില്‍ ചാരിയിരുന്നു. ഉറക്കം വിട്ടുമാറാത്തതിനാല്‍ പെട്ടെന്ന് എഴുന്നേറ്റു പോകാന്‍ ഒരു മടി തോന്നി. അടുക്കളയില്‍ നിന്നും ഓടിയെത്തിയ അയാളുടെ ഭാര്യ മകനെ ചീത്ത പറഞ്ഞു,&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ഓ, നീ ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ ചെക്കാ. നിന്റച്ഛനൊന്നും പറ്റീട്ടില്ലല്ലോ ദേ പൊട്ടൊരുളി പണയം വെച്ച പോലെ ചുമരില്‍ ചാരി വെച്ചിരിക്കണു”.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ആഹാ, അച്ഛനൊന്നും പറ്റിയില്ല പക്ഷെ ഞാന്‍ കണക്കു ചെയ്തു പഠിക്കണ നോട്ട്ബുക്കിന്റെ പേജുകളാ മുറിയിലാകെ കീറിയിട്ടിരിക്കണത്. അതമ്മ കണ്ടോ?”&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അവനതും പറഞ്ഞ് ചിണുങ്ങാന്‍ തുടങ്ങി. അവള്‍ മകനെ കൂട്ടിക്കൊണ്ട് അടുക്കളയിലേക്ക് പോകുമ്പോള്‍ പറഞ്ഞു,&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“സാരല്യ, മോന്റച്ഛനല്ലേ കീറിക്കളിച്ചത്. അച്ഛന്‍ ജ്ഞാനപീഠം വാങ്ങാനുള്ള പരിശ്രമത്തിലാണെന്നു മോനെന്താ മനസ്സിലാക്കാത്തേ. പീഠം വാങ്ങി വരുന്ന വഴി അതിന്റെ മോളില് വച്ചെഴുതാന്‍ അച്ഛന്‍ മോനു പുതിയ നോട്ട്ബുക്ക് വാങ്ങിച്ചു കൊണ്ടരുംട്ടോ.” പിന്നെ മകന്റെ തലയില്‍ തലോടി ഉറക്കെ ചിരിച്ചു. പോകുമ്പോള്‍ തിരിഞ്ഞു നോക്കി അവള്‍ എന്തോ ഗോഷ്ടി കാട്ടിയോ, ഏയ് തനിക്കു തോന്നിയതാവാം.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അമ്മയുടെ ചിരി കണ്ട് അവന്‍ ചിണുക്കം നിര്‍ത്തി ചിരിക്കാന്‍ തുടങ്ങിയിരുന്നു.ഓ, കാലത്തെഴുന്നേല്‍ക്കുമ്പോള്‍ വലതു വശം തിരിഞ്ഞ് സരസ്വതീ ദേവിയെ പ്രാര്‍ത്ഥിച്ച് എഴുന്നേല്‍ക്കണമെന്നു കരുതിയതാ, അതാണീ ചെക്കന്‍ വന്ന് നശിപ്പിച്ചത്. പിന്നെ തന്റെ ഭാര്യയാണെന്നു പറഞ്ഞീട്ടൊന്നും കാര്യമില്ല. കേട്ടില്ലേ, ജ്ഞാനപീഠം വാങ്ങാന്‍ പോകുകയാണെന്ന്. അവള്‍ പറ്റാവുന്ന സമയത്തൊക്കെ തന്നിലെ കഥാകൃത്തിനെ ഇട്ട് ചവിട്ടുന്നത് താനറിയില്ലെന്നാ അവളുടെ വിചാരം. അല്ലെങ്കിലും പല സാഹിത്യകാരന്മാരും അവിവാഹിതരായ് കഴിയുന്നതു കൊണ്ടായിരിക്കും അവര്‍ക്ക് നല്ല സൃഷ്ടികള്‍ നടത്താനാവുന്നത് എന്നും ഇങ്ങനെ പോയാല്‍ ഒരു വിവാഹമോചനത്തിലേ ഇത് ചെന്നവസാനിക്കൂ എന്നും അയാള്‍ക്ക് തോന്നാതിരുന്നില്ല. കഥാക്യാമ്പില്‍ നിന്നും സമ്മാനം കൊണ്ടു വന്ന് താനവളുടെ മുഖത്തെറിയും‍. അമ്മയും മക്കളും കണക്കാ. പിന്നേ..., ഈ ആറാംക്ലാസ്സില്‍ പഠിക്കുന്ന ഇവന്‍ കണക്ക് പഠിക്കേണ്ട ആവശ്യം തന്നെയുണ്ടോന്നാ തന്റെ സംശയം. ഇത്ര കാലായിട്ടും തനിക്ക് കണക്കറിയില്ലല്ലോ, എന്നീട്ടെന്താ ജീവിക്കുന്നില്ലേ. പിന്നെയാണവന്റെയൊരു കണക്കു പുസ്തകം. ഇനി ഇവനും കൂടി കണക്കു പഠിച്ചട്ട് വേണം അമ്മയുടെ പോലെ തന്റെയടുത്ത് വന്ന് കണക്കു പറയാന്‍. തന്റെ പട്ടി വാങ്ങിക്കൊണ്ടരും നോട്ട്ബുക്ക്. അയാളങ്ങനെ പിറുപിറുത്ത് സമയം നോക്കിയപ്പോള്‍ മണി 7 ആയിരിക്കുന്നു. 8 മണിക്ക് ക്യാമ്പ് തുടങ്ങും. കഥ വായിച്ചു കഴിഞ്ഞ്, അതിനെക്കുറിച്ച് ചര്‍ച്ച, പിന്നെ കഥ പറയാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കഥകള്‍, പിന്നെ ക്ലാസ്, സമ്മാനദാനം, സമാപനം.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഒട്ടും സമയം കളയാതെ ധൃതിയിലൊരു തയ്യാറെടുപ്പായിരുന്നു. നല്ല ചൂടുള്ള ഇഡ്ഡലിയും, എരിവുള്ള തേങ്ങാ ചട്ണിയും കഴിക്കാനിരുന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന കഥ അധികം മടക്കാതെ ജുബ്ബയുടെ പോക്കറ്റില്‍ തിരുകി. അത് പുറത്തേക്കു തള്ളി നില്‍ക്കുന്നതുകണ്ട് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മോളു ചോദിച്ചു,&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“എന്താ അച്ഛാ, കീശേല്?”&lt;br /&gt;വായിലിരുന്ന വലിയ ഇഡ്ഡലി കഷ്ണം പെട്ടെന്നിറക്കിയതുകൊണ്ട് തൊണ്ടയിലൊരു പിടുത്തം പോലെ, കുറച്ച് വെള്ളം കുടിച്ച് അയാള്‍ പറഞ്ഞു,&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ങാ, പിന്നെ അത് മോളെ, അച്ഛന്‍ എഴുതിയ ഒരു കഥയാണ്. അച്ഛനിന്ന് നമ്മുടെപഞ്ചായത്ത് ഹാളില്‍ മൈക്കിലൂടെ എല്ലാവരും കേള്‍ക്കെ ഈ കഥ പറയും”.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അവള്‍ കുണുങ്ങി കുണുങ്ങി ചിരിച്ചു. എന്നീട്ട് അമ്മയോടു ചോദിച്ചു,&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“അമ്മേ, നമ്മുടെ അച്ഛന്‍ കഥ പറയോ? അമ്മയല്ലേ രാത്രി ഞങ്ങക്ക് കഥ പറഞ്ഞു തരാറ്. അച്ഛന്‍ എപ്പഴും വഴക്ക് പറയാറല്ലേ ഉള്ളു.”&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അയാള്‍ അതുകേട്ടില്ലെന്ന ഭാവത്തില്‍ ഒരു ഇഡ്ഡലി കൂടി എടുത്ത് ചട്ണി ഇല്ലാതെ കഴിച്ചു. ഹോട്ടലില്‍ സപ്ലൈര്‍ ചായ കൊണ്ടു വന്ന് മേശപ്പുറത്ത് ഊക്കോടെ വെക്കുന്നതുപോലെയായിരുന്നു ഭാര്യ തന്റെ മുന്നില്‍ ചായ കൊണ്ടു വെച്ചത്. തിരിച്ച് അടുക്കളയിലേക്ക് നടക്കുമ്പോള്‍ അവള്‍ മോളോടു പറഞ്ഞു,&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“മോളേ, ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞീട്ടുണ്ട്, കര്‍മ്മഫലം അനുഭവിച്ചേ മതിയാവൂന്ന്”.&lt;br /&gt;&lt;br /&gt;ഇഡ്ഡലിക്ക് പുളിപ്പു കൂടിപ്പോയോ എന്നയാള്‍ക്കപ്പോള്‍ തോന്നാതിരുന്നില്ല. മോള്‍ ഭാര്യയുടെ സാരിതുമ്പില്‍ പിടിച്ച് നടന്ന് വീണ്ടും കൊഞ്ചി ചോദിച്ചു,&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“അതെന്താ അമ്മേ ഭഗവാന്‍ അങ്ങനെ പറഞ്ഞത്‍?”&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;എരിവുള്ള ചട്ണിയില്‍ ഇഡ്ഡലി മുക്കി രണ്ടെണ്ണത്തിന്റേം കണ്ണു നോക്കി ഒരേറു വെച്ചുകൊടുക്കാന്‍ തോന്നി. പിന്നെ സ്വയം നിയന്ത്രിച്ചു. മനസ്സ് കലുഷിതമായാല്‍ അത് കഥാ വായനയെ ബാധിക്കും. അയാള്‍ മറ്റൊരു ഇഡ്ഡലി എടുത്ത് ചട്ണിയില്‍ മുക്കി കടിച്ചു, ചവച്ചിറക്കുന്നതിനുമുന്‍പേ അവള്‍ മോളോട് കര്‍മ്മഫലത്തിനു വിശദീകരണം കൊടുക്കുന്നതുകേട്ടു. ചവച്ചു ശബ്ദമൂണ്ടാക്കാതെ ഭാര്യ പറയുന്നത് ചെവി കൂര്‍പ്പിച്ച് കേട്ടു.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“മോളു പറഞ്ഞില്ലേ, അമ്മ കഥ പറയും അച്ഛന്‍ വഴക്കു പറയുംന്ന്, ഇന്ന് കാലചക്രം തിരിയും, അച്ഛന്‍ കഥ പറയും, പിന്നെ ബാക്കി നാട്ടുകാരു നോക്കിക്കോളും. അമ്മ വേഗം പോയി പുറത്ത് വെറകു കൂട്ടി കുറച്ച് വെള്ളം തിളപ്പിച്ചിടട്ടെ, തിരിച്ചു വരുമ്പോ അച്ഛനു എന്നെക്കൊണ്ടങ്ങനെയെങ്കിലും ഒരുപകാരംണ്ടാവട്ടെ‍”&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ചിരിച്ച് ചിരിച്ച് അടുക്കളയില്‍ നിന്നും ഉമ്മറത്തേക്ക് പോകുന്ന പോക്കില്‍ ഇഡ്ഡലി കടിച്ച് ചവക്കാതെ ഇരിക്കുന്ന തന്നെ നോക്കി നിയന്ത്രിക്കാനാവാതെ വായ പൊത്തി പിടിച്ച് അവള്‍ ചിരിച്ചു. ഇഡ്ഡലിക്ക് പുളിപ്പു മാത്രമല്ല നിറയെ ഉപ്പും കൂടിയിരിക്കുന്നതായ് അപ്പോളയാള്‍ക്ക് തോന്നി. ഓ, അവള്‍ക്ക് ഇന്നെന്താ പതിവില്ലാത്ത ഒരു സന്തോഷം, അവളുടെ തനി പകര്‍പ്പു തന്നെ മോളും. അവളും അതുകേട്ട് ഒന്നും മനസ്സിലായില്ലെങ്കില്‍ പോലും ചിരിച്ച് തുള്ളിച്ചാടി അമ്മയുടെ കൂടെ പോകുന്നു. അവളും അമ്മയെ പോലെ തന്നെ നോക്കി വായ് പൊത്തി ചിരിക്കുന്നു. ഒരു കഥാകൃത്തിന്റെ വികാര വിക്ഷുബ്ദമായ മനസ്സു കാണാത്ത, അവന്റെ ലോലമായ ചിന്തകള്‍ മനസ്സിലാക്കാത്ത അമ്മയും മക്കളും. ഇവരുടെ കൂടെ കഴിയുന്ന തനിക്ക് എങ്ങനെ കഥയുണ്ടാവും.. അയാള്‍ തുള്ളിച്ചാടി പോകുന്ന അമ്മയേയും മകളേയും നോക്കി ദേഷ്യം കടിച്ചമര്‍ത്തി കയ്യെത്തിച്ച് ചട്ണി എടുത്ത് ചായയിലൊഴിച്ച് ഒറ്റ വലിക്ക് കുടിച്ചു. തൊണ്ടയിലൂടെ എരിവ് പടര്‍ന്നപ്പോള്‍ അയാള്‍ ചുമച്ച് ചുമച്ച് കണ്ണില്‍ കൂടി വെള്ളം ചാടി. അതുകണ്ടുവന്ന മോന്‍ ചിരിച്ച് ഓടിപ്പോയ് ഉറക്കെ അമ്മയോട് വിളിച്ചു പറഞ്ഞു,&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;“ദേ അച്ഛനവിടെ ആ എരിവുള്ള ചട്ണി ചായയിലൊഴിച്ചു കുടിക്കുന്നു.”&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദാ, ഇപ്പോള്‍ മൂന്നുപേരും കൂടി ഉച്ചത്തില്‍ ചിരിക്കുന്നത് കേള്‍ക്കാം. വേണ്ട ഇനി ഒരു നിമിഷം ഇവിടെ നിന്നാല്‍ കൊലപാതക കഥയായിരിക്കും കഥാക്യാമ്പില്‍ പറയേണ്ടി വരിക. അയാള്‍ മനസ്സില്‍ പറഞ്ഞു ഇനി അവിടെ സമയം കളയുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ കുട്ടിശങ്കരന്‍ തിരിഞ്ഞുനോക്കാതെ ഇറങ്ങി ഓടി. വീട്ടില്‍ നിന്നുള്ള ചിരി കേള്‍ക്കാത്ത സ്ഥലം വരെ ഓടിയതിനുശേഷം അയാള്‍ കിതച്ചുകൊണ്ടു നടന്നു. അരസികന്മാരായ എല്ലാറ്റിനേം ഞാന്‍ ശരിയാക്കിത്തരാം അയാള്‍ മനസ്സില്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. ഉവ്വെടാ നെനക്ക് കണക്ക് പൊത്തകം കൊണ്ടരണം അല്ലേ, പിന്നെ എടീ കൊച്ചു കാന്താരി, അമ്മയുടെ സാരിത്തുമ്പു പിടിച്ച് അമ്മയോടൊപ്പം എന്നെ കളിയാക്കി നടക്കുന്ന വാലാട്ടീ, നെനക്ക് മുഠായി, അല്ലേ, എല്ലാം കൊണ്ടരാം, എടീ ഭാര്യേ, നീ എന്താ പറഞ്ഞത്, ജ്ഞാനപീഠം കൊണ്ടരാന്‍ പോണൂന്ന് അല്ലേ, ഉം.പഞ്ചാ‍യത്ത് ഹോളീന്ന് രാമനാഥന്‍ മാഷടെ കയ്യീന്ന് സമ്മാനമൊന്നു കിട്ടിക്കോട്ടെ, വന്നട്ട് എല്ലാത്തിനേം ഞാനവിടെ നിര്‍ത്തി പൊരിക്കും.”&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കഥാക്യാമ്പില്‍ എത്തുമ്പോള്‍ അവിടെ ഒരു വിധം ആളുകള്‍ ഉണ്ടായിരുന്നു. കഥാകൃത്തുക്കള്‍ക്കും അതിഥികള്‍ക്കും സ്റ്റേജിന്റെ മുമ്പില്‍ തന്നെ ഇരിപ്പടം ഒരുക്കിയിരുന്നു. സ്റ്റേജില്‍ അറിയപ്പെടുന്ന ആധുനികരും അത്യന്താധുനികരുമായ കഥാകൃത്തുക്കള്‍. കുട്ടിശങ്കരന്‍ ചെന്നിരുന്നത് രാമനാഥന്‍ മാഷിന്റെ അടുത്തായിരുന്നു. ഹോ എന്തൊരു ഭാഗ്യം. മാഷ് കട്ടികൂടിയ കണ്ണടക്കുള്ളിലൂടെ കുട്ടിശങ്കരനെ ഒന്നു നോക്കി. പിന്നെ എന്തോ ആലോചിച്ചിരുന്നു. അയാള്‍ക്കു തോന്നി മാഷ്‌ക്ക് തന്നെ മനസ്സിലായിട്ടില്ല. വയസ്സായില്ലേ, ഒന്നില്‍ പഠിപ്പിച്ചതാണ്. പഠിക്
